tag:blogger.com,1999:blog-10902318321203710142024-02-21T17:35:33.107+05:30ചാര്വാകംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger51125tag:blogger.com,1999:blog-1090231832120371014.post-57056352710177862802016-07-16T20:34:00.001+05:302016-07-16T20:42:22.210+05:30ഡിങ്കമതം ഒരു ചെറിയ മതമല്ല!<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<br /></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ദൈവങ്ങളെയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ദൈവജ്ഞരെയും മാത്രമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ആൾദൈവങ്ങളെയും തട്ടിത്തടഞ്ഞ് വഴി നടക്കാൻ കഴിയാത്ത നാടാണ് കേരളം. അതുകൊണ്ടാകണം കേരളത്തിനു ദൈവത്തിന്റെ സ്വന്തം നാടെന്ന പേരുവീണത്! ഈ കേരളത്തിലാണ് ഒരു പുതിയ ദൈവം കൂടി ഉദയം ചെയ്തിരിക്കുന്നത്. സാക്ഷാൽ ഡിങ്കൻ! നിലവിലുള്ള പാരമ്പര്യമെടുത്തു പരിശോധിച്ചാൽ ഡിങ്കനും വിശ്വാസി സമൂഹത്താൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടേണ്ടതാണ്. കാരണം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇക്കാലമത്രയും ജനിച്ചുവീണ പുതു ദൈവങ്ങൾക്കും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കുട്ടിച്ചാത്തന്മാർക്കും മാത്രമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സന്തോഷ് മാധവന്മാർക്കുപോലും മതവിശ്വാസി സമൂഹത്തിൽ നിന്ന് യാതൊരു അസഹിഷ്ണുതയും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. പക്ഷേ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്തുകൊണ്ടോ ഡിങ്കൻ മാത്രം പരമ്പരാഗത വിശ്വാസികളുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. ബാലമംഗളത്തിലെ കോമാളി കഥാപാത്രമെന്നും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പുത്തൻ പേക്കൂത്തുകാരെന്നും ഡിങ്കനും ഡിങ്കാനുയായികളും നിരന്തരമായി വിമർശിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ ഡിങ്കനെന്തോ സവിശേഷത വേണം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">; </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇതര ദൈവങ്ങളിൽ നിന്നും. അല്ലെങ്കിൽ ഇവർ എന്തിനിത്ര ആശങ്കപ്പെടണം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്തിനിത്ര അസഹിഷ്ണുത കാട്ടണം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">?</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRPvK7o9knDTeK-rIt3MzmArGDNeYjmdMRaasMPvqae1Rbls-9o4agPAQe95zjPT5BM9ithVSyYq4YmW9T5aAnEZvqCy6431MsaElfwALhwZvFM2Z0fQC0QGEnlkyhzqdOgGNn-De4dzY/s1600/dinkan-flying.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="183" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRPvK7o9knDTeK-rIt3MzmArGDNeYjmdMRaasMPvqae1Rbls-9o4agPAQe95zjPT5BM9ithVSyYq4YmW9T5aAnEZvqCy6431MsaElfwALhwZvFM2Z0fQC0QGEnlkyhzqdOgGNn-De4dzY/s320/dinkan-flying.png" width="320" /></a></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ആരാണു ഡിങ്കൻ</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്താണു ഡിങ്കമതം</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">?</span></b></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></b></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കുറെകാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഡിങ്കമതം ഇന്ന് സമൂഹത്തിലാകെ സംസാരവിഷയമായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്നും സമൂഹത്തിലേക്ക് ഇറങ്ങിയതോടെ ഡിങ്കൻ നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ പോലും ചർച്ച ചെയ്യപ്പെടുന്നു. ബാലമംഗളം എന്ന കുട്ടികൾക്കുവേണ്ടിയുള്ള കഥാ പുസ്തകത്തിലെ ആക്ഷൻ ഹീറോയായിരുന്നു ഒരിക്കൽ ഡിങ്കൻ. ശക്തരിൽ ശക്തൻ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എതിരാളിക്കൊരു പോരാളി. തിന്മകൾക്കെതിരെ പ്രതികരിക്കുന്നവൻ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവൻ.... ഇങ്ങനെ നിരവധി വിശേഷണങ്ങളുള്ള ഡിങ്കൻ ഇന്ന് വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു. അതെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കൻ ഇന്ന് ദൈവമാണ്. വെറും ദൈവമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഏകദൈവം. ഈ പ്രപഞ്ചത്തെയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സർവ്വശക്തനും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സർവ്വജ്ഞാനിയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സർവ്വവ്യാപിയുമായ മഹാദൈവം. </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വിശുദ്ധ ബാലമംഗളം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ഡിങ്കമതത്തിന്റെ വിശുദ്ധഗ്രന്ഥമാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">; </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അതിലെ വചനങ്ങൾ ആനുകാലികവും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മനുഷ്യരെ നന്മയിലേക്ക് നയിക്കുവാനും പരസ്പരസ്നേഹത്തോടെ മറ്റുള്ളവർക്ക് ഉപദ്രവമില്ലാതെ ജീവിക്കുവാനും അത് മനുഷ്യരെ പഠിപ്പിക്കുന്നു.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇതര മതങ്ങളിൽ നിന്നും ഡിങ്കമതം ഏതുവിധം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്<wbr></wbr>ന് അറിയുമ്പോഴാണ് ഡിങ്കൻ എന്തുകൊണ്ട് യാഥാസ്ഥിക മതാനുയായികളാൽ വിമർശിക്കപ്പെടുന്നുവെന്ന് വ്യക്തമാകുക. നിലവിലുള്ള എല്ലാ മതങ്ങളും അവ രൂപം കൊണ്ട കാലഘട്ടത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കടിച്ചുതൂങ്ങുകയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മാറ്റങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും ചെയ്യുമ്പോൾ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പുതിയ കാലത്തിനനുസരിച്ച് തങ്ങളുടെ ജീവിതത്തെയും അതിനെ നയിക്കുന്ന നിയമങ്ങളെയും സ്വയം ക്രമപ്പെടുത്തുവാനാണ് ഡിങ്കമതം ഉൽബോധിപ്പിക്കുന്നത്. എന്നു മാത്രമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ലോകാവസാനം വരെ മാറ്റമില്ല്ലാത്ത ഒരു ഗ്രന്ഥമായല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കോയിസ്റ്റുകൾ വിശുദ്ധ ബാലമംഗളത്തെ കാണുന്നത്. ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റത്തെയും അംഗീകരിക്കുയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അതിനനുസരിച്ച് മതഗ്രന്ഥത്തെ പുതിക്കിയെഴുതുകയും ചെയ്യുകയെന്ന</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> മറ്റു മതക്കാർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിപ്ലവകരവും പുരോഗമനകരവുമാണ് ഡിങ്കമതം മുന്നോട്ട് വെയ്ക്കുന്ന ദർശനം.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സയൻസിന്റെ രീതിശാസ്ത്രത്തെയും അതിന്റെ പരിശോധനാ രീതികളെയും ജീവിതചര്യയാക്കിയിരിക്കുന്നുവെ<wbr></wbr>ന്നതാണ് ഡിങ്കോയിസ്റ്റുകളും മറ്റു മതക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം. പുതിയ ശാസ്ത്രീയ സിദ്ധാന്തങ്ങൾ അംഗീകരിക്കപ്പെടുമ്പോൾ വ്യവസ്ഥാപിത മതങ്ങളുടെ അനുയായികൾ തങ്ങളുടെ വ്യാഖ്യാന ഫാക്റ്ററികളിലിട്ട് തങ്ങളുടെ ഗ്രന്ഥങ്ങളെ പുഴുങ്ങിവെളുപ്പിക്കുകയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വ്യാഖ്യാനിച്ച് വളവു നിവർത്തുകയും ചെയ്യുമ്പോൾ ഡിങ്കമതം തീർത്തും വ്യത്യസ്തമായി തങ്ങളുടെ വിശുദ്ധഗ്രന്ഥമായ ബാലമംഗളത്തെ പുതിയ അറിവുകൾക്കനുസരിച്ച് മാറ്റിയെഴുതുകയാണു ചെയ്യുന്നത്. ഇത് ഡിങ്കന്റെ കഴിവുകേടല്ലേയെന്ന് ചോദിക്കുന്ന ഇതരമതാനുയായികളോട്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> മനുഷ്യർക്ക് ഇപ്പോഴേ അറിയാൻ കഴിഞ്ഞുള്ളുവെങ്കിലും സർവ്വജ്ഞാനിയായ ഡിങ്കൻ ഇതെല്ലാം മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടാക്കുമ്പോൾ തന്നെ ഇതൊക്കെ രേഖപ്പെടുത്തിയിരുന്നുവെന്നും അതാതു കാലഘട്ടങ്ങളിലേക്ക് ആവശ്യമുള്ളവ മാത്രം അപ്പപ്പോൾ അറിയിക്കുകയും ചെയ്യുന്നുവെന്നുമാണ് ഡിങ്കോയിസ്റ്റുകൾ പറയുന്നത്. ഇത്രയും ശാസ്ത്രീയമായ ഒരു മതത്തെ അംഗീകരിക്കുവാൻ കൂടുതൽ ആളുകൾ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വിശിഷ്യാ യുവാക്കൾ മുന്നോട്ട് വരുന്നുവെന്നതാണ് ഇതര മതക്കാർക്ക് വേവലാതിയുണ്ടാക്കുന്നത്. ഈയടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ഡിങ്കോയിസ്റ്റുകൾ നടത്തിയ പൊതുപരിപാടികളിലെ ജനപങ്കാളിത്തം ഇക്കാര്യം അടിവരയിടുന്നതായിരുന്നുവെന്ന് പറയാതിരിക്കാനാകില്ല.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഞങ്ങടെ ഡിങ്കനെ തൊട്ടുകളിച്ചാൽ...</span></b></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></b></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഡിങ്കമതം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ദിലീലിന്റെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ഇറങ്ങാൻ പോകുന്ന </span><span lang="AR-SA" style="background-image: initial; background-repeat: initial; font-family: "anjalioldlipi";">പ്രൊ</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഫസർ ഡിങ്കൻ എന്ന സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിലൂടെയാണ് പൊതുസമൂഹത്തിലേക്കിറങ്ങുന്നത്. സർവ്വലോകവും സൃഷ്ടിച്ചുപരിപാലിക്കുന്ന മഹാ ശക്തിയായ ഡിങ്കനെ സാധാരണ മനുഷ്യരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="AR-SA" style="background-image: initial; background-repeat: initial; font-family: "anjalioldlipi";">പ്രൊ</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഫസർ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> പോലെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">'</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വിലകുറഞ്ഞൊരു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">' </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പദം ഉപയോഗിച്ച് വിശേഷിപ്പിക്കാൻ ശ്രമിക്കുന്നതിലെ അസംഗത്യം ഡിങ്കനിന്ദയാണെന്ന വാദവുമായാണ് അന്ന് ഡിങ്കോയിസ്റ്റുകൾ ഏറണാകുളത്ത് തെരുവിലിറങ്ങിയത്. ഡിങ്കനിന്ദക്കെതിരെ പ്രതിഷേധവുമായി അവർ ദിലീപിന്റെ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ദി പുട്ട്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’ </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്ന കടയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഇസ്ലാമിനെ വിമർശിച്ചുവെന്ന പേരുപറഞ്ഞ് ബംഗ്ലാദേശിൽ നിന്ന് നാടുകടത്തിയ </span><em><span lang="AR-SA" style="font-family: "anjalioldlipi"; font-style: normal;">തസ്ലീമ നസ്രി</span></em><em><span lang="ML" style="font-family: "anjalioldlipi"; font-style: normal;">നും</span></em><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സരസ്വതിയുടെ നഗ്നചിത്രം വരച്ചുവെന്നാരോപിച്ച് ഹിന്ദുത്വവാദികൾ ഇന്ത്യയിൽ നിന്ന് നാടുകടത്തിയ എം എഫ് ഹുസ്സൈനും മാത്രമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഫാസിസ്റ്റുകൾ കൊന്നുതള്ളിയ നരേന്ദ്ര ധബോൽക്കറും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കൽബുർഗിയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഗോവിന്ദ് പൻസാരെയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ ഇസ്ലാമിക ഭീകരരുടെ കൊലക്കത്തിക്കിരയായിക്കൊണ്ടിരി<wbr></wbr>ക്കുന്ന നിരവധി യുക്തിചിന്തകരും മുതൽ മതന്ധതയുടെ കരാളഹസ്തങ്ങളാൽ ഇല്ലായ്മ ചെയ്യപ്പെട്ട നിരവധി മനുഷ്യർ മതഫാസിസത്തിന്റെ ഇരകളായി നമുക്ക് മുന്നിലുണ്ട്. കേവലം മുപ്പതു വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ക്ലാസിലെ ക്ലാസ് പരീക്ഷയ്ക്കു നൽകിയൊരു ചോദ്യപ്പേപ്പറിലെ ചോദ്യം തങ്ങളുടെ പ്രവാചകനെക്കുറിച്ചുതന്നെയാണെന്<wbr></wbr>ന് ദിവ്യദൃഷ്ടിയിലൂടെ കണ്ടറിഞ്ഞ് ജോസഫ് മാഷുടെ കൈവട്ടിയ ഇസ്ലാമിക തീവ്രവാദികളും അവരെ കൊണ്ടാടിയൊരു വിചിത്രമനസ്സുള്ള സമൂഹവും നമുക്കുമുന്നിൽ യാഥാർത്ഥ്യമായി നിലകൊള്ളുന്നു. പർദ്ദക്കെതിരെ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടതിന്റെ പേരിൽ റഫീഖ് എന്ന തളിപ്പറമ്പുകാരന്റെ ജീവനോപാധിയായ സ്റ്റുഡിയോ തീയിട്ടു നശിപ്പിച്ചതും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഞങ്ങളുടെ മതത്തെ തൊട്ടുകളിക്കരുതെന്നൊരു താക്കീതായിരുന്നു. മതത്തെയോ മതദൈവത്തെയോ തൊട്ടുകളിച്ചാൽ ഇതൊക്കെ ഒരു സാധാരണ സംഭവമാണെന്നവിധം മനസ്സിനെ പാകപ്പെടുത്തപ്പെട്ട ഒരു സമൂഹത്തിനു മുന്നിലേക്കാണ് ഡിങ്കനിന്ദക്കെതിരെ അന്ന് ഡിങ്കോയിസ്റ്റുകൾ പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയത്. ചിലരെല്ലാം നോക്കി ചിരിച്ചു. ചിലർ അയ്യേയെന്നു പറഞ്ഞു. കൈവട്ടിയപ്പോഴും സ്റ്റുഡിയോ കത്തിച്ചപ്പൊഴും മനസ്സിൽ ആനന്ദനൃത്തം ചവിട്ടിയ ചിലർ മറ്റാരും കാണാതെ പല്ലു ഞെരിച്ചു. സംഹാരരുദ്രമായ മതം പൊതുസമൂഹത്തിൽ കാട്ടികൂട്ടുന്ന കൈ വെട്ടുകളെയും തീവെക്കലുകളെയും നാടുകടത്തലുകളെയുമൊക്കെ വോട്ടുരാഷ്ട്രീയത്തിന്റെ പേരിൽ കണ്ടില്ലെന്നു നടിക്കുന്ന ചില പുരോഗമനവാദികൾക്കൊക്കെ അത് </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അരോചക</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മായും തോന്നി. ചിലരൊക്കെ ദിലീപിനോട് പണം വാങ്ങി സിനിമയ്ക്ക് പ്രചാരം കൊടുക്കാനുള്ള പണിയാണെന്നാരോപിച്ച് താത്വികമായ അവലോകനവും നടത്തി. ഏതാലായും ആ സംഭവം പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൻ വാർത്താ പ്രാധാന്യം നേടി. അത് കൊള്ളേണ്ട ചിലയിടത്തൊക്കെ കൊണ്ടുവെന്ന് സാരം. കേരളത്തിന്റെ മതനിരപേക്ഷമനസ്സാക്ഷിക്കുമുന്നി<wbr></wbr>ലേക്ക് പുതിയ ചില ചോദ്യങ്ങൾ തൊടുത്തുവിടാൻ ആ പ്രതിഷേധ പരിപാടിക്കു കഴിഞ്ഞുവെന്ന് നിസ്തർക്കം പറയാം. ഇന്ന് ഡിങ്കമത പണ്ഡിതരുടെ പ്രഭാഷണങ്ങളും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഭക്തിഗാനങ്ങളും ഡിങ്കസ്തുതിഗീതങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മൂഷിക സംഗമം</span></b></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></b></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്ക മതക്കാർക്കും പോഷക സംഘടനകളായി നിരവധി ഗ്രൂപ്പുകളുണ്ട്. മൂഷികസേന</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അൽ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">-</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കോയിസ്റ്റ് എന്നിങ്ങനെ വിവിധപേരുകളിലാണ് അവ അറിയപ്പെടുന്നത്. വഴിയേ പോകുന്ന സ്ത്രീ പുരുഷന്മാരെ തടഞ്ഞു നിർത്തി സദാചാരപോലീസ് കളിക്കുന്ന ചില സംഘടനകളുമായി മൂഷികസേനക്കോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മനുഷ്യരുടെ തലകൊണ്ട് ഫുട്ബോൾ കളിക്കുന്ന ചില രാജ്യാന്തര സംഘടനകളുമായി അൽ ഡിങ്കോയിസ്റ്റ് ഗ്രൂപ്പിനോ വല്ല വിദൂരബന്ധവും തോന്നുന്നുവെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്. ഡിങ്ക ധർമ്മ സംസ്ഥാപനമാണ് മൂഷികസേനയുടെ ധർമ്മമെന്ന് ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നു. ആ മൂഷികസേനയുടെ വളണ്ടിയർമാരാണ് </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">2016 </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഫെബ്രുവരി </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">28</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നു ഏറണാകുളത്ത് ഒത്തുചേർന്നത്.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്ക പ്രാർത്ഥനയ്ക്കും ഡിങ്കമതപ്രഭാഷണത്തിനും ശേഷം നടന്ന രോഗശാന്തി ശുശ്രൂഷ ഏറെ ശ്രദ്ധേയമായി. ദൈവങ്ങളുടെ നാമത്തിൽ മാറാരോഗങ്ങൾ മാറ്റുന്ന തട്ടിപ്പു പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഡിങ്കന്റെ വിശുദ്ധ ഭക്ഷണമായ കപ്പയുടെ ജ്യൂസ് സൗജന്യമായി നൽകിക്കൊണ്ടാണ് പ്രമുഖ ഡിങ്കമത പാസ്റ്ററായ ആശിഷ് ജോസ് അമ്പാട്ട് ഒരു സാധു പെൺകുട്ടിയുടെ വളരെകാലമായുള്ള അസുഖം ഡിങ്കനാമത്തിൽ സുഖപ്പെടുത്തിയത്. എ സി ഓഫാക്കുപോൾ ചൂടെടുക്കുന്നതായിരുന്നു അവളുടെ മാറാരോഗം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നുമാത്രമല്ല ഫാൻ കൂടി ഓഫാക്കുമ്പോൾ അവൾക്ക് കടുത്ത ചൂട് അനുഭവപ്പെട്ടു. എന്നാൽ ഡിങ്കനാമത്തിൽ നടത്തിയ രോഗശാന്തി ശുശ്രൂഷയിൽ ആ മാരകരോഗം മിനുറ്റുകൾക്കകം സുഖപ്പെട്ടു! ഡിങ്കന്റെ നാമം വാഴ്ത്തപ്പെടട്ടെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമതമാഹ സമ്മേളനം.</span></b></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></b></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ലോകമെമ്പാടുമുള്ള ഡിങ്കമതാനുയായികാളെ സന്തോഷത്തിലും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സമൂഹത്തെ ആകാംക്ഷയിലും എന്നാൽ എതിരാളികളെ ആശങ്കയിലും ആറാടിച്ചുകൊണ്ടാണ് കോഴിക്കോട് മാനാഞ്ചിറ കേന്ദ്രീകരിച്ചുനടന്ന ഒന്നാമത് ഡിങ്കമത മഹാസമ്മേളനം 2016 മാർച്ച് 23നു കോഴിക്കോട് വെച്ച് നടന്നത്. സത്യത്തിൽ ഇത് </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">22367-</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ആമത് സമ്മേളനമാണെന്നും ഇതുവരെ അണ്ടർഗ്രൗണ്ടിൽ നടന്നിരുന്ന സമ്മേളനത്തിങ്ങളിൽ പുറത്തു നടക്കുന്ന ആദ്യം സമ്മേളനം മാത്രമാണിതെന്നും ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നു. കോഴിക്കോട് നഗരത്തിൽ നിറയെ ചുവരെഴുത്തുകളും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമുള്ള പ്രചരണങ്ങളും ഈ മഹാ സമ്മേളനത്തിനു വലിയ പ്രചരണം തന്നെയണ് നൽകിയത്. സ്പോർട്ട്സ് കൗൺസിൽ ഹാളിനു പുറത്തു സ്ഥാപിച്ച പ്രവേശന കവാടത്തിനുമുന്നിൽ പുതിയമതത്തെക്കുറിച്ച് അറിയാനും അതിൽ ചേർന്നാൽ എന്തൊക്കെ മരണാനന്തര </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">'</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഓഫറു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">'</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കളാണുള്ളതെന്നറിയാനും നിരവധി അന്യമതാനുയായികളും തടിച്ചുകൂടി. വളരെ സൗഹൃദത്തോടും ആദവരവോടും കൂടിയാണ് അധികപേരും ഡിങ്കന്റെ തിരുരൂപം ആലേഖനം ചെയ്ത ടി ഷർട്ട് ധരിച്ച് കോഴിക്കോട് ആദ്യമായി എത്തുന്ന ഡിങ്കോയിസ്റ്റുകളെ സ്വാഗതം ചെയ്തതെങ്കിൽ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ചിലരെല്ലാം </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">'</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കുരിശു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">'</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കണ്ട ചെകുത്താനെപ്പോലെയും നോക്കി.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span><br />
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKZuMeHC7OCZRw2SAwHnQbVDhcWh4H85xdHhbHiZmOItIbV9usRa-TWNGs95hEIs2dSU-9fVu9mINn8SvS_TSwb23dLpRg-1RFl_f57Lg32mJFdTN9CdaazOW5vztvwGWCkxYfh5ZKrOY/s1600/dinkan3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKZuMeHC7OCZRw2SAwHnQbVDhcWh4H85xdHhbHiZmOItIbV9usRa-TWNGs95hEIs2dSU-9fVu9mINn8SvS_TSwb23dLpRg-1RFl_f57Lg32mJFdTN9CdaazOW5vztvwGWCkxYfh5ZKrOY/s1600/dinkan3.jpg" /></a></div>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഡിങ്കപ്രാർത്ഥനയോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. തുടർന്ന് പ്രമുഖ ഡിങ്കോയിസ്റ്റായ സമൂസ ത്രികോണാധ്യായ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ചിരിയും ചിന്തയും വാരിവിതറിക്കൊണ്ടാണ് അദ്ദേഹം സമ്മേളനത്തിലുടനീളം സംസാരിച്ചത്. ഡിങ്കചാരി പത്തിരി വൃത്ത ചൈതന്യ നടത്തിയ ഉപനിഷദ് വ്യാഖ്യാനം ഏറെ ശ്രദ്ദേയമായി. എല്ലാ അറിവുകളും വേദങ്ങളിലും ഉപനിഷത്തുകളിലുമുണ്ടെന്ന് വ്യാഖ്യാനിക്കുന്ന പാരമ്പര്യഭക്തരെ ഏറെ പുളകം കൊള്ളിക്കുന്നതായിരുന്നു ഡിങ്കനും ഉപനിഷത്തിൽ ഉണ്ടെന്ന അറിവ്. എല്ലാ മതങ്ങളും ഡിങ്കമതത്തിൽ നിന്നുണ്ടായതാണെന്ന് ഈശാവാസ്യോപനിഷത്ത് വ്യാഖാനിച്ചുകൊണ്ട് പത്തിരി വൃത്ത ചൈതന്യ പറഞ്ഞു. ഈശാവാസ്യോപനിഷത്തിനെ ദുർവ്വ്യാഖ്യാനം ചെയ്തിട്ടാണ് അദ്വൈതവും ദർശനവുമൊക്കെ ഉണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരുട്ടിന്റെ ലോകത്തിലേക്ക്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> മരിച്ച മനുഷ്യർ ചെല്ലുന്നു എന്നത് ഇരുട്ടിന്റെ നാഥനായ ഡിങ്കനെയാണ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. എല്ലാറ്റിന്റെയും ഉള്ളിൽ വസിക്കുന്നവൻ എന്നത് തുരന്നു മാളമുണ്ടാക്കി അതിനകത്ത് വസിക്കുന്ന ഡിങ്കനെയല്ലെങ്കിൽ പിന്നെ ആരയാണുദ്ദേശിക്കുന്നത്! ഈ ലോകത്തിലെ സർവ്വ ചരാചഹരങ്ങളെയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">; </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മനുഷ്യരെ മാത്രലല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മിട്ടുമുയലിനെയും കേരകനെയുമടക്കം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">;</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> തുല്യമായി കാണണമെന്നു പറയുന്ന ദർശനം ഡിങ്കോയിസമല്ലാതെ മറ്റെന്താണ്! ആത്മതത്വം എന്നു പറഞ്ഞാൽ അത് ഡിങ്കൻ ആണെന്ന് മനസ്സിലാക്കാൻ വിഷമമില്ല. മറ്റേതെങ്കിലും മതത്തെയും അതിനെ ദർശനത്തെയും നിന്ദിക്കരുത് എന്ന് ഡിങ്കമതമല്ലാതെ മറ്റേതെങ്കിലും മതം പറയുന്നുണ്ടോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമതമല്ലാതെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മോക്ഷദായകമായ വിദ്യയെ ആരാധിക്കുന്നവൻ കൂരിരുട്ടിനെ പ്രാപിക്കുന്നുവെന്ന് ഉപനിഷത് പറയുമ്പോൾ ഇരുട്ടിന്റെ നാഥനായ ഡിങ്കനെക്കുറിച്ചല്ലെങ്കിൽ അത് പിന്നെ ആരെക്കുറിച്ചാണ്! പ്രാകശമാനമായ-സ്വർന്നനിറമുള്ള പാത്രംകൊണ്ട് മൂടിവെച്ചിരിക്കുന്ന സത്യത്തെ ഞങ്ങൾ ദർശിച്ചോട്ടെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ആ പാത്രം മാറ്റൂ എന്ന് പറയുന്നത്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സ്വർന്നനിറമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഡിങ്കനെക്കുറിച്ചുതന്നെ എന്ന സത്യത്തെ അദ്ദേഹം ലോകത്തിനുമുന്നിൽ അനാവൃതമാക്കി. </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsLYZbE5nCNDU4hZgmTfthy57gksrbJNStFhjqo9xM-7SYXaqCQd0o70mPOHJ-rKCvRO6v_4oUJgKlFcq5DwanU49DHPd4AZHRIcMhClI3yWP8InNJ-vOAP5UxpyWQNS5wPvxBmelsU8Y/s1600/dinkan2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsLYZbE5nCNDU4hZgmTfthy57gksrbJNStFhjqo9xM-7SYXaqCQd0o70mPOHJ-rKCvRO6v_4oUJgKlFcq5DwanU49DHPd4AZHRIcMhClI3yWP8InNJ-vOAP5UxpyWQNS5wPvxBmelsU8Y/s1600/dinkan2.jpg" /></a></div>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കൗതുകവാർത്തകൾക്കുവേണ്ടി പരക്കം പായുന്ന മാധ്യമപ്രവർത്തകർക്ക് അൽപ്പം ഗൗരുവമേറിയൊരു വാർത്തതന്നെയാണ് തുടർന്ന് നടന്ന</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അക്ഷരാർത്ഥത്തിൽ വിപ്ലവകരമായ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> പരിപാടി സമ്മാനിച്ചത്. അതാണ് ചക്കയേറ്. ചക്കയേറ് എന്നാൽ ചക്കകൊണ്ടുള്ള ഏറല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മറിച്ച് ചക്കക്കിട്ടുള്ള ഏറാണ്. ഡിങ്കോയിസ്റ്റുകളുടെ മനസ്സിൽ എന്നും നീറ്റലുണ്ടാക്കുന്ന ആ പഴയ കഥ സമൂസ ത്രികോണാധ്യായ വിവരിച്ചു. പങ്കിലക്കാട്ടിലെ പ്രമുഖ ഡിങ്കോയിസ്റ്റും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കന്റെ അടുത്ത അനുയായിയുമായിരുന്ന മിട്ടുമുയലിന്റെ തലയിൽ ചക്കവീണ ദാരുണമായ സംഭവകഥയാണത്. </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">'</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ചക്കവീണു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മുയൽ ചത്തു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">' </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നേ നിങ്ങൾ കേട്ടിരിക്കൂ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">. എന്നാൽ ഡിങ്കോയിസ്റ്റുകളുടെ കരളിന്റെ കരളായ മിട്ടുമുയലിനുണ്ടായ ഈ ദുരനുഭവം ഡിങ്കോയിസ്റ്റുകളെ ഒരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചു. അവർ ചക്കയെ എന്നെന്നേൽക്കുമയി ശത്രുവായി പ്രഖ്യാപിച്ചു. അന്നു മുതൽ അവർ എല്ലാ വർഷവും ഒത്തുകൂടി ചക്കയെ എറിഞ്ഞ് പ്രതികാരം തീർക്കുന്ന ചടങ്ങ് നടത്തി വരുന്നു. ആ ചടങ്ങാണ് ഈ വർഷം കോഴിക്കോട്ട് മഹാ സമ്മേളനതിലും നടത്തിയത്. ഡിങ്കരൂപം ആലേഖനം ചെയ്ത ടി ഷർട്ടുകളിട്ട ഡിങ്കോയിസ്റ്റുകൾ കൂട്ടം കൂടി ചക്കയെ എറിഞ്ഞു. ഡിങ്കനെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ ഒരു പ്രമുഖ പത്രത്തിന്റെ താളുകൾ ചുരുട്ടിയെറിഞ്ഞുകൊണ്ടാണ് അവർ ചക്കയെ മാരകമയി എറിഞ്ഞ് തങ്ങളുടെ പരമ്പരാഗതമായ പ്രതികാരം തീർത്തത്. എന്നാൽ ഇന്നുവരെ ഒരു മതത്തിന്റെ ചരിത്രത്തിലും കാണാത്തത്ര വിപ്ലവമാണ് അന്ന് ഡിങ്കമതത്തിന്റെ ചരിത്രത്തിൽ നടന്നത്. ഒരു ചക്ക വീണു മുയൽ ചത്തെന്നു കരുതി എല്ല ചക്ക വീഴുമ്പോഴും മുയലുകൾ ചാകാറില്ലെന്നു മാത്രമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ചക്കവരട്ടി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ചക്ക ജാം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ചക്കപ്പുഴുക്ക്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പഴുത്ത ചക്ക എന്നിത്യാദി വിഭവങ്ങൾ സ്വാദോടെ കഴിക്കുന്ന നാം ഈ അന്ധവിശ്വാസത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന വാദവുമായി ഒരു ഡിങ്കോയിസ്റ്റുതന്നെ രംഗത്തെത്തി. മിട്ടുമുയൽ പ്ലാവിന്റെ ചുവട്ടിൽ പോയിനിന്നതുകൊണ്ടാണ് ചക്ക തലയിൽ വീണതെന്നും സത്യത്തിൽ ചക്കയല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മുയൽതന്നെയാണ് ഇതിൽ കുറ്റക്കാരനെന്ന അദ്ദേഹത്തിന്റെ വാദവും മതവികാരത്തിൽ വിവശരായി എറിയുന്നതിനിടയിലും ഡിങ്കോയിസ്റ്റുകൾ ഏറെ വിഷമത്തോടെയെങ്കിലും ശരിവെച്ചു. അതോടുകൂടി എന്നെന്നേക്കുമായി അവർ ചക്കയേറ് എന്ന അനാചാരത്തെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അതിനിടയിൽ വേറെ എവിടെകിട്ടും ഇതുപോലൊരു മതമെന്ന് ഒരു ഡിങ്കഭക്തൻ ഗദ്ഗദകണ്ഠനായി.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സംഗതി അതോടുകൂടി അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഏറെ വിചിത്രമായ വാദങ്ങളാണ് പിറ്റേ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ മുഴങ്ങിക്കേട്ടത്. സാങ്കൽപിക ശത്രുവിനെതിരായ ഏറ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കുത്ത് ഇവയൊക്കെ പല മതങ്ങളിലും നടക്കുന്നുണ്ട്. അവരിൽ ചിലർക്കൊക്കെ ഇത് </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">“</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നെക്കുറിച്ചാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നെക്കുറിച്ചാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നെക്കുറിച്ചു മാത്രമാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">”</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> എന്ന് തോന്നിയത് തീർച്ചയായും ഡിങ്കോയിസ്റ്റുകളുടെ കുറ്റമല്ല.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇന്ത്യയിൽ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു ന്യൂനപക്ഷവിഭാത്തെ കളിയാക്കുകയാണ് ഡിങ്കോയിസ്റ്റുകൾ ചെയ്തതെന്നും അത് ഫാസിസത്തിനുള്ള കുഴലൂത്താണെന്നും ചിലർ വ്യാഖ്യാനിച്ചുകളഞ്ഞു. </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">“</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പട്ടാളക്കാർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ നിനക്കൊക്കെ എങ്ങനെ ഡാൻസുകളിക്കാനും സിനിമകാണാനും കഴിയുന്നുവെന്ന്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">”</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> പറയുന്നതുപോലെ ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എങ്ങനെ അവരുടെ വിശ്വാസങ്ങളെ പരിഹസിക്കാൻ കഴിയുന്നു എന്നാണവരുടെ ചോദ്യം. സത്യത്തിൽ ഡിങ്കോയിസ്റ്റുകൾ ആരെയും പരിഹസിച്ചിരുന്നില്ല. അവർ അവരുടെ ആചാരത്തെ കാലോചിതമായി പുന</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">:</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പരിശോധിക്കുക മാത്രമാണ് ചെയ്തത്. മതങ്ങളുടെ പേരിൽ നടക്കുന്ന അനാചാരങ്ങളും യുക്തിവിരുദ്ധമായ അന്ധവിശ്വാസങ്ങളും ഒരിക്കൽ പോലും മാറ്റുന്നതോ തിരുത്തുന്നതൊ ആലോചിക്കുക പോലും ചെയ്യാൻ കരുത്തില്ലാത്ത മറ്റു മതക്കാർക്ക് ചക്കയേറിൽ തങ്ങളുടെ പ്രതിബിംബം ദർശിക്കാനായെങ്കിൽ അത് കണ്ണാടിയുടെ കുഴപ്പമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സ്വന്തം മുഖത്തിന്റെ കുഴപ്പമാണെന്ന് തിരിച്ചറിയാൻ അവർക്കൊക്കെ എന്നാണു കഴിയുക</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">?</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇതിനിടയിൽ തനിക്ക് ഡിങ്കനിലൂടെ സംസാരശേഷി തിരിച്ചുകിട്ടിയതായി അവകാശപ്പെട്ട് ഒരു ഡിങ്കമതവിശ്വാസി രംഗത്തെത്തിയത് ഏറെ ചിരി പടർത്തി. ഡിങ്കന്റെ നാമത്തിൽ തനിക്കു കിട്ടിയ ഈ സൗഭാഗ്യത്തിൽ അദ്ദേഹം ഡിങ്കേലൂയ ആലപിച്ചു. ഇത് ഏതെങ്കിലും മത ന്യൂനപക്ഷത്തിനെതിരായ കളിയാക്കലാണെന്ന് ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. തുടർന്നു നടന്ന ചോദ്യോത്തര പരിപാടി ഏറെ ശ്രദ്ധേയമായി. താൻ എലി ശല്യം കാരണം എലിപ്പെട്ടിയും എലിവിഷവും വാങ്ങാനാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും വരുന്നവഴിയാണ് ഈ സമ്മേളനം കണ്ടതെന്നും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇനി താൻ എലിപ്പെട്ടി വാങ്ങി വീട്ടിൽ പോയാൽ ഡിങ്കഭക്തർ തന്റെ വീടുകയറി ആക്രമിക്കുമോയെന്നും തന്റെ സ്റ്റുഡിയോ കത്തിക്കുമോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ആ ചോദ്യത്തിനു കൊടുത്ത മറുപടിയും ഏറെ ശ്രദ്ധേയമായി. ആധുനിക വൈദ്യശാസ്ത്രം മനുഷ്യരുടെ ജീവരക്ഷക്കായി പരീക്ഷണങ്ങൾ നടത്തുന്നത് മൂഷിക കുലത്തിലാണെന്നും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എലികളുടെ ഈ ജീവത്യാഗം മനുഷ്യസമൂഹത്തിനുവേണ്ടിയാണെന്നും<wbr></wbr> അതിനാൽ എലിപ്പെട്ടി വാങ്ങുന്നതിലോ എലികളെ പിടിക്കുന്നതിലോ ഡിങ്കോയിസ്റ്റുകൾക്ക് യാതൊരു പ്രശ്നമില്ലെന്നുമായിരുന്നു സമൂസ അവർകളുടെ മറുപടി.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNgqD5sdGU9iPIcuN6Pq4Ro4Hie4q0VDPyTxWRb-846DPv40Efdo-dRvv_RbT8hwOk3SEF_9bpoRKq0FlUCFRvjzdzCYS86u9XbMj5EHYEqUuAyK8PGS75urtf6gXbIXZN8siCD3cl6JI/s1600/dinkan1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNgqD5sdGU9iPIcuN6Pq4Ro4Hie4q0VDPyTxWRb-846DPv40Efdo-dRvv_RbT8hwOk3SEF_9bpoRKq0FlUCFRvjzdzCYS86u9XbMj5EHYEqUuAyK8PGS75urtf6gXbIXZN8siCD3cl6JI/s320/dinkan1.jpg" width="320" /></a></div>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span>
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സമ്മേളനം കൊഴുക്കുന്നതിനിടയിലാണ് പ്രമുഖ ശാസ്ത്ര ചിന്തകനും എഴുത്തുകാരനുമായ </span><span lang="AR-SA" style="background-image: initial; background-repeat: initial; font-family: "anjalioldlipi";">പ്രൊ</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഫസർ കെ പാപ്പുട്ടി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> താൻ ഡിങ്കമതം സ്വീകരിക്കുന്നുവെന്ന ആവേശകരമായ വാർത്തയുമായി വേദിയിലെത്തിയത്. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും കൈമുതലാക്കിയ ഡിങ്കമതത്തിനു അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു. തുടർന്ന് പ്രശസ്ത്ര യുക്തിവാദി ഇ എ ജബ്ബാർ ഡിങ്കൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ പ്രവാചകനാകാൻ ആവശ്യപ്പെട്ട കാര്യം അനുസ്മരിച്ചു. കാക്കകാരണവന്മാരായി പറഞ്ഞുകേട്ട ക്വാളിറ്റിയൊന്നും തന്റെ പ്രവാചകനാകൻ ആവശ്യമില്ലെന്നും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ശാസ്ത്രബോധമുള്ളവരായി ജീവിക്കുന്ന ആർക്കും ഡിങ്കപ്രവാചകനാകാൻ വിഷമമില്ലെന്നും ഡിങ്കൻ തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രമുഖ ഡിങ്കഗുരു സർവ്വശ്രീ ഡിങ്കശ്രീ ഭൂമി വാതിലനും സമൂസ ത്രികോണാധ്യായയും ചേർന്നാണ് സദസ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. ചോദ്യങ്ങളും അവയ്ക്കു നൽകപ്പെട്ട ഉത്തരങ്ങളും സമകാലീക ലോകത്തിന്റെ നേർച്ചിത്രം വരച്ചുകാട്ടുന്നവയായിരുന്നു. അതെല്ലാം തന്നെക്കുറിച്ചുതന്നെയന്ന് പലർക്കും തോന്നി എന്നത് യാദൃശ്ചികമല്ല. ഡിങ്കമതാനുയായികൾ കപ്പപ്പാട്ടുമായി മനാഞ്ചിറയിൽ പ്രദക്ഷിണം നടത്തിയത് ഏറെ കൗതുകത്തോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. ചിലർക്ക് കൗതുകവും മറ്റു ചിലർക്ക് ആശങ്കയും സമ്മാനിച്ചുകൊണ്ടാണ് കോഴിക്കോട് ഡിങ്കമതസമ്മേളനം സമാപിച്ചത്. സമ്മേളന കവാടത്തിൽ എത്തിയ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കാര്യം മനസ്സിലാകാത്ത ചിലരും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കാര്യം കൃത്യമായി മനസ്സിലായ മറ്റു ചിലരും ഇത് ഭ്രാന്തുതന്നെ മുൻവിധിയുമായി തങ്ങളുടെ സ്ഥിരം ഭ്രാന്തുകളിലേക്ക് തിരിച്ചുപോയി.</span><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></b></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<br /></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<br /></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമതം വിമർശിക്കപ്പെടുന്നു</span></b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">.</span></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><br /></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മതങ്ങൾ രൂപപ്പെട്ട കാലം മുതൽ തന്നെ മതവിമർശനവുമുണ്ട്. ബ്രാഹ്മണമതത്തിന്റെ വിമർശകരായി എല്ലാമാലത്തും ചാർവ്വാകന്മാർ ഉണ്ടായിരുന്നുവെന്നതിന് ആ മതത്തിന്റെ ഗ്രന്ഥങ്ങൾ തന്നെ സാക്ഷി. മുഹമ്മദ് പ്രവാചകപദവി അവകാശപ്പട്ട കാലത്തൊന്നും മക്കയിലെ പ്രമുഖർ ആരും തന്നെ അത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല എന്നതിനു ഇസ്ലാമിക സാഹിത്യം തന്നെ സാക്ഷ്യം പറയുന്നു. യേശുവിനു തന്റെ എതിരാളികളാൽ കുരിശിലേറേണ്ടിയും വന്നു. അതുപോലെത്തന്നെ ഡിങ്കമതത്തിനും എതിരാളികൾ ഉണ്ടാകുക സ്വാഭാവികമാണ് എന്നു കരുതുന്നുവെങ്കിൽ തെറ്റി. ഡിങ്കന്റെ അൽഭുതപ്രവത്തികളോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ശക്തരിൽ ശക്തനെന്ന അവകാശവാദമോ ഒന്നും തങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തത്തല്ല ഡിങ്കമതവിമർശകരെ അലട്ടുന്ന പ്രശ്നം. കാരണം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അതിനേക്കാൽ വലിയ മണ്ടത്തരങ്ങൾ ഒക്കെ വലിയ വായിൽ വിഴുങ്ങുന്നതിലോ അതിനനുസരിച്ചുള്ള കോപ്രയങ്ങൾ തങ്ങളുടെ ജീവിതചര്യയാക്കുന്നതിലോ യാതൊരു യുക്തിഭംഗവും തോന്നാത്തവരാണല്ലോ അവരൊക്കെ. പിന്നെയെന്താകാം ഡിങ്കമതവിമർശകരെ അലട്ടുന്ന പ്രശ്നം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമതത്തെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും കാണുമ്പോൾ അവർക്ക് സ്വയം കണ്ണാടിയിൽ കാണുന്നതുപോലെ ഒരു തോന്നൽ. ഇതൊക്കെ തന്നെയാണല്ലോ തങ്ങളും ഇക്കാലമത്രയും കാട്ടിക്കൂട്ടിക്കൊണ്ടിരുന്നത് എന്നൊരു സങ്കോചം. വികൃതമായ മുഖം കണ്ണാടിയിൽ കാണുമ്പോൾ സ്വയം സുന്ദരനെന്നഹങ്കരിച്ചിരുന്നവർക്<wbr></wbr>കുതോന്നുന്ന ഒരു ലജ്ജ. ഇത് ഒരു ശരാശരി മതഭക്തനെ സംബന്ധിച്ച് താങ്ങാവുന്നതിലധികമാണ്. അതുകൊണ്ടുതന്നെയാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, <b>“</b></span><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അവർ പുതിയ മതമുണ്ടാക്കുന്നതിലോ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിലോ എനിക്ക് വിരോധമില്ല</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നാൽ അവർ ഇടക്കിടെ എന്നെയിങ്ങനെ ഇടം കണ്ണിട്ട് നോക്കണ്ട</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">”</span></b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നൊരു ചിന്ത ഇവർക്കുണ്ടാകുന്നത്.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇതരമതക്കാർക്കിടയിൽ നിന്നു മാത്രമല്ല ഡിങ്കമതത്തിനു വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. മതവിമർശകർക്കും യുക്തിചിന്തകർക്കുമിടയിൽ നിന്നുതന്നെ ഡിങ്കമതത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. എല്ലാ മതങ്ങളും ജന്മമെടുത്തത് ഏതാണ്ടിതുപോലെയൊക്കെ തന്നെയാണെന്നും ഭാവിയിൽ ഡിങ്കമതവും ഒരു സംഘടിതമതമായി ജീർണ്ണിക്കുമോ എന്നുമാണ് അവരിൽ ചിലരെല്ലാം ആശങ്കപ്പെടുന്നത്. നിലവിലുള്ള മതങ്ങളെല്ലാം കൂടിതന്നെ ഈ നാട് കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കു<wbr></wbr>മ്പോൾ ഇനിയൊരു മതം കൂടി ആ ലിസ്റ്റിലേക്ക് വന്നാലുണ്ടാകാവുന്ന അവരുടെ ആശങ്കയെ ഒറ്റയടിക്ക് കുറ്റപ്പെടുത്താനാവില്ല. ഇവരിൽ തന്നെ മറ്റൊരു കൂട്ടർ ഡിങ്കമതത്തിനെതിരെ കടുത്ത നിലപാടുകാരാണ്. . </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ആവശ്യത്തിലധികം</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഗൗരവരോഗം</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ബാധിച്ച ഇവർ തങ്ങളുടെ വടിവൊത്തതും</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> കൃത്യമായി അളന്നുമുറിച്ചതുമായ സാമൂഹ്യബോധത്തിനകത്തുനിന്നുകൊ<wbr></wbr>ണ്ട് വളരെ വിമർശനബുദ്ധിയോടെ തന്നെയാണ് ഡിങ്കോയിസത്തെയും വീക്ഷിക്കുന്നത്</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">.</span></b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കോയിസ്റ്റുകൾ ഈ കാട്ടിക്കൂട്ടുന്നതൊക്കെ തനി കോമാളിത്തരങ്ങൾ ആണ് എന്നാണ് അവരും പറയുന്നത്. സ്വയം കോമാളിത്തരങ്ങൾ ആവശ്യത്തിലധികം കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്<wbr></wbr>ന ഇതര മതക്കാർ പറയുന്നതുപോലെയല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> മതവിരുദ്ധർ ഇതു പറയുന്നത്. ഒരു പക്ഷേ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">തങ്ങൾ കാലങ്ങളായി എടുത്തണിഞ്ഞിരിക്കുകയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സമൂഹം അവർക്ക് കൽപ്പിച്ച് നൽകുകയും ചെയ്തിരിക്കുന്ന </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഗൗരവക്കണ്ണാട</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">യിലൂടെ മാത്രം ലോകത്തെ വീക്ഷിക്കുമ്പോഴുണ്ടാകുന്നൊരു താൽകാലിക വിഭ്രാന്തിയാകാമത്. കുറേപേർക്കൊക്കെ അത് മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. തങ്ങൾ വരച്ചിട്ട അരോചകമായ വെട്ടുവഴികൾക്കുമപ്പുറം അന്ധവിശ്വാസ മൂഢതകളുടെ പൊള്ളത്തരങ്ങൾ മനുഷ്യമനസ്സുകളിലേക്കെത്തിക്കാൻ സരസവും പരമ്പരാഗതമല്ലാത്തതുമായ മാർഗങ്ങൾ പുതുതലമുറ തേടുമ്പോൾ ഉണ്ടാകുന്ന ആദ്യത്തെ അമ്പരപ്പ് മാറ്റിവെച്ചുകൊണ്ട് അവർ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമത</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ത്തെ പുൽകുമെന്നാണ് ഡിങ്കോയിസ്റ്റുകൾ ആശിക്കുന്നത്.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നൊരു പ്രയോഗമുണ്ട്. അതിനർത്ഥം വീണ്ടുമൊരു മുള്ളു തറയ്ക്കുക എന്നല്ല. ഡിങ്കോയിസം വ്യവസ്ഥാപിത മതാന്ധതയ്ക്കുനേരെ തിരിച്ചുപിടിച്ചൊരു കണ്ണാടിയാണ്.</span></b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ഡിങ്കമതത്തിന്റെ പേരിൽ നടക്കുന്ന </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">“</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ആചാരപ്പേക്കൂത്തുകൾ" കാണുന്ന മതയാഥാസ്ഥികർക്ക് വേവലാതിയിളകുന്നത്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഈ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കോലം കെട്ടലുകൾ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> കണ്ട് സഹികെട്ടിട്ടൊന്നുമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അത് അവരുടെ സാമാന്യ ബുദ്ധിയെയോ ശാസ്ത്ര ബോധത്തെയോ ചോദ്യം ചെയ്തതുകൊണ്ടുമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കാരണം ഇക്കാലമത്രയും അവരെല്ലാവരും കൂടി കാട്ടിക്കൂട്ടിയതും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ഇപ്പോളും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്<wbr></wbr>നതും ഇതിനപ്പുറമുള്ള കോമാളിത്തരങ്ങൾ തന്നെയാണല്ലോ. അപ്പോൾ മതയാഥാസ്ഥികർക്ക് വേവലാതിയുണ്ടാകുന്നത് അവർ ഡിങ്കമതത്തിൽ ഒരു കണ്ണാടിയിലെന്നപോലെ തങ്ങളെ തന്നെ കാണുന്നതുകൊണ്ടാണെന്നു വ്യക്തം. ഇക്കാലമത്രയും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മത കോമാളിത്തരങ്ങൾ മറ്റുള്ളവരെ സംബന്ധിച്ച് ഇത്രമാത്രം അസഹ്യമായ അസംബന്ധങ്ങൾ ആയിരുന്നുവോയെന്ന് അവർ ഉള്ളിന്റെയുള്ളിൽ അശങ്കപ്പെടുന്നു. ഇത്തരമൊരു തോന്നലിനു താൻ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">“</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വലിയ വിലകൊടുക്കേണ്ടി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">”</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വരും എന്നുള്ള തിരിച്ചറിവാണ് ഒരു സാമാന്യമതവിശ്വാസിയെ ഡിങ്കമതവിമർശകനാക്കുന്നത്.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<br /></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കല്യാണ നിശ്ചയത്തിനു പോയ കാരണവരും ഐൻസ്റ്റൈന്റെ ദൈവവും.</span></b></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഞങ്ങളുടെ നാട്ടിലൊക്കെ പഴമക്കാർ പറയുന്നൊരു കഥയുണ്ട്. ഒരു പഴയ കരണവരെക്കുറിച്ചുള്ളതാണ്. രാവിലെ കല്യാണ നിശ്ചയത്തിനുപോകാൻ കുളിച്ച് കുറിയിട്ട് ഒരുങ്ങിനിൽക്കുകയാണ് കാരണവർ. അപ്പൊഴാണ് അടുത്ത ഒരു ബന്ധു മരിച്ച വിവരം അറിയിച്ച് ആളുവരുന്നത്. കാരണവർ ധർമ്മ സങ്കടത്തിലായി. എന്തു ചെയ്യും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കല്യാണ നിശ്ചയത്തിനു പോയാൽ മൂക്കു മുട്ടെ വിഭവസമൃദ്ധമായ ഭക്ഷണം. മരണ വീട്ടിൽ പോയാൽ പട്ടിണി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">; </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്നാലോ പോകാതിരിക്കാനും പറ്റില്ല. അവസാനം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അദ്ദേഹം ഒരു ഉപായം കണ്ടെത്തി. മകനെ വിളിച്ച് ഇങ്ങെനെ പറഞ്ഞുവെത്രെ.</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">“</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മരണ വീട്ടിലേക്ക് മോൻ പൊയ്ക്കോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കല്യാണ നിശ്ചയത്തിന് എന്റെ പണ്ടാമടങ്ങിക്കോളാം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">.” </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇക്കാര്യമാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കേരളത്തിലെ വിശ്വാസിസമൂഹത്തിന്റെ മൊത്തം കുത്തകപ്രതിനിധിയായി സ്വയം അവരോധിക്കുകയും വാർത്താ മാധ്യമങ്ങൾ അംഗീകാരം നൽകുകയും ചെയ്ത ശ്രീ രാഹുൽ ഈശ്വർ സ്വതന്ത്ര ചിന്തർക്കു നൽകുന്ന പുതിയ ഉൽബോധനം കേട്ടപ്പോൾ എനിക്കോർമ്മ വന്നത്<b>. യുക്തിചിന്തകരും</b></span><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സ്വതന്ത്രചിന്തകരുമൊക്കെ തങ്ങളുടെ നാസ്തികവാദമൊക്കെ വെടിഞ്ഞ് ഐൻസ്റ്റൈന്റെ ദൈവത്തെ ഏറ്റെടുക്കണമെത്രെ. ഓക്കെ</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അപ്പോൾ രാഹുൽ ഈശ്വരും ഈ ദൈവത്തെ ഏറ്റെടുക്കുമോ</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഹേയ്</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നമ്മക്ക് ശബരിമല അയ്യപ്പനും</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഗുരുവായൂരപ്പനും ഒക്കെയുണ്ടല്ലോ</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">? </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നമ്മൾ അതുമായി കഷ്ടപ്പെട്ട്</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">-</span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ബുദ്ധിമുട്ടി കഴിഞ്ഞുകൂടിക്കോളാം</span></b><b><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">; </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നിങ്ങൾ ഐൻസ്റ്റൈന്റെ ദൈവത്തെയുമെടുത്ത് അർമ്മാദിച്ചാട്ടെ!</span></b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> എന്തരോ എന്തൊ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇങ്ങേർ കഴിഞ്ഞ ദിവസം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സ്വന്തമായി സർവ്വശക്തനായ ഒരു ദൈവത്തെ കണ്ടെത്തി ആരാധന തുടങ്ങിയ ഡിങ്കോയിസ്റ്റുകൾക്കും ഇതേ ഉപദേശം തന്നെ നൽകിക്കളഞ്ഞു. </span><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;">.</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">അതവിടെ നിൽക്കട്ടെ</span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഇനി നമുക്ക് വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ ഒരു മത-ദൈവ വിശ്വാസിയായിരുന്നോ എന്ന് പരിശോധിക്കാം. പല ശാസ്ത്രജ്ഞരും ദൈവം എന്ന വാക്ക് ഒരു രൂപകാലങ്കാരം (</span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">Metaphor) <span lang="ML">ആയി ഉപയോഗിക്കുന്നതുകാണാറുണ്ട്. ഒരു മതവിശ്വാസിയെ സംബന്ധിച്ച് ദൈവാസ്ഥിത്വത്തിനു മതഗ്രന്ഥത്തിൽ നിന്നുള്ള തെളിവുകൾ തന്നെ ആർഭാഢമാണെങ്കിലും</span></span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കുളിപ്പിച്ചുവെളുപ്പിച്ച ഒരു</span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ‘<span lang="ML">കൃത്രിമ</span>’<span lang="ML"> മതേതര ദൈവത്തെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള തത്രപ്പാടിനിടയിൽ പലരും അത്തരത്തിൽ ശാസ്ത്രജ്ഞർ ഉപയോഗിച്ച വാക്കുകൾ അവയുടെ പശ്ചാത്തലം കണക്കിലെടുക്കാതെ ബോധപൂർവ്വമായോ അല്ലാതെയോ അടർത്തിയെടുത്ത് തങ്ങളുടെ മനോഗതിക്കനുസരിച്ച് ഉപയോഗിച്ചുവരുന്നതായി കാണാം. പറഞ്ഞയാൾ ഉദ്ദേശിച്ച അർത്ഥമല്ല</span></span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മറിച്ച് പകർത്തെഴുത്തുകാരൻ ഉദ്ദേശിച്ച അർത്ഥമാണ് ഇതിനു നൽകപ്പെടുന്നതെന്ന് സാരം. </span><span lang="ML" style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സ്റ്റീഫൻ ഹോക്കിംഗ് </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">തന്റെ</span><span dir="RTL"></span><span dir="RTL" lang="ML" style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"><span dir="RTL"></span> </span><span dir="LTR"></span><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"><span dir="LTR"></span>'A Brief History of Time' </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്ന</span><span dir="RTL"></span><span dir="RTL" lang="ML" style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"><span dir="RTL"></span></span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പുസ്തകത്തിൽ</span><span dir="RTL"></span><span dir="RTL" lang="ML" style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"><span dir="RTL"></span> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഉപയോഗിക്കുന്ന</span><span dir="RTL"></span><span dir="RTL" lang="ML" style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"><span dir="RTL"></span> </span><span dir="LTR"></span><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"><span dir="LTR"></span>'For then we should know the mind of God'</span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്ന നാടകീയമായ</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഒരു പ്രയോഗത്തെ ഹോക്കിംഗ് ഒരു മതവിശ്വാസിയാണു് എന്ന നിഗമനത്തിലേക്കാണ് ചില ദൈവവിശ്വാസികളെ കൊണ്ടുചെന്നെത്തിച്ചതു്</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്ന കാര്യം കൂടി കണക്കിലെടുത്തുവേണം </span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘<span lang="ML">ആൽബർട്ട് ഐസ്റ്റൈനെ ദൈവ</span>’<span lang="ML">ത്തെയും സമീപിക്കാൻ</span>. ‘</span><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;">Science without religion is lame, religion without science is blind’ </span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">(</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മതമില്ലാതെയുള്ള ശാസ്ത്രം മുടന്തുള്ളതാണ്</span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ശാസ്ത്രമില്ലാതെയുള്ള മതം അന്ധവുമാണ്</span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">) <span lang="ML">എന്ന പ്രയോഗത്തെ വളച്ചൊടിച്ചാണ് ഐൻസ്റ്റൈൻ ഒരു മതവിശ്വാസിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.</span></span><span lang="ML" style="font-family: "kartika" , serif; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ദൈവത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാട് ആൽബർട്ട് ഐൻസ്റ്റൈൻ തന്നെ വ്യക്തമാക്കിയിട്ടുതാണ്. </span><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;">"It was, of course, a lie what you read about my religious convictions, a lie which is being systematically repeated. I do not believe in a personal God and I have never denied this but have expressed it clearly. If something is in me which can be called religious then it is the unbounded admiration for the structure of the world so far as our science can reveal it." <sup>(1)</sup> </span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഐൻസ്റ്റൈൻ വീണ്ടും മറ്റൊരിടത്തു്</span><span dir="RTL"></span><span dir="RTL" lang="AR-SA" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"><span dir="RTL"></span>:</span><span dir="RTL" lang="AR-SA" style="font-family: "kartika" , serif; font-size: 12pt; line-height: 18.4px;"> "</span><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;">I am a deeply religious nonbeliever. This is a somewhat new kind of religion. ..... The idea of a personal God is quite alien to me and seem even naive </span><sup><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;">(2)</span></sup><span style="font-family: "arial" , sans-serif; font-size: 12pt; line-height: 18.4px;"> ." </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശ്രീ. രാഹുൽ ഈശ്വറിനെപോലെ <b>വിശ്വാസം അഭിനയിക്കുന്ന ചിലരെ സംബന്ധിച്ച് ഐൻസ്റ്റൈനും</b></span><b><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">സ്റ്റീഫൻ ഹോക്കിങ്ങുമൊക്കെ വേണം തങ്ങളുടെ മതദൈവങ്ങളുടെ അസ്ഥിത്വം സ്ഥാപിച്ചുകിട്ടാൻ. വിശ്വാസിയുടെ വിശ്വാസത്തെയും ദൈവത്തെയും സർട്ടിഫൈ ചെയ്യാൻ യോഗ്യൻ പൂജാരിയോ പാതിരിയോ ആത്മീയനേതാവോ ഒന്നുമല്ല</span></b><b><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span></b><b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മറിച്ച് ഭൗതികശാത്രജ്ജന്മാരാണെന്ന് സാരം</span></b><b><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">!</span></b><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> <span lang="ML">തന്റെ സ്വന്തം കൈപ്പിടിയിലുള്ള ദൈവങ്ങളായ അയ്യപ്പനെയും ഗുരുവായൂരപ്പനെയും ശ്രീപത്മനാഭനെയും യഹോവയെയും അല്ലാഹുവിനെയുമിക്കെ ഫ്രീസറിൽ വെച്ച് മതാതീത ദൈവവുമായി സംവാദവേദികളിലെത്തുന്ന ഇത്തരക്കാർ സ്വയം വഞ്ചിക്കുകയാണെന്നു കാണാൻ വിഷമമില്ല. ഇവർ മനസ്സിൽ കാണുന്ന മതേതര ദൈവത്തെയും വെല്ലുന്നതാണ് ഡിങ്കോയിസ്റ്റുകൾ മാനത്തുകാണുന്ന ഡിങ്കദൈവം എന്നിരിക്കെ ഡിങ്കനെയും മാറ്റിവെച്ച് മതേതരദൈവത്തെ തേടിപ്പോകാനുള്ള അഭ്യർത്ഥനകൾ ഉള്ളിലുള്ള അസഹിഷ്ണുത തികട്ടിവരുന്നതായി കണ്ട് സമാധാനിക്കാനേ കഴിയൂ.</span></span><span style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<h3 style="font-family: arial, sans-serif; font-size: small; text-align: left;">
<b><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമതവും യുക്തിവാദികളും</span></b></h3>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">ഡിങ്കമതത്തെക്കുറിച്ചുള്ള യുക്തിവാദികളുടെ നിലപാട് എന്താണെന്ന് പല ഭാഗത്തുനിന്നും ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഡിങ്കമതം യുക്തിവാദികളുടെ ഒരു മുഖം മൂടിയാണെന്നാണ് ചില സ്വയം പ്രഖ്യാപിത </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> “</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">റാഷണലിസ്റ്റ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">-</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> സ്പിരിച്വലിസ്റ്റുകൾ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">”</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ആക്ഷേപിക്കുന്നത്. യുക്തിവാദികളും ഡിങ്കോയിസ്റ്റുകളും തമ്മിൽ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">“</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പ്രഥമദൃഷ്ഠ്യാ അകൽച്ചയിലല്ലെങ്കിലും അവർ തമ്മിൽ ഒരു അന്തർദ്ധാര നിലനിൽക്കുന്നുണ്ട്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">”</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> എന്നാണ് ഇവർ താത്വികമായി അവലോകനം ചെയ്യുന്നത്. ഈ പത്രകാരെക്കൊണ്ട് തോറ്റു! യുക്തിവാദികളെ കാണുമ്പോഴേക്കും അവർക്കും അറിയേണ്ടത് ഡിങ്കമതത്തെക്കുറിച്ചുതന്നെ. ഈ സാഹചര്യത്തിൽ ഡിങ്കമതത്തെക്കുറിച്ചുള്ള യുക്തിവാദികളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സത്യത്തിൽ യുക്തിവാദികളും മതങ്ങളും തമ്മിൽ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മുജ്ജന്മ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ശത്രുതയൊന്നും നിലവിലില്ല. ഏതു മതമായാലും അതിന്റെ ലോകവീക്ഷണത്തെയും അതിനവർ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ് അത് തള്ളാവുന്നതോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">കൊള്ളാവുന്നതോ എന്ന് യുക്തിവാദികൾ വിലയിരുത്തുന്നത്. കേട്ടുകേൾവികളെയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വെളിപാടുകളെയും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">പറയുന്ന ആളുകളുടെ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">വിശ്വാസ്യത</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">യെയും മാത്രം ആധാരമാക്കി ലോകത്തെ അറിയുകയും ആ അറിവുകളിൽ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന രീതിയെയാണ് ഒട്ടുമിക്ക മതങ്ങളും പിന്തുടരുന്നത്. അത് ഒരിക്കലും സ്വതന്ത്രചിന്തകരെ സംബന്ധിച്ച് സ്വീകരിക്കാവുന്ന രീതിയല്ല. എന്നാൽ ചുരുക്കം ചില മതങ്ങളോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മത ചിന്തകരോ ഭൗതിക പ്രപഞ്ചത്തെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് പഠിക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നതു കാണാം. ഉദാഹരണം ചാർവ്വാകദർശനം. അക്കാലത്ത് ലഭ്യമായിരുന്ന അറിവുകളെ വെച്ച് ഭൗതികമായ ഒരു ലോകവീക്ഷണത്തെ സ്വീകരിച്ചതിനാലാണ് ചാർവ്വാക ദർശനങ്ങൾ കാലികമായി യുക്തിവാദികളെ സംബന്ധിച്ച് സ്വീകരിക്കാവുന്നതായ മാതൃകയാകുന്നത്. അതുപോലെ ഡിങ്കമതം മുന്നോട്ടു വെയ്ക്കുന്ന ലോക വീക്ഷണം സയൻസിന്റെ രീതിശാസ്ത്രത്തെ അംഗീകരിക്കുന്നതായതിനാൽ മാത്രമാണ് യുക്തിവാദികൾ അതിനെ ഒരു പരിധിവരെ അംഗീകരിക്കുന്നത്. എന്നു മാത്രമല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">എല്ല കാലത്തേക്കും എല്ലാ ലോകത്തേക്കുമുള്ള അറിവുകളെ ഏതെങ്കിലും അപരിഷ്കൃത മനുഷ്യർക്കിടയിൽ ഇറക്കുമതി ചെയ്ത് ഒളിഞ്ഞിരിക്കുകയല്ല</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മറിച്ച് അതതു കാലത്തേക്ക് ജീവജാലങ്ങൾക്ക് നിലനിൽപ്പിനും സുഖകരമായ അതിജീവനത്തിനും ആവശ്യമായ കാര്യങ്ങളെ അപ്പപ്പോൾ അറിയിക്കുകയാണ് ഡിങ്കൻ ചെയ്യുന്നതെന്ന ഡിങ്കോയിസ്റ്റ് നിലപാട് യുക്തിവാദ നിലപാടുമായി ഏറെ യോജിക്കുന്നതാണ്. കോടാനുകോടി ഗാലക്സികളും അതിന്റെ </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">‘</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നിർമാണ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">’</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">മടക്കമുള്ള കാര്യങ്ങളുടെ മേൽനോട്ടവും തന്റെ ജോലിയാകയാൽ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">,</span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"> ഈ കടുകുമണിയോളം പോലുമില്ലാത്ത ഭൂമിയെന്ന ഇട്ടാവട്ടത്തിലെ മനുഷ്യരുടെ ജീവിതവും നന്മതിന്മകളും നോക്കി മാർക്കിട്ട് അതിന്റെ അടിസ്ഥാനത്തിൽ സ്വർഗനരകങ്ങളിൽ എന്തിക്കാനൊന്നും തനിക്ക് ഒഴിവില്ലെന്നും അതിനായി ആരും തന്നെ പ്രാർത്ഥിച്ച് സമയം കളയേണ്ടതില്ലെന്നും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">, </span><span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ നന്മചെയ്ത് സമാധാനത്തോടെ ജീവിച്ചാൽ മതിയെന്നും ഡിങ്കൻ അർദ്ധശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുമ്പോൾ അത് ആർക്കാണ് സ്വീകാര്യമാകാതെ വരിക</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">?</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span lang="ML" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">രണ്ടായിരവും ആയിരത്തി നാനൂറും ഒക്കെ വർഷം പഴക്കമുള്ള മതഗ്രന്ഥങ്ങൾക്കൊന്നും സങ്കൽപ്പിക്കൻ പോലും കഴിയാത്തത്ര എത്ര കാലികപ്രസക്തവും ചിന്തനീയമായ വചനങ്ങളുമാണ് ഡിങ്കൻ ഈയടുത്ത കാലത്ത് വിശുദ്ധ ബാലമംഗളത്തിലൂടെ ലോകത്തിനു നൽകിയത് എന്നതിനു ചില ഉദാഹരണങ്ങൾ നോക്കൂ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;">:</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 12pt; line-height: 18.4px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">1.</span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ഹെയർസ്റ്റൈൽ കേടാവാതിരിക്കാൻ ഹെൽമെറ്റ് വെക്കാതിരുന്നാൽ ചില്ലിട്ട ഫോട്ടോയിൽ നല്ല ഭംഗിയുണ്ടാകും</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">.</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><br /><span style="background-image: initial; background-repeat: initial;">2. </span></span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നവൻ എന്നെന്നേക്കുമായി </span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">Not reachable </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ആവും</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><br /><span style="background-image: initial; background-repeat: initial;">3. </span></span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ഭയപ്പെടേണ്ട</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">സീറ്റ്ബെൽറ്റ് കാറിനോട് കൂടെയുണ്ട്</span><span dir="RTL"></span><span dir="RTL" lang="AR-SA" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span dir="RTL"></span>...</span><span dir="LTR"></span><span lang="AR-SA" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span dir="LTR"></span> </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">നിന്റെ രക്ഷ നിന്റെ കയ്യിൽ തന്നെ</span><span dir="RTL"></span><span dir="RTL" lang="AR-SA" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span dir="RTL"></span>...!!!</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><br /><span style="background-image: initial; background-repeat: initial;">4. </span></span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">മദ്യപിച്ച് വാഹനമോടിക്കുന്നവന് വേണ്ടി ആറടി മണ്ണ് തുരന്ന് ഞാൻ മടുത്തു</span><span dir="RTL"></span><span dir="RTL" lang="AR-SA" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span dir="RTL"></span>...</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">5. </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">സീബ്രാലൈൻ കണ്ണിൽ പിടിക്കാത്തവൻ കാൽനടക്കാരാൽ കഴുത്തിൽ പിടിക്കപ്പെടും</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">.</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><br /><span style="background-image: initial; background-repeat: initial;">6. </span></span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">സിഗ്നലിൽ കിടന്ന് ഹോണടിക്കുന്നവന്റെ</span><span dir="RTL"></span><span dir="RTL" lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span dir="RTL"></span> </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">പിതാമഹന്മാർ മറ്റ് യാത്രക്കാരാൽ സ്മരിക്കപ്പെടും</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">.</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
7.<span lang="ML" style="font-family: "kartika" , serif;"> </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ഹെൽമറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും ബൈക്ക് ഓടിക്കുന്നവർ ഭാഗ്യവാന്മാർ</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">; </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">സ്വർഗരാജ്യം അവർക്കുള്ളതല്ലോ</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">.</span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">(<span lang="ML">വിശുദ്ധ ബാ</span>.<span lang="ML"> മം</span>.:<span lang="ML"> </span></span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">12878:321-327)</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"></span></div>
<div class="MsoNormal" style="font-family: arial, sans-serif; font-size: small;">
<div style="font-family: arial, sans-serif; font-size: small;">
<span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ഇത്തരവും ചിന്തനീയവും അനുകരണീയവുമായ വചനങ്ങൾ ഉള്ള ഒരു മതം മറ്റേതുണ്ട്! എന്നു മാത്രമല്ല</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ഇതിലേതെങ്കിലും വചനങ്ങൾ കാലഹരണപ്പെട്ടാൽ അത് ഉടനെതന്നെ തിരുത്തുവാനും പകരം കൂടുതൽ ശരിയും യോജിച്ചതുമായ വചനങ്ങൾ നൽകുവാനും ഡിങ്കൻ സദാ സന്നദ്ധനാണെന്നിരിക്കെ ഡിങ്കമതം നിലവിലുള്ള മതങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായതും ശാസ്ത്രീയവുമാണെന്ന് കാണുവാൻ കഴിയും. ഏതോ കാലത്ത് ആരോ ആർക്കോ </span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">‘<span lang="ML">ഇറക്കിക്കൊടുത്ത</span>’<span lang="ML"> സർവ്വകാലത്തേക്കുമുള്ള വചനങ്ങൾ വ്യാഖ്യാനിച്ചു വെളിപ്പിച്ച് സയൻസിനനുസരിച്ച് ചെത്തിമിനുക്കേണ്ട ഗതികേട് ഡിങ്കോയിസ്റ്റുകൾക്കില്ലെന്നതും എടുത്തു പറയേണ്ട മേന്മ തന്നെ. അതുകൊണ്ടുതന്നെയാണല്ലോ</span></span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">മലയാളത്തിലെ മാധ്യമങ്ങൾ മാത്രമല്ല</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ബി ബി സി പോലും ഡിങ്കമതത്തിനു പ്രോൽസാഹനവുമായി രംഗത്തെത്തുന്നത്! ഇക്കാരണത്താൽ ഇതേ മാർഗവും രീതിശാസ്ത്രവും പിന്തുടരുന്നിടത്തോളം യുക്തിവാദികളുടെയും സ്വതന്ത്രചിന്തകരുടെയും പിന്തുണയും പ്രോൽസാഹനവും ഡിങ്കമതത്തിനു നൽകാതിരിക്കുന്നതെങ്ങനെ</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">? </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">എങ്കിലും മറ്റുചില പുരോഗമന സംരംഭങ്ങളിൽ</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">അവയുടെ അന്തസ്സത്തയും അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും ഉൾക്കൊള്ളാൻ കഴിയാതിരുന്ന ചിലർ കയറിക്കൂടിയതും</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, </span><span lang="ML" style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">അവയെ ഹൈജാക്ക് ചെയ്തതുമായ സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട് എന്നുള്ള കാര്യം ഡിങ്കോയിസ്റ്റുകൾക്ക് കൂടുതൽ ജാഗ്രത നൽകേണ്ടതാണ്. ഡിങ്കോയിസം അന്ധവിശ്വാസികൾക്കും അന്ധവിശ്വാസങ്ങൾക്കും നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ്. ആ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബം അവരെ സംബന്ധിച്ച് അത്ര സുഖകരമായി തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണ് സംഘടിതമതങ്ങൾക്കിടയിൽ നിന്നും ഇത്രയേറെ ചാത്തനേറുകൾ ഡിങ്കമതത്തിനുനേരെ ഉണ്ടാകുന്നതും എന്ന് തിരിച്ചറിഞ്ഞുകൊണ്ട്</span><span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;">, <span lang="ML">സങ്കുചിത താൽപര്യക്കാരുടെ കയ്യിലേക്ക് വഴുതിപ്പോകാതെ ഡിങ്കോയിസ്റ്റുകൾക്കുള്ളിൽ കുടികൊള്ളുന്ന </span>‘<span lang="ML">ഡിങ്കബോധം</span>’<span lang="ML"> ഡിങ്കമതത്തെ കാത്തുരക്ഷിക്കുമെന്നും ലോകത്തിനാകെ മാതൃകയാകുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.</span></span></div>
<div style="font-family: arial, sans-serif; font-size: small;">
<span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span lang="ML"><br /></span></span></div>
<span style="color: #141823; font-family: "anjalioldlipi"; font-size: 11.5pt; line-height: 17.6333px;"><span lang="ML">(</span></span><span style="color: #141823; font-family: anjalioldlipi;"><span style="font-size: 15.3333px; line-height: 17.6333px;">യുക്തിയുഗം മാസിക ജൂലൈ 2016)</span></span><br />
<div style="font-family: arial, sans-serif; font-size: small;">
<br /></div>
</div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com1tag:blogger.com,1999:blog-1090231832120371014.post-55434159073953902022014-11-23T13:39:00.003+05:302014-11-23T13:46:55.114+05:30 അൽഭുതങ്ങളുടെ നൂലിഴകൾ.. <div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<o:OfficeDocumentSettings>
<o:RelyOnVML/>
<o:AllowPNG/>
</o:OfficeDocumentSettings>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-US</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin-top:0in;
mso-para-margin-right:0in;
mso-para-margin-bottom:10.0pt;
mso-para-margin-left:0in;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNwrmihSaOxzy5L0Bq8Qa0L4b8gqW_TlQk8rRrDbIoIdC0w7i0Z2DHBtBSoaH6Y76yLvJm58OcTjRLV2-a3gjU744Ep29gHuL1SJVrU_62lPeRbaS2mrJVzbOHXD-FKQ7z7K2tTn5hWh8/s1600/ammu.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjNwrmihSaOxzy5L0Bq8Qa0L4b8gqW_TlQk8rRrDbIoIdC0w7i0Z2DHBtBSoaH6Y76yLvJm58OcTjRLV2-a3gjU744Ep29gHuL1SJVrU_62lPeRbaS2mrJVzbOHXD-FKQ7z7K2tTn5hWh8/s1600/ammu.jpg" height="300" width="400" /></a></div>
<div class="MsoNormal">
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b></div>
<div class="MsoNormal">
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b>
<b><span lang="ML" style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"><br /></span></b><b><span style="font-family: AnjaliOldLipi; font-size: 18.0pt; line-height: 115%;"></span></b></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">സമയരഥങ്ങളിൽ
ഞങ്ങൾ</span></span><span style="font-family: "Times New Roman","serif";">…</span><span style="font-family: AnjaliOldLipi;"> <span lang="ML">മറുകര തേടുന്നു</span></span><span style="font-family: "Times New Roman","serif";">…“ </span><span lang="ML" style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഇത് ഒരു പഴയ സിനിമാ ഗാനത്തിലെ ഈരടികളാണ്</span><span style="font-family: AnjaliOldLipi;">. <span lang="ML">ഇരിക്കുന്ന സ്ഥലത്ത് ഇരുന്നുകൊണ്ടോ</span>,
<span lang="ML">കിടക്കുന്ന സ്ഥലത്ത് കിടന്നുകൊണ്ടോതന്നെ നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ദങ്ങൾക്കോ
അപ്പുറത്തേക്ക്</span>, <span lang="ML">കടലുകൾക്കക്കരേക്ക്</span>, <span style="mso-spacerun: yes;"> </span><span lang="ML">ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കുമപ്പുറത്തേക്കുംപോലും
മനസ്സുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന ജീവിയാണ് മനുഷ്യൻ</span>. <span lang="ML">വർത്തമാന
കാലത്തിൽ വിഹരിക്കാൻ മാത്രമല്ല</span>, <span lang="ML">ഭൂതകാലത്തിലേക്കും ഭാവിയിലേക്കും
മനോരഥത്തിൽ യാത്രചെയ്യാൻ കഴിയുന്ന ഏക ജീവിയും</span>, <span lang="ML">ഒരു പക്ഷേ മനുഷ്യൻ
മാത്രമായിരിക്കും</span>. <span lang="ML">ഒരു</span> ‘<span lang="ML">സമയ യന്ത്ര</span>‘<span lang="ML">ത്തിൽ കയറി ഒരു നൂറ്റാണ്ട് മുന്നിലേക്ക് നമുക്ക് സഞ്ചരിക്കാൻ കഴിയുകയാണെങ്കിൽ
നമുക്ക് കാണാൻ കഴിയാവുന്ന കാര്യങ്ങൾ ഒന്ന് സങ്കൽ</span><span lang="ML">പ്പിച്ച് നോക്കൂ</span>.
<span lang="ML">ഇന്ന് അസംഭവ്യമെന്നോ</span>, <span lang="ML">ദിവ്യാൽഭുതമെന്നോ വിളിക്കാവുന്ന
പലതും നമുക്ക് അവിടെ കാണാൻ കഴിഞ്ഞേക്കാം</span>. <span lang="ML">ഒരു ശാസ്ത്ര കൽ</span><span lang="ML">പ്പിത കഥാകാരന് പ്രകാശത്തേക്കാൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു റോക്കറ്റിലേന്തി
നമ്മൾ ഭാവികാലത്തിലേക്ക് പറക്കുന്നത് സങ്കൽ</span><span lang="ML">പ്പിക്കാൻ കഴിയും</span>.
<span lang="ML">ഇന്ന് നാം സങ്കൽ</span><span lang="ML">പ്പിക്കുന്നതെല്ലാം നാളെ സത്യമാകുമെന്ന്
അതുകൊണ്ടർത്ഥമാക്കേണ്ടതില്ല</span>. <span lang="ML">പക്ഷേ</span>, <span lang="ML">ചിലതെല്ലാം
നാളെ സംഭവ്യമായേക്കാം</span>; <span lang="ML">അധികവും സങ്കൽ</span><span lang="ML">പ്പമായിതന്നെ
അവശേഷിക്കാമെങ്കിലും</span>. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഒരു ഇരുപത് വർഷങ്ങൾക്ക്
മുമ്പ്</span><span style="font-family: AnjaliOldLipi;">, <span lang="ML">മൊബൈൽ ഫോണുകൾ
ഇത്രയും സുപരിചിതമാകാതിരുന്ന കാലത്ത്</span>, <span lang="ML">നാട്ടിൻ പുറത്തുകൂടി ഒരാൾ
മൊബൈലിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനെ ജനങ്ങൾ ഒട്ടൊക്കെ വിസ്മയത്തോടുകൂടി നോക്കിക്കണ്ടിരുന്നു</span>!
<span lang="ML">അന്ന്</span>, <span lang="ML">ഇയാൾ ഒരു പ്രാന്തൻ</span>, <span lang="ML">എന്തൊക്കെയാണ് ഒറ്റയ്ക്ക് പിറുപിറുത്തുകൊണ്ട് നടക്കുന്നതെന്ന് ചിന്തിച്ചവരുമുണ്ടാ</span><span lang="ML">കും</span>. <span lang="ML">നാലാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണോർമ്മ</span>,
<span lang="ML">ഞങ്ങളുടെ ക്ലാസ് ടീച്ചർ താൻ മറ്റൊരു സ്ഥലത്തുവെച്ച് കണ്ട ഒരു അൽഭുതപ്പെട്ടിയുടെ
കാര്യം ഞങ്ങൾക്ക് വിവരിച്ചുതന്നു</span>. “<span lang="ML">നമ്മൾ റേഡിയോയിൽ വാർത്ത കേൾക്കുകയാണല്ലോ
ചെയ്യുക</span>; <span lang="ML">എന്നാൽ ഈ പെട്ടിയിൽ വാർത്ത വായിക്കുന്ന ആളെ നേരിൽ കാണാം</span>.“
<span lang="ML">ഇന്ന് ടെലിവിഷനുകൾ ഇല്ലാത്ത വീടുകൾ വിരളം</span>. <span lang="ML">എന്നാൽ
ടെലിവിഷൻ എന്ന</span> ‘<span lang="ML">ദൂരദർശന യന്ത്രം</span>’ <span lang="ML">നേരിൽ
കാണാതെ അതിനെക്കുറിച്ച് പറഞ്ഞുകേൾക്കുകമാത്രം ചെയ്യുന്ന ഒരാൾക്ക് അത് സങ്കൽ</span><span lang="ML">പ്പിക്കുക ഏറെ ശ്രമകരമായിരിക്കും</span>. <span lang="ML">നന്നെചെറുപ്പത്തിൽ</span>,
<span lang="ML">ഞാൻ കണ്ട ഏറ്റവും വലിയ ജലാശയം ചാലിയാർ പുഴ മാത്രമായിരുന്ന ഒരു കാലത്ത്
പറഞ്ഞു മാത്രം കേട്ടിട്ടുള്ള</span>, <span style="mso-spacerun: yes;"> </span>‘<span lang="ML">അക്കെരെ നോക്കിയാൽ കാണാത്ത കടലിനെ</span>‘ <span lang="ML">എനിക്ക് ഒരിക്കലും
സങ്കൽ</span><span lang="ML">പ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നത് ഇന്നോർക്കുമ്പോൾ ഏറെ
രസകരമായി തോന്നുന്നു</span>! <span lang="ML">നമുക്ക് പരിചിതമായ വസ്തുക്കളുമായി ബന്ധപ്പെടുത്തി
മാത്രമേ പുതിയതൊന്നിനെ സങ്കൽ</span><span lang="ML">പ്പിച്ചെടുക്കാൻ കഴിയുകയുള്ളു</span>.
<span lang="ML">അതുകൊണ്ടായിരിക്കാം മനുഷ്യൻ മെനഞ്ഞെടുത്ത എല്ലാ ദൈവങ്ങളും മനുഷ്യസ്വഭാവത്തിലുള്ളവയും
മനുഷ്യന്റെ എല്ലാ ദൌബല്യങ്ങളോടുകൂടിയവയും ആയത്</span>. <span lang="ML">ഇന്റർനെറ്റും</span>,
<span lang="ML">ടെലിവിഷനും അതിനുമുമ്പ് റേഡിയോയും</span>, <span lang="ML">തീവണ്ടിയും</span>,
<span lang="ML">തോക്കും</span>, <span lang="ML">വിമാനവും മാത്രമല്ല ഇന്ന് നമുക്ക് സർവ്വസാധാരണമായ
പലതും കുറച്ചു വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെ സംബന്ധിച്ച് അവിശ്വസനീയവും
അൽഭുതവുമായിരുന്നു</span>. <span lang="ML">ഇന്നലെത്തെ അൽഭുതങ്ങൾ ഇന്നത്തെ യാഥാർത്ഥ്യങ്ങളായിരിക്കുന്നു</span>.
<span lang="ML">ഇന്നത്തെ അൽഭുതങ്ങൾ നാളത്തെ യാഥാർത്ഥ്യങ്ങളാകാം</span>. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ശാസ്ത്രീയമായ
അറിവുകളും ശാസ്ത്രത്തിന്റെ രീതിശാസ്ത്രവും ഇത്രത്തോളം വ്യാപകമാകുന്നതിനുമുമ്പ്</span><span style="font-family: AnjaliOldLipi;">, <span lang="ML">മനുഷ്യർക്ക് മനസ്സിലാകാത്ത പ്രതിഭാസങ്ങളെ
അവർ അൽഭുതങ്ങളെന്നും</span>, <span lang="ML">പ്രകൃത്യാതീതമെന്നും പേരിട്ട് വിളിച്ചു</span>.
<span lang="ML">ഒരു അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യൻ</span>,
<span lang="ML">അയാൾ അന്നത്തെ നിലയ്ക്ക് ഏറ്റവും വിദ്യാസമ്പന്നൻ ആണെന്നുതന്നെയിരിക്കട്ടെ</span>,
<span lang="ML">ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ</span>, <span lang="ML">ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ
ഒരു വിമാനം കാണാനിടയായാൽ അയാൾ തീർച്ചയായും അതിനെ അമാനുഷികമെന്നോ</span>, <span lang="ML">ദിവ്യാൽഭുതമെന്നോ</span>, <span lang="ML">പ്രകൃത്യാതീതമെന്നോ ഒക്കെ</span><span style="mso-spacerun: yes;"> </span><span lang="ML">വിളിച്ചിരിക്കും തീർച്ച</span>. <span lang="ML">ഒരു ഇന്റർനാഷണൽ ക്രിമിനൽ സംഘം അത്യന്താധുനിക വാർത്താവിനിമയ സൌകര്യങ്ങൾ ഉപയോഗിച്ച്
അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ അത്</span> ‘<span lang="ML">ഷേർലക്ക്
ഹോംസി</span>‘<span lang="ML">നെ സംബന്ധിച്ച് ടെലിപ്പതിയാകുമായിരുന്നു</span>! <span lang="ML">ഒരു ദിവസം രാവിലെ ലണ്ടനിൽ നടന്ന ഒരു കൊലപാതകത്തിലെ പ്രതിക്ക്</span>, <span lang="ML">താൻ അന്നു വൈകുന്നേരം ന്യൂയോർക്കിലായിരുന്നെന്ന് സമർത്ഥിക്കാൻ സാധിച്ചാൽ അയാൾ
നിരപരാധിയാണെന്ന് തെളിയിക്കാൻ കഴിയുമായിരുന്നു</span>, <span lang="ML">ഷേർലക്ക് ഹോംസ്
കഥകളിൽ</span>; <span lang="ML">കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരാൾക്ക്
ഒരേ ദിവസം ന്യൂയോർക്കിലും</span>, <span lang="ML">അന്നേ ദിവസം ലണ്ടനിലും ഉണ്ടാ</span><span lang="ML">യിരിക്കുക അസാധ്യമായിരുന്നു</span>. <span lang="ML">സംഗതി അങ്ങനെയൊക്കെയാണെങ്കിലും
ഇത്തരം അൽഭുതകഥകൾ എല്ലാം ഇക്കാലത്തുമാത്രമല്ല</span>, <span lang="ML">അക്കാലത്തും മനുഷ്യർക്കിടയിൽ
സഞ്ചരിക്കുന്നത് സൂപ്പർ ജെറ്റിനേക്കാൾ വേഗത്തിലാണെന്നതാണ് രസകരമായ കാര്യം</span>. <span lang="ML">അൽഭുതകഥകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും മനുഷ്യരുടെ ഒരു ദൌർബല്യമാണെന്നു
പറയാം</span>. <span lang="ML">മറ്റൊരാളോടും പറയരുതെന്ന് പറഞ്ഞ് ഒരാൾ പറഞ്ഞുതരുന്ന രഹസ്യം
ഒരു നാലാളോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടുന്ന എത്രപേരുണ്ടാകും</span>! </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">തനിക്ക് മനസ്സിലാകാത്ത
എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും അന്നെല്ലാം മനുഷ്യർ അമാനുഷികമെന്നൊ പ്രകൃത്യാതീതമെന്നോ
വിളിച്ചുപോന്നു</span><span style="font-family: AnjaliOldLipi;">. <span lang="ML">ഇന്നും
തനിക്ക് മനസ്സിലാ</span><span lang="ML">കാത്ത കാര്യത്തെ ഒരു അമാനുഷിക ശക്തിയുടെ ഇടപെടലായി
വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഒരു സാമാന്യ മനുഷ്യന്റെ സ്വാഭാവിക താല്പര്യം</span>.
<span lang="ML">സാധാരണക്കാരുടെ കാര്യം അവിടെ നിൽക്കട്ടെ</span>, <span lang="ML">കേരളത്തിലെ
ഏറ്റവും പ്രതിഭാശാലികളിൽ ഒരാളെന്നും പുരോഗമനപ്രസ്ഥാനത്തിന്റെ സഹയാത്രികനെന്നുമൊക്കെ
വിശേഷിപ്പിക്കപ്പെട്ടിരുന്ന ശ്രീ</span>. <span lang="ML">വി ആർ കൃഷ്ണയ്യരുടെ കാര്യമെടുത്താലോ</span>?
<span lang="ML">മരിച്ചുപോയ തന്റെ സഹധർമ്മിണിയുമായി സ്ഥിരമായി സംഭാഷണത്തിലേർപ്പടാറുണ്ടെന്ന്
അവകാശപ്പെടുന്ന വ്യക്തിയാണദ്ദേഹം</span>! <span lang="ML">നോക്കൂ</span>, <span style="mso-spacerun: yes;"> </span><span lang="ML">പല</span> ‘<span lang="ML">അമാനുഷിക</span>’
<span lang="ML">പ്രതിഭാസങ്ങളുടെയും വിവരണം പോകുന്ന പോക്ക് ഇപ്രകാരമായിരിക്കും</span>:
<i>“ <span lang="ML">എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു പ്രമുഖ വ്യക്തി അല്ലെങ്കിൽ ഒരു
പ്രമുഖ രാഷ്ട്രീയനേതാവ് അതുമല്ലെങ്കിൽ ഒരു പ്രമുഖ സിനിമാ താരം</span>,<span style="mso-spacerun: yes;"> </span><span lang="ML">ഞാൻ ഈയിടെയൊന്നും അദ്ദേഹത്തെക്കുറിച്ച്
ചിന്തിച്ചിട്ടുകൂടിയില്ല</span>, <span lang="ML">പക്ഷേ</span>, <span lang="ML">ഞാനദ്ദേഹത്തെ
ഇന്നലെ രാത്രി സ്വപ്നം കണ്ടു</span>. <span lang="ML">അൽഭുതകരമെന്നു പറയട്ടെ അദ്ദേഹം
ഇന്നലെ രാത്രി മരണപ്പെടുകയും ചെയ്തു</span>. <span lang="ML">ഇത് മഹാൽഭുതമല്ലാതെ മറ്റെന്താണ്</span>?
<span lang="ML">ഇതിനൊക്കെ എങ്ങനെ ശാസ്ത്രീയ വിശദീകരണം നൽകും</span>?</i> “ <span lang="ML">ഇത്തരം കഥകൾ ചൂടപ്പം പോലെ വിറ്റഴിയപ്പെടും</span>. <span lang="ML">അത് അപ്പൂപ്പൻ
താടിയുടെ വേഗതയിൽ കാറ്റിലുയർന്ന് വിതരണം ചെയ്യപ്പെടുകയും ചെയ്യും</span>.</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഈ അൽഭുതകഥകൾക്ക്
പലപ്പോഴും നേർ ദൃക്</span><span style="font-family: AnjaliOldLipi;"><span lang="ML">ഷാക്ഷികൾ ഉണ്ടായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല</span>. <span lang="ML">ഒരാൾ മറ്റൊരാളിൽ നിന്നും</span>,<span style="mso-spacerun: yes;"> </span><span lang="ML">അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നും</span>,<span style="mso-spacerun: yes;"> </span><span lang="ML">അവർ അവരുടെ സുഹൃത്തിന്റെ സഹോദരനിൽ
നിന്നും</span>.. <span lang="ML">കേട്ടതാണിത്</span>. <span lang="ML">കഥ ഒരാളിൽ നിന്നും
മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ രണ്ടാമൻ അതിൽ തന്റേതായ കുറെ മനോധർമ്മങ്ങൾ
ചേർത്തിരിക്കും</span>. <span lang="ML">മൂന്നാമൻ അതിൽ തന്റെ വക കുറെ പൊടിപ്പും തൊങ്ങലും
ചേർക്കുന്നു</span>. <span lang="ML">അങ്ങനെ കൈമാറി കൈമാറി കഥ തുടങ്ങിയ സ്ഥലത്തുതന്നെ
തിരിച്ചെത്തുകയാണെങ്കിൽ അതിനു ഒറിജിനൽ കഥയുമായി പുലബന്ധം പോലുമുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല</span>.
<span lang="ML">ഒടുവിൽ ഹോജാ കഥയിലെ ബിരിയാണിക്കഥപോലെയാകും കഥ പടച്ചുവിട്ടവന്റെ അവസ്ഥ</span>.
<span lang="ML">ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടാകുമോ എന്ന് സംശയിച്ച് അയാളും
കഥയ്ക്കൊപ്പം ഓട്ടം തുടങ്ങും</span></span><span style="font-family: "Times New Roman","serif";">…
</span><span lang="ML" style="font-family: AnjaliOldLipi;">സായിബാബ ഒരേ സമയം ഒന്നിലധികം
സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട കഥ എത്ര തന്മയത്തത്തോടെയാണ് പ്രചരിപ്പിപ്പക്കെട്ടത്</span><span style="font-family: AnjaliOldLipi;">! <span lang="ML">പ്രശസ്തരായ പല വ്യക്തികളുടെ മരണശേഷവും
ഇത്തരത്തിലുള്ള കഥകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്</span>. <span lang="ML">പ്രശസ്ത അമേരിക്കൻ
സംഗീതജ്ഞനായിരുന്ന എൽവിസ് പ്രസ്ലി</span>, <span lang="ML">മെർലിൻ മണ്ട്രോ</span>, <span lang="ML">എന്തിന് അഡോൾഫ് ഹിറ്റ്ലറുടെ പോലും മരണശേഷം ഇത്തരം കഥകൾ പ്രചരിപ്പിക്കപ്പെട്ടു</span>.
<span lang="ML">എന്തുകൊണ്ടാ</span><span lang="ML">ണ് ജനങ്ങൾ ഇത്തരം കേട്ടുകേൾവികളും
യാഥൃശ്ചിക സംഭവങ്ങളും സത്യമാണെന്ന രീതിയിൽ തന്മയത്വത്തോടേ <span style="mso-spacerun: yes;"> </span>അവതരിപ്പിക്കുന്നതിൽ ഏറെ മനസ്സംതൃപ്തി അനുഭവികുന്നത്
എന്നത് ഏറേ വിചിത്രമാണെങ്കിലും അങ്ങനെ സംഭവിക്കുന്നു എന്നതാണ് സത്യം</span>. 2009-<span lang="ML">ൽ മൈക്കൽ ജാക്സന്റെ മരണശേഷം പ്രക്ഷേപണം ചെയ്യപ്പെട്ട അദ്ദേഹത്തെ സംബന്ധിച്ച
ഒരു ടെലിവിഷൻ പരിപാടിക്കിടയിൽ ജാക്സന്റെ ആത്മാവിനെ കണ്ടതായ വാർത്ത വൻപ്രചാരം നേടി</span>.
<span lang="ML">തന്റെ കാറിന്റെ പ്രതലത്തിൽ ജാക്സന്റെ ആത്മാവിന്റെ ചിത്രമെന്നവകാശപ്പെട്ട്
ഒരാൾ പ്രചരിപ്പിച്ച ചിത്രവും വൻ പ്രസിദ്ധിയാണ് നേടിയത്</span>. <span lang="ML">ഇത് യുട്യൂബിൽ</span>
15 <span lang="ML">ദശലക്ഷത്തിലധികം ഹിറ്റുകൾ നേടി</span>! </span><span lang="ML" style="background: white; font-family: AnjaliOldLipi; mso-fareast-font-family: "Times New Roman";">മൈക്കിൾ ജാക്സൺ അന്ത്യശ്വാസം വലിച്ച ലേ മാന്ഷനിൽ
അദ്ദേഹത്തിന്റെ ആത്മാവിനെ കണ്ടെന്ന് അയൽവാസികൾ അവകാശപ്പെട്ടാതായ വാർത്തയും
പരന്നു. മൈക്കിൾ ജാക്സന്റെ ത്രില്ലർ വീഡിയോയിൽ കാണുന്ന പോലെ അദ്ദേഹത്തിന്റെ ആത്മാവ്
പാടുകയും ഡാന്‍സ് ചെയ്യുന്നതും കണ്ടെന്നാണ് അയൽ വാസികൾ പറയുന്നതെത്രെ</span><span style="background: white; font-family: AnjaliOldLipi; mso-fareast-font-family: "Times New Roman";">. </span></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpOU9i_zK792JVbyfcOZPpc5cyen6A0Vz8PLplpGY5RC6kFjZLZiwrN4oV7rx0i-ggicXgTmOXZ1uotjZUSMZ63X6SYqqpYy7zcIhLLXIINnj1LC4DxaewsBJTD2Rx2hG1pMQhqVApjYU/s1600/miracle2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpOU9i_zK792JVbyfcOZPpc5cyen6A0Vz8PLplpGY5RC6kFjZLZiwrN4oV7rx0i-ggicXgTmOXZ1uotjZUSMZ63X6SYqqpYy7zcIhLLXIINnj1LC4DxaewsBJTD2Rx2hG1pMQhqVApjYU/s1600/miracle2.jpg" height="225" title="" width="400" /></a></div>
<br />
<div class="MsoNormal">
<br />
<br />
<span style="background: white; font-family: AnjaliOldLipi; mso-fareast-font-family: "Times New Roman";"> </span><span style="font-family: AnjaliOldLipi; mso-fareast-font-family: "Times New Roman";"></span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന
കഥകൾ പ്രചരിപ്പിക്കുന്നതിൽ മനുഷ്യർ അവാച്യമായ ആത്മസംതൃപ്തി അനുഭവിക്കുന്നുണ്ട്</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">.<span lang="ML"> എല്ലാവരും ഈ കഥകൾ ആസ്വദിക്കുകയും ചെയ്യും</span>. <span lang="ML"><span style="mso-spacerun: yes;"> </span>അധിക പേർക്കുമറിയാം ഇതൊക്കെ കഥകൾ മാത്രമാണെന്ന്</span>.
<span lang="ML">എന്നാൽ ഈ കഥകൾ ഏതെങ്കിലും പുസ്തകങ്ങളിൽ എഴുതിവെക്കപ്പെട്ടാലാകട്ടെ
കഥ മാറുന്നു</span>, <span lang="ML">വിശേഷിച്ചും പുരാതനമായ പുസ്തകങ്ങളിലാണെങ്കിൽ</span>.
<span lang="ML">ഇത്തരം കഥകളും കേട്ടുകേൾവികളും മതഗ്രന്ഥങ്ങളിലാണ് എഴുതപ്പെട്ടതെങ്കിൽ
അവ തമാശക്കഥകളുടെ തലത്തിൽ നിന്നും പാരമ്പര്യവിശ്വാസം എന്ന തലത്തിലേക്ക് ഉദാത്തവൽക്കരിക്കപ്പെടുന്നു</span>.
‘<span lang="ML">സിന്റർല്ല</span>‘<span lang="ML"> കഥയിൽ തണ്ണിമത്തൻ കോച്ച്
ആകുന്നതും</span>, <span lang="ML">കാലിയായ തൊപ്പിയിൽ നിന്ന് മുയലുകൾ
പുറത്തുചാടുന്നതും</span>, <span lang="ML">കഥകളിലെ അൽഭുതപ്പെടുത്തുന്ന തീ തുപ്പുന്ന
വ്യാളിയും</span>, <span lang="ML">അൽഭുതസിദ്ധികളുള്ള രാജകുമാരനുമെല്ലാം അമ്മൂക്കക്കഥകളുടെ
തലത്തിൽ എടുക്കാൻ യാതൊരു മടിയുമില്ലാത്ത സാമാന്യ മനുഷ്യൻ</span>, <span lang="ML">രണ്ടായിരം
വർഷങ്ങൾക്ക് മുമ്പ് ഒരു മനുഷ്യൻ വെള്ളത്തെ വീഞ്ഞാക്കിയ കഥയും പറക്കുന്ന
കുതിരപ്പുറത്തേറി സ്വർഗത്തിൽ പോകുന്ന കഥയും ഹനുമാൻ പർവ്വതത്തെ ഉള്ളം കയ്യിലെടുത്ത്
പറന്ന കഥയും കടൽ ചാടിക്കടന്ന് ലങ്കാദഹനം നടത്തിയ കഥയുമെല്ലാം ഒട്ടും
വൈഷമ്യമില്ലാതെ തൊണ്ടതൊടാതെ വിഴുങ്ങിക്കൊള്ളും</span>. <span lang="ML">ഒരൊറ്റ
നിബന്ധന മാത്രം</span>, <span lang="ML">അതെല്ലാം താൻ വിശ്വസിക്കുന്ന ഗ്രന്ഥത്തിൽ
ഉള്ളതു മാത്രമായിരിക്കണം</span>. <span lang="ML">മറ്റേതെങ്കിലും പുസ്തകത്തിൽ
രേഖപ്പെടുത്തപ്പെട്ട കഥയാണെങ്കിൽ അത് അമ്മൂമ്മക്കഥകളുടെ ഗണത്തിലേക്ക് വകമാറ്റി
എഴുതപ്പെടും</span>! </span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">മരിച്ചുപോയവരുമായി
സമ്പർക്കത്തിലേപ്പെടുകയും അവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തതായ എത്രയോ
കഥകൾ നമ്മൾ കേട്ടിരിക്കുന്നു</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">! <span lang="ML">എന്തുകൊണ്ടാണ്
മനുഷ്യർ ഇത്തരത്തിൽ മരിച്ചുപോയവരെ വീണ്ടും കണ്ടതായ കഥകൾ പ്രചരിപ്പിക്കാനിടവരുന്നത്</span>?
<span lang="ML">മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്</span>. <span lang="ML">മുന്നിലില്ലെങ്കിലും
മറ്റ് മനുഷ്യരുടെ രൂപങ്ങൾ സങ്കൽപ്പിക്കത്തക്ക രീതിയിൽ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്
മനുഷ്യ മസ്തിഷ്കം</span>. <span lang="ML">മേഘങ്ങളിൽ ഇഷ്ടദൈവങ്ങളുടെ രൂപവും റൊട്ടിയിലും
മുറിച്ച തണ്ണിമത്തനിലും മറ്റ് പഴങ്ങളിലുമെല്ലാം മതഗ്രന്ഥങ്ങളിലെ വചനങ്ങളും
പശുവിന്റെ മേനിയിൽ </span>‘<span lang="ML">ഓം</span>’ <span lang="ML">ചിഹ്നവുമെല്ലാം
മെനഞ്ഞെടുക്കാൻ മനുഷ്യ മസ്തിഷ്കത്തിനു കഴിയും</span>! <span lang="ML">ലോകത്തിന്റെ
ഏതെല്ലാം കോണുകളിൽ</span>, <span lang="ML">ചുമരിലെ പെയ്ന്റിങ്ങ് പാടുകൾക്കിടയിൽ
എത്രയോ തവണ ദൈവസാന്നിധ്യമുണ്ടായിട്ടുണ്ട്</span>!! <span lang="ML">എന്നാൽ രസകരമായ
വസ്തുത</span>, <span lang="ML">ഒരു കൃസ്തുമതവിശ്വാസി ശ്രീകൃഷ്ണന്റെ രൂപമോ</span>, <span lang="ML">ഒരു ഹിന്ദുമതവിശ്വാസി യേശുക്രിസ്തുവിന്റെ രൂപമോ ഇന്നുവരെ ഒരു
കാർമേഘത്തിലും ദർശിച്ചിട്ടില്ലെന്നതാണ്</span>. <span lang="ML">പശുവിന്റെ മേനിയിൽ
ഓം അടയാളം കാണുന്നത് എപ്പോഴും ഹിന്ദുമതഭക്തനും</span>, <span lang="ML">ഖുർ ആൻ വചനം
കാണുന്നത് എപ്പോഴും ഇസ്ലാമിക ഭക്തനുമായിരിക്കും</span>! </span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">ഒരുത്തനെതന്നെ നിനച്ചിരുന്നാൽ</span><span style="font-family: "Times New Roman","serif"; font-size: 12.0pt; mso-fareast-font-family: "Times New Roman";">…</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">വരുന്നതെല്ലാമവനെന്ന് തോന്നും</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">!
</span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">കാലങ്ങളായി താൻ ഓർമ്മിക്കുകപോലും
ചയ്യാത്ത ഒരു വ്യക്തി താൻ സ്വപ്നത്തിൽ കണ്ട<span style="mso-spacerun: yes;">
</span>അന്നുരാത്രി മരണപ്പെട്ടതായ അനുഭവങ്ങൾക്ക് സമാനമായ എത്രയെത്ര കഥകൾ
പലപ്പോഴായി നാം കേൾക്കേണ്ടി വന്നിട്ടുണ്ട്</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">! <span lang="ML">അമ്മ മരിച്ച രാത്രി</span>, <span lang="ML">മരണ സമയത്ത് കടലുകൾക്കക്കരെ വിദേശത്തായിരുന്ന
തന്റെ കിടപ്പുമുറിയിൽ ഉറക്കത്തിൽ അമ്മ തേക്കുമായിരുന്ന കാച്ചെണ്ണയുടെ സുഗന്ധം
പരന്ന കഥാനുഭവങ്ങൾ</span>, <span lang="ML">പരിചിതനായ വ്യക്തി തലേന്നു രാത്രി
മരണപ്പെട്ടതായി രാവിലത്തെ പത്രത്തിൽ വായിച്ചുകൊണ്ടിരിക്കെ അദ്ദേഹം എഴുതിയ കത്ത്
വാതിൽ പടിയിൽ കാത്തുകിടന്നിരുന്നത്</span>, <span lang="ML">ഇന്നലെ കണ്ട സ്വപ്നം
ഫലിച്ചതായ അനുഭവങ്ങൾ </span>.. <span lang="ML">ഇത്തരം പല പല അനുഭവങ്ങൾ പൊടിപ്പും
തൊങ്ങലും വെച്ച് കഥകളിൽ മാത്രമല്ല</span>, <span lang="ML">ആത്മകഥകളിലും എത്രതവണ
നാമെല്ലാം വായിച്ചിട്ടുണ്ടാകും</span>; <span lang="ML">അനുഭവവിവരണങ്ങൾ എത്രതവണ
കേട്ടിട്ടുണ്ടാകും</span>? <span lang="ML">ആ വ്യക്തികളെല്ലാം നുണപറയുകയാണെന്നോ കഥകൾ
കെട്ടിച്ചമച്ച് നമ്മെ പറ്റിക്കുകയാണെന്നോ കരുതാമോ</span>? <span lang="ML">അതും
ഒരിക്കലും കള്ളം പറയില്ലെന്ന് നമുക്കുറപ്പുള്ള ഒരു വ്യക്തി</span>? <span lang="ML">പിന്നെയെന്താണിവിടെ
സംഭവിക്കുന്നത്</span>?</span><br />
<br />
<div class="separator" style="clear: both; text-align: center;">
<span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoqeiOX6fRofbFB3uqpsHagXFyUpw9qgaTRH3HwJRPwwnJvCEJVtXdj7NUDgZZ4H3fPI7m3_63RNwtj4W8kwDeo0yGvXM9iq-BB6fyzRl8odlbLU0VCV6XHwP22B9Im5FW-pmmlQeqyds/s1600/miracle1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoqeiOX6fRofbFB3uqpsHagXFyUpw9qgaTRH3HwJRPwwnJvCEJVtXdj7NUDgZZ4H3fPI7m3_63RNwtj4W8kwDeo0yGvXM9iq-BB6fyzRl8odlbLU0VCV6XHwP22B9Im5FW-pmmlQeqyds/s1600/miracle1.jpg" height="239" width="320" /></a></span></div>
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">ഒരു വ്യക്തി ഉറക്കത്തിൽ നിരവധി
സ്വപ്നങ്ങൾ കാണുന്നുണ്ട്</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">. <span lang="ML">ഇതിൽ ഒട്ടുമിക്കതും
ഉണരുമ്പോഴേ മറന്നുപോയിട്ടുണ്ടാകും</span>. <span lang="ML">ചില സ്വപ്നങ്ങൾ
ഉണർന്നതിനു ശേഷവും ഓർമ്മയുണ്ടാകും</span>. <span lang="ML">അത്തരം സ്വപ്നങ്ങളിലെ
വിചിത്രമായ യാദൃശ്ചികതകളെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ
മാത്രമാണ് വിചിത്രാനുഭവങ്ങളായി അവ പുറത്തുവരുന്നത്</span>.<i> “<span lang="ML">അടുത്തകാലത്തൊന്നും
ഓർക്കുക കൂടി ചെയ്യാത്ത അകന്ന ബന്ധത്തിലെ ഒരമ്മാവനെ ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ
കണ്ടു</span>. <span lang="ML">വിചിത്രമെന്ന് പറയട്ടെ</span>, <span lang="ML">രാവിലെ
ഉണർന്നപ്പോഴാണറിയുന്നത് അദ്ദേഹം രാത്രി മരണപ്പെട്ടിരിക്കുന്നുവെന്ന്</span>. <span lang="ML">ഞാൻ ഇത്തരം സ്വപ്നങ്ങളിലൊന്നും വിശ്വസിക്കുന്നയാളല്ല</span>, <span lang="ML">പക്ഷേ</span>, <span lang="ML">എനിക്കിപ്പോൾ തോന്നുന്നു</span></i></span><i><span style="font-family: "Times New Roman","serif"; font-size: 12.0pt; mso-fareast-font-family: "Times New Roman";">…</span></i><i><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">. <span lang="ML">ഇതിലെന്തൊക്കെയോ
നമുക്ക് മനസ്സിലാകാത്തതായി ഉണ്ട്</span>.”- </span></i><span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">ഇത്തരമൊരു
അനുഭവവിവരണം നമ്മിൽ പലരും കേട്ടിരിക്കും</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">. <span lang="ML">എന്നാൽ നോക്കൂ</span>-<span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span><i>“<span lang="ML">അടുത്തകാലത്തൊന്നും ഓർക്കുക
കൂടി ചെയ്യാത്ത അകന്ന ബന്ധത്തിലെ ഒരമ്മാവനെ ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ടു</span>.
<span lang="ML">വിചിത്രമെന്ന് പറയട്ടെ</span>, <span lang="ML">രാവിലെ
ഉണർന്നപ്പോഴാണറിയുന്നത് അദ്ദേഹം രാത്രി <b>മരണപ്പെട്ടിരുന്നില്ലെന്ന് </b></span></i>“
– <span lang="ML">ഇത്തരമൊരു അനുഭവവിവരണം</span>, <span lang="ML">അല്ലെങ്കിൽ ഒരു
വാർത്ത</span>, <span lang="ML">അതുമല്ലെങ്കിൽ ഒരു കഥാസന്ധർഭമെങ്കിലും നാം
ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ</span>? <b><i><span style="mso-spacerun: yes;"> </span></i></b><span lang="ML">ഇല്ലെന്നുറപ്പ്</span>. <span lang="ML">അപ്പോൾ അതാണ് സംഗതി</span>. <span lang="ML">ഇദ്ദേഹം എത്രയോ രാത്രികളിൽ
എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു</span>, <span lang="ML">അതിൽ ഒട്ടുമിക്കതും
ഓർമ്മിക്കുന്നുകൂടിയില്ല</span>. <span lang="ML">കൂടാതെ<span style="mso-spacerun: yes;"> </span>ഇദ്ദേഹത്തിന്റെ എത്രയോ ബന്ധുക്കൾ മരണപ്പെടുകയും
ചെയ്തിട്ടുണ്ട്</span>. <span lang="ML">അപ്പോഴും അതൊന്നും അവിശ്വസനീയമായ
വാർത്തയായിട്ടില്ല</span>. <span lang="ML">യാദൃശ്ചികമായി ഈ രണ്ട് സംഭവങ്ങളും ഒരേ
രാത്രിയിൽ സംഭവിച്ചു എന്നതാണിവിടെ വിചിത്രാനുഭവമായി വിവരിക്കപ്പെടുന്നത്</span>. </span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">ഇനി ഇതേ കഥയുടെ മറ്റൊരു ഗതി നോക്കൂ</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">.<span style="mso-spacerun: yes;"> </span><span lang="ML">ഇദ്ദേഹം പറയുന്നു താൻ ഈ സ്വപ്നം
കാണുന്നത് </span>“<i><span lang="ML">ഏതാണ്ട്<span style="mso-spacerun: yes;">
</span>പുലർച്ചെ</span>“</i><span lang="ML">യായിരിക്കുമെന്ന്</span>. <span lang="ML">ഇത് കേട്ടയാൾ കഥ വിവരിക്കുമ്പോൾ അത് </span>“<i><span lang="ML">ഏതാണ്ട്
പുലർച്ചെ </span>3 <span lang="ML">മണിയോടുത്ത സമയത്താകുന്നു</span>“</i>. <span lang="ML">അടുത്തയാൾ ഇത് റിപ്പോർട്ട് ചെയ്യുന്നതാകട്ടെ </span>“<i><span lang="ML">മൂന്നുമണിയോടടുത്ത
സമയത്താണ്</span></i><span lang="ML"> </span>“<span lang="ML">സ്വപ്നം
കാണുന്നതെന്നാണ്</span>. <span lang="ML">കഥ ആളുകളിൽ നിന്ന് ആളുകളിലേക്ക് പകർന്ന്
എത്തുമ്പോഴാകട്ടെ അത് ഇപ്രകാരമായിട്ടുണ്ടാകും</span>. <i>“<span lang="ML">അദ്ദേഹം
കൃത്യം പുലർച്ചെ </span>3 <span lang="ML">മണിക്ക് മരിച്ചു</span>. <span lang="ML">എന്റെ
കസിന്റെ സുഹൃത്തിന്റെ ഭാര്യയുടെ പിതാവ് ഇക്കാര്യം കൃത്യം </span>3 <span lang="ML">മണിക്ക്
സ്വപ്നത്തിൽ ദർശിക്കുകയും ചെയ്തു</span>.“</i> </span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">പ്രസിദ്ധ അമേരിക്കൻ
ശാസ്ത്രജ്ഞനായിരുന്ന റിച്ചാർഡ് ഫെയ്ൻമാന്റെ ജീവിതത്തിൽ ഇത്തരമൊരു
വിചിത്രാനുഭവമുണ്ടായി</span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";">. </span><span lang="ML" style="font-family: AnjaliOldLipi;">തന്റെ ബാല്യകാല സഖിയായിരുന്ന ആർലിൻ ഗ്രീൻ
ബോമിനെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തിരുന്നത്</span><span style="font-family: AnjaliOldLipi;">. <span lang="ML">അവർ</span> 1945-<span lang="ML">ൽ ക്ഷയരോഗം വന്ന് മരണമടഞ്ഞു</span>..
<span lang="ML">വിചിത്രമെന്ന് പറയട്ടെ</span>, <span lang="ML">അവർ മരിച്ച അതേ നിമിഷം
തന്നെ അവർ കിടന്നിരുന്ന റൂമിലെ ക്ലോക്ക് നിശ്ചലമായി</span>. <span lang="ML">കഥകൾ മെനയാൻ
ഏറ്റവും ഉചിതമായ സമയം</span>, <span lang="ML">പക്ഷേ</span>, <span lang="ML">സയൻസിനെ ജീവിതചര്യയാക്കിയ
ആ ശാസ്ത്രജ്ഞൻ അത്രത്തോളം തരം താഴാൻ തയ്യാറായില്ല</span>. <span lang="ML">അദ്ദേഹം ഈ
വിചിത്രാനുഭവത്തിന്റെ കാരണം തിരക്കി കണ്ടെത്തി</span>. <span lang="ML">അക്കാലത്ത് ഇന്നുള്ളതുപോലുള്ള
ഡിജിറ്റൽ ക്ലോക്കുകളോ സമയമറിയാൻ മറ്റ് മാർഗങ്ങളോ ഇല്ലെന്നോർക്കണം</span>.<span style="mso-spacerun: yes;"> </span><span lang="ML">രോഗി കിടന്നിരുന്ന മുറിയിൽ വേണ്ടത്ര
വെളിച്ചമില്ലായിരുന്നു</span>. <span lang="ML">മരണസമയം കൃത്യമായി രേഖപ്പെടുത്താനായി
നഴ്സ് ക്ലോക്ക് കയ്യിലെടുത്ത് ജനലിലൂടെ കടന്നുവരുന്ന വെളിച്ചത്തിനുനേരെപിടിച്ച് സമയം
നോക്കിയ ശേഷം ക്ലോക്ക് യഥാസ്ഥാനത്ത് വെച്ചു</span>. <span lang="ML">എന്നാൽ സ്പിങ്ങിൽ
പ്രവർത്തിക്കുന്ന ആ ക്ലോക്ക് അൽ</span><span lang="ML">പ്പം ചെരിച്ചുവെച്ചാലോ അല്ലെങ്കിൽ
ഇളക്കിയാലോ നിന്നുപോകുന്ന അവസ്ഥയിലുള്ളതായിരുന്നു</span>. <span lang="ML">നഴ്സ് സമയം
നോക്കാൻ എടുത്ത് തിരിച്ചുവെച്ച സമയത്ത് ക്ലോക്ക് നിന്നുപോയി</span>. <span lang="ML">ഈ സംഭവം റിച്ചാർഡ് ഫെയ്ൻമാനെപ്പോലെ<u style="text-underline: double;"> </u><span style="mso-spacerun: yes;"> </span>പ്രശസ്തനായ ഒരു വ്യക്തിയെസംബന്ധിച്ച് വലിയൊരു ദിവ്യാൽഭുതമായി
വ്യാഖ്യാനിക്കപ്പെടാ</span><span lang="ML">മായിരുന്നു</span>. <span lang="ML">റോക്കറ്റ്
വിടുന്നതിനുമുമ്പ് തേങ്ങയുടെക്കുകയും ബ്രാഹ്മണരെ വിളിച്ച് പൂജനടത്തുകയും ചെയ്യുന്ന
ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം എങ്കിൽ ഉണ്ടാകാമായിരുന്ന പുകിലുകൾ</span>,
<span lang="ML">ആഘോഷങ്ങൾ ഒന്നാലോചിച്ചുനോക്കൂ</span>! <span lang="ML">ഇനി ഈ സംഭവത്തിന്റെ
യഥാർത്ഥ കാരണം കണ്ടെത്തപ്പെട്ടിട്ടിലെന്നുതന്നെയിരിക്കട്ടെ</span>, <span lang="ML">അമേരിക്കയിൽ
ഓരോ മിനിറ്റിലും</span>, <span lang="ML">ഓരോ രാത്രിയിലും</span>, <span lang="ML">ഓരോ
ദിവസവും എത്രയോ ക്ലോക്കുകൾ നിശ്ചലമായിരിക്കും</span>. <span lang="ML">അതുപോലെ എത്രയോ
മനുഷ്യർ ഒരോ നിമിഷവും മരണപ്പെടുന്നുമുണ്ടാകും</span>. <span lang="ML">പക്ഷേ</span>,
<b><i>“</i></b><i><span lang="ML">എന്റെ ക്ലോക്ക് കൃത്യം</span> 4 <span lang="ML">മണിക്ക്</span><span style="mso-spacerun: yes;"> </span><span lang="ML">നിന്നുപോയി</span>, <span lang="ML">പക്ഷേ</span>, <span lang="ML">നിങ്ങളത് വിശ്വസിക്കുമോ എന്നറിയില്ല</span>, <span lang="ML">ആ സമയത്ത് <b>ആരും മരണപ്പെട്ടില്ല</b></span><b>”-</b></i> <span lang="ML">എന്നൊരു
വാർത്ത നമ്മൾ എവിടെനിന്നും പ്രതീക്ഷിക്കേണ്ടതില്ല</span>.<span style="mso-spacerun: yes;"> </span></span></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<br /></div>
<div class="MsoNormal" style="line-height: normal; margin-bottom: .0001pt; margin-bottom: 0in;">
<span lang="ML" style="font-family: AnjaliOldLipi;">ഇന്ന് നാം ഒരു അൽഭുത സംഭവത്തെക്കുറിച്ച്</span><span style="font-family: AnjaliOldLipi;">, <span lang="ML">അത് നിലവിലുള്ള സയൻസിന്റെ അറിവുവെച്ച്
വിശദീകരിക്കാൻ കഴിയാത്തതാണെന്നിരിക്കട്ടെ</span>,<span style="mso-spacerun: yes;">
</span><span lang="ML">കേൾക്കുന്നുവെങ്കിൽ നമുക്ക് രണ്ട് നിഗമനങ്ങളിലാണെത്താൻ കഴിയുക</span>.
<span lang="ML">ഒന്നുകിൽ അത് ഒരിക്കലും സംഭവിച്ചിട്ടില്ല</span>, <span lang="ML">അത്
അനുഭവിച്ചയാൾക്ക് തെറ്റ് പറ്റിയതാകാം</span>, <span lang="ML">അയാൾ ബോധപൂർവ്വമായി കളവ്
പറഞ്ഞതാകാം</span>, <span lang="ML">ഒരു ചെപ്പടി വിദ്യയുമാകാം</span>; <span lang="ML">അതല്ലെങ്കിൽ ഇന്നത്തെ സയൻസിന്റെ അറിവുവെച്ച് അതിനൊരു വിശദീകരണം നൽകാൻ നമുക്ക്
കഴിയുന്നില്ല എന്നേ വരുന്നുള്ളു</span>. <span lang="ML">അതിനർത്ഥം അതിനു ഒരിക്കലും വിശദീകരണം
നൽകാൻ കഴിയില്ലെന്നല്ല</span>. <span lang="ML">മറിച്ച് അതിനു യുക്തമായ വിശദീകരണം കണ്ടെത്താൻ
നാം നമ്മുടെ സയൻസിനെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് മാത്രമാണ്</span>. <i>“<span lang="ML">മനുഷ്യന് അറിയാത്തതായും അറിയാൻ കഴിയാത്തതായും എത്രയോ കാര്യങ്ങളുണ്ടീ പ്രപഞ്ചത്തിൽ</span>,
<span lang="ML">എല്ലാമറിയുമെന്ന് അഹങ്കരിച്ച് ഒരു നാസ്തികനാകല്ലേ</span>,<span style="mso-spacerun: yes;"> </span><span lang="ML">ഈ പ്രപഞ്ചത്തിന്റെ നിഗൂഡതകൾക്കുമുന്നിൽ
വിനയാന്വിതയായി പ്രപഞ്ചസ്രഷ്ടാവിനെ നമിക്കൂ</span>“</i> <span lang="ML">എന്ന്</span><span style="mso-spacerun: yes;"> </span><span lang="ML">എത്രയോ നാവുകൾ നമുക്കുചുറ്റും മന്ത്രങ്ങൾ
ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്</span>.<span style="mso-spacerun: yes;"> </span><span lang="ML">അറിയാത്ത വസ്തുതകളെ നിഗൂഡതയെന്നോ ദിവ്യാൽഭുതമെന്നോ വിളിച്ച് എല്ലാ അന്വേഷണങ്ങളും
അവിടെവെച്ച് അവസാനിപ്പിച്ച് ആരാധന തുടങ്ങുകയല്ല</span>, <span lang="ML">മറിച്ച് ഇന്ന്
അത് എനിക്കറിയില്ല</span>, <span lang="ML">പക്ഷേ നാളെ ഞാനത് കണ്ടെത്തുക തന്നെ ചെയ്യും
എന്ന് ഉറക്കെ പറയുന്നതാണ് സത്യസന്ധതയുടെ മാർഗം</span>. <span lang="ML">അതുതന്നെയാണ്
വിനയത്തിന്റെ മാർഗവും</span>. <span lang="ML">വെറുമൊരു മൃഗമായിരുന്ന മനുഷ്യൻ നാഗരികനായത്
ഈ മാർഗത്തിലൂടെ മാത്രമാണ്</span>. <span lang="ML">അറിയാത്തിടത്ത് വെച്ച് എല്ലാ അന്വേഷണങ്ങളും
നിർത്തി കീർത്തനങ്ങൾ ആലപിച്ചവനല്ല</span>, <span lang="ML">മറിച്ച് അറിയാത്തതിനെ അന്വേഷിച്ച്
കണ്ടെത്തിയവനാണീ ലോകത്തെ ഇങ്ങനെയെല്ലാം മാറ്റിത്തീർത്തത്</span>. <span lang="ML">അൽഭുതങ്ങളുടെ
നൂലിഴകൾ അഴിച്ചെടുക്കുന്ന ദൌത്യം ശ്രമകരമാണ്</span>. <span lang="ML">പക്ഷേ</span>, <span lang="ML">അനിവാര്യവും</span>. </span><span style="font-family: Wingdings; mso-ascii-font-family: AnjaliOldLipi; mso-bidi-font-family: AnjaliOldLipi; mso-char-type: symbol; mso-hansi-font-family: AnjaliOldLipi; mso-symbol-font-family: Wingdings;"><span style="mso-char-type: symbol; mso-symbol-font-family: Wingdings;"></span></span><span style="font-family: AnjaliOldLipi; font-size: 12.0pt; mso-fareast-font-family: "Times New Roman";"></span></div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com1tag:blogger.com,1999:blog-1090231832120371014.post-64647799216340703432014-06-17T21:20:00.000+05:302014-06-17T21:20:42.612+05:30സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ!<div dir="ltr" style="text-align: left;" trbidi="on">
<div class="aboveUnitContent">
<div class="userContentWrapper">
<div class="_wk" style="text-align: left;">
<span class="userContent"><div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<br /><h3>
<span style="color: red;">(ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന് എന്താണു പണി? </span></h3>
<br />
ഒടുവിൽ തീവ്രഹിന്ദുത്വം തീർത്ത രക്തപ്പാടുകളെ മൂലധനമാക്കി നരേന്ദ്രമോഡി
ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇന്ത്യൻ
നാഷണൽ കോൺഗ<span class="text_exposed_show">്രസ്സ് അതിന്റെ ചരിത്രത്തിലെ
ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പതനത്തിലേക്ക്
കൂപ്പുകുത്തപ്പെട്ടു.. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാന
പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകാരാകട്ടെ, വിരലിലെണ്ണാവുന്ന സീറ്റുകളിൽ
ഒതുങ്ങി നിർണായകസ്വാധീനമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു.
കോൺഗ്രസ്സിന്റെ പതനം മുൻകൂട്ടി കണ്ട കുത്തകമാധ്യമങ്ങൾ
മാസങ്ങൾക്കുമുമ്പുതന്നെ ‘മോഡി തരംഗ’ത്തിന്റെ കുഴലൂത്തുകാരായി
മാറിക്കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാനമുഖ്യമന്ത്രിമാരിൽ ഒരാൾ
മാത്രമായിരുന്ന നരേന്ദ്രമോഡിയെ മുന്നിൽ നിർത്തിക്കൊണ്ട് മൂലധനശക്തികളും
കുത്തകമാധ്യമങ്ങളും നടത്തിയ ഹൈടെക് പ്രചാരവേലകൾക്കൊടുവിൽ ആർ എസ്സ് എസ്സും
ബി ജെ പിയും അതേറ്റുപിടിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണല്ലോ
അങ്ങാടിപ്പാട്ട്. ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമായ വ്യക്തിപൂജ
മോഡിസ്തുതികളിലൂടെ അതിന്റെ പാരമ്യത്തിലെത്തുന്നതും നാം കണ്ടു. ‘ഹരഹര മോഡി’,
‘നമോ’ തുടങ്ങിയ മോഡി സ്തുതികളുമായി മോഡി ഫാൻസ് നിറഞ്ഞാടിയപ്പോൾ നിരത്തായ
നിരത്തുകൾ മുഴുവനും നിറഞ്ഞ ഫ്ലെക്സ് ബോർഡുകളിൽ പരസ്യപ്പെടുത്തപ്പെട്ടത്
മോഡികീർത്തനങ്ങൾക്കൊപ്പം, സംഘപരിവാറിന്റെ മാനിഫെസ്റ്റോ എന്ന്
വിശേഷിപ്പിക്കാവുന്ന ഗോൾവാൾക്കറുടെ വിചാരധാരയിലെ വരികൾ കൂടിയായിരുന്നു..<br />
ഹിന്ദുത്വശക്തികളുടെ കാർമ്മികത്വത്തിൽ ഇന്ത്യ എങ്ങോട്ടാണ്
നയിക്കപ്പെടുകയെന്ന് നമുക്ക് കാത്തിരുന്നുകാണാം. പക്ഷേ, അതിനുമുമ്പ് കഴിഞ്ഞ
തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്സും ഇടതുപക്ഷ
പാർടികളുമെല്ലാം തങ്ങളുടെ ബാലൻസ് ഷീറ്റുകൾ പരിശോധിക്കുന്ന തിരക്കിലാണല്ലോ.</span></div>
<div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<span class="text_exposed_show"> </span></div>
<div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<span class="text_exposed_show"> കഴിഞ്ഞ 10 വർഷമായി യു പി എ സർക്കാർ പിന്തുടർന്നുവന്ന ജനവിരുദ്ധമായ
സാമ്പത്തികനയങ്ങളായിരുന്നു കോൺഗ്രസ്സിന്റെ പതനത്തിനു കാരണമെന്ന് കോൺഗ്രസ്സ്
നേതാക്കൾ തന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിത്തുടങ്ങിയിരിക്കുന്നു;
അവരിലാരും തന്നെ ഇക്കാലമത്രയും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ധൈര്യം
കാണിച്ചിരുന്നില്ലെങ്കിലും! ഓപ്പൺ മാർക്കറ്റ് പോളിസിയിലൂടെ
ശാസ്ത്രസാങ്കേതിക വിദ്യയുടെ പല നേട്ടങ്ങളും സാധാരണക്കാരിൽ വരെ
എത്തിയെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിർണയാവകാശം പെട്രോളിയം
കമ്പനികൾക്ക് തീറെഴുതപ്പെട്ടതും അതുമൂലമുണ്ടായ അനിയന്ത്രിയമായ
വിലക്കയറ്റവും സാധാരണജനങ്ങളുടെ നിത്യജീവിതത്തെ ദുരിതത്തിലാഴ്തി. പൊതുമേഖലാ
സ്ഥാപനങ്ങളെ തകർക്കുന്ന നയം നെഹ്രുവും തുടർന്ന് ഇന്ദിരാഗാന്ധിയും
തുടർന്നുവന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പെഴുതാൻ തുടങ്ങി.
കോൺഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ അഴിമതിയിലൂടെ
കോടിക്കണക്കിനുരൂപയുടെ പൊതുമുതൽ കൊള്ളയടിച്ചു. അഴിമതിയിലൂടെ
സ്വരൂപിച്ചെടുത്ത കള്ളപ്പണത്തിന്റെ പങ്ക് തെരെഞ്ഞെടുപ്പുചെലവുകൾക്കായി
പ്രാദേശികഘടകങ്ങളിൽ വരെ ഒഴുകിയെത്തിയപ്പോൾ ജനാധിപത്യം പണാധിപത്യത്തിനു
വഴിമാറി. </span></div>
<div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<span class="text_exposed_show"> </span></div>
<div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<span class="text_exposed_show">ഒരിക്കൽ ഇന്ത്യൻ ഭരണം ഒറ്റയ്ക്കു കയ്യാളിയിരുന്ന കോൺഗ്രസ്സിന്
അതിന്റെ പരമപ്രധാന സ്വാധീന മേഖലയായിരുന്ന ഹിന്ദി ബെല്‍റ്റിലെ സ്വാധീനം
നഷ്ടമാകുന്നത് മണ്ഡൽ കമ്മീഷൻ റിപ്പൊർട്ടിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും
ഉയർന്നുവന്ന ജാതിരാഷ്ട്രീയമായിരുന്നു. പലതായി ഭിന്നിക്കപ്പെട്ട
ജനതാപാർടിയുടെ അവശിഷ്ടങ്ങളായ പ്രാദേശികപാർടികളും പുതുതായി മുളച്ചുവന്ന
ജാതീയപാർടികളുമെല്ലാം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഉല്‍പ്പന്നങ്ങളായ
ജാതീയതയിൽ തങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്തു. ഈ ജാതീയ
രാഷ്ട്രീയത്തിനുമേൽ ബി ജെ പി നേടിയ മേൽ കയ്യാണ് അവരിലേക്ക് 2014 ലെ
തെരെഞ്ഞെടുപ്പിൽ ഇന്ദ്രപ്രസ്ഥത്തിന്റെ നിയന്ത്രണം കൊണ്ടെത്തിക്കുന്നതിൽ
പ്രധാന കാരണമായത്. എന്നാൽ ഏറെ ദയനീയമായിരിക്കുന്നത് ഇടതുപക്ഷപാർടികളുടെ
അവസ്ഥയാണ്. പശ്ചിമബംഗാൾ, കേരളം, തൃപുര എന്നീ സ്ംസ്ഥാനങ്ങളിൽ നിർണായക
സ്വാധീനമുള്ള സി പി ഐ എമ്മിന്, ആ സ്വാധീനവും അതുപയോഗിച്ച് ഇതര
സംസ്ഥാനങ്ങളിലെ പ്രാദേശികപാർടികളുമായിചേർന്ന് നേടിയ വിരലിണ്ണാവുന്ന
സീറ്റുകളും മാത്രമായിരുന്നു രാഷ്ട്രീയ മൂലധനം. കേരളത്തിലെ ലോക് സഭാ
സീറ്റുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും മൂന്നരപതിറ്റാണ്ടോളം
ബംഗാളീലെ മുടിചൂടാമന്നന്മാരായി നേടിയ സീറ്റുകളുടെ ബലത്തിലാണ് സി പി ഐ എം
ഇടതുകക്ഷികളുടെ നേതൃത്വത്തിലേക്ക് വരുന്നതും, പലപ്പോഴും കേന്ദ്ര
രാഷ്ട്രീയത്തിലെ രാഷ്ട്രീയരംഗസംവിധായകരായി മാറിയതും. എന്നാൽ എപ്പോൾ മുതലാണോ
സി പി ഐ എം ചവിട്ടിനിന്ന മണ്ണീനെ മറന്ന്, തങ്ങളുടെ കരുത്തായ പാവപ്പെട്ട
കർഷകരുടെ നെഞ്ചിലേക്ക് പോലും നിറയൊഴിക്കാനുള്ള ചങ്കുറപ്പ് നേറിയത്, അവരുടെ
പതനം അവിടെ തുടങ്ങുന്നു. </span></div>
<div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<span class="text_exposed_show"><br /> 1964 ലെ പിളർപ്പിനുശേഷവും ബിഹാർ,
ആന്ധ്രപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഒരീസ്സ, മണിപ്പൂർ, മഹാരാഷ്ട്ര തുടങ്ങിയ
സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സി പി ഐ ആകട്ടെ,
പില്ക്കാലത്ത് ചില പോക്കറ്റുകളിലേക്ക് ഒതുക്കപ്പെടുന്നതും, പിന്നീട്
ജാതിരാഷ്ട്രീയത്തിന്റെ കടന്നുവരവോടെ ചിത്രത്തിൽ നിന്നും നിഷ്കാസനം
ചെയ്യപ്പെടുന്നതുമാണ് കാണാൻ കഴിയുന്നത്. സി പി ഐ എമ്മിനൊപ്പം ചേർന്ന്
നിന്നുകൊണ്ട് ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും നേടാൻ കഴിഞ്ഞിരുന്ന ചില
സീറ്റുകളും തമിഴ്നാട്, ഒറീസ്സ, ആന്ധ്രപ്രദേശ്, മണിപ്പൂർ തുടങ്ങിയ
സംസ്ഥാനങ്ങളിൽ നിന്ന് ചില പ്രാദേശികപാർടികളുടെ സന്മനസ്സിൽ കിട്ടിയ ഒന്നോ
രണ്ടോ സീറ്റുകളുമായി ദേശീയ കക്ഷി എന്ന പദവി നിലനിർത്താൻ ഇക്കാലമത്രമുയും സി
പി ഐക്ക് കഴിഞ്ഞു. എന്നാൽ ബംഗാളും, തമിഴ്നാട്ടും, ഒറീസ്സയും,
മണിപ്പൂരുമെല്ലാം കൈവിട്ടുപോയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ച ഒരേയൊരു
സീറ്റിന്റെ ബലത്തിൽ പാർലമെന്റിൽ പ്രാതിനിധ്യം നിലനിർത്താൻ കഴിഞ്ഞ സി പി ഐയെ
സംബന്ധിച്ചും ഭാവി ഏറെ ചർച്ചചെയ്യപ്പെടേണ്ടതും കാലോചിതമായ തീരുമാനങ്ങൾ
എടുത്ത് മുന്നോട്ട് പോകേണ്ടതുമുണ്ട്. പാർലമെന്റ്
തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ
പ്രസക്തിയെ സംബന്ധിച്ച് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കിടയിൽ നിന്നും
ശത്രുക്കൾക്കിടയിൽ നിന്നും സംവാദങ്ങൾ ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്.
കമ്മ്യൂണിസ്റ്റുപാർടികളുടെ ദേശീയപാർടി പദവി പോലും നഷ്ടമാകുന്ന
അവസ്ഥയുണ്ടെന്നും ഇനി ഇന്ത്യയിൽ അവർക്ക് നിലനില്ക്കാനാവില്ലെന്നുമുള്ള
ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പോലും ശക്തമാണ്. എന്നാൽ ഇന്ത്യയിലെ പീഡിതജനതയുടെ
ഉയർത്തെഴുന്നേല്‍പ്പിന് ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ്
അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവർ നിലനില്‍പ്പിന്റെ ആശങ്കകൾ
പങ്കുവെക്കുന്നതോടൊപ്പം അതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു.
ഇതിൽ ആദ്യത്തേതാണ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം മുഖ്യ
അജണ്ടയായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന അഭിപ്രായത്തോടെ സി പി ഐ
നേതാവ് ബിനോയ് വിശ്വം ജനയുഗം ദിനപത്രത്തിൽ എഴുതിയ മുഖപ്രസംഗം.
കമ്മ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു പാർലമെന്റ്
അംഗമായ സി എൻ ജയദേവനും ഇതേ ആശയം പങ്ക് വെക്കുന്നുണ്ട്. കമ്മ്യൂണിസം ഒരു
മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്; അത് ഇന്ത്യൻ സാഹചര്യത്തിൽ
പ്രായോഗികമായി ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി
പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി പി ഐയെ സംബന്ധിച്ച് ഇത് ഒരു പുതിയ
അഭിപ്രായമൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പുനരേകീകരണം അവർ എന്നേ മുഖ്യ
ചർച്ചയായി എടുത്തുകഴിഞ്ഞിരുന്നു. അത് സി പി ഐ യും സി പി ഐ എമ്മും
തമ്മിലുള്ള ലയനമല്ല, മറിച്ച് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ്
ഗ്രൂപ്പുകളുടെയും പുനരേകീകരണമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ
സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഇന്നുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല.
ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അകാലികമായ അഭിപ്രായമാണെന്നാണല്ലോ സി പി എം
പി ബി അംഗം എം ഏ ബേബി വിലയിരുത്തിയത്.</span></div>
<div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<span class="text_exposed_show"><br /> കമ്മ്യൂണിസ്റ്റുപാർടികൾക്ക്
ഇന്നുള്ള രൂപത്തിൽ എത്രകാലം മുന്നോട്ട് പോകാനാകും? പോയാൽ തന്നെ, തങ്ങളുടെ
നിലനില്പ്പുകൊണ്ട് സമൂഹത്തിന് എന്ത് സംഭാവന നല്‍കാനാകും? ഇന്ത്യൻ
ജനാധിപത്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനാകാതെ, തങ്ങളുടെ
ദേശീയപാർടിപദവി നിലനിർത്തി ഉന്തിത്തള്ളി മുന്നോട്ട് പോവുക എന്ന മിനിമം
അജണ്ടയുമായി ഇത്തരം പാർടികൾ കൊണ്ട് രാജ്യത്തിനും ജനതയ്ക്കും വല്ല
നേട്ടവുമുണ്ടാകുമോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിതന്നെ ഫാസിസത്തിന്റെ
മുൾമുനയിൽ നില്ക്കുമ്പോൾ രാജ്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച്
ചിന്തിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്.
ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരും നിറഞ്ഞാടുന്ന ഇന്ത്യൻ
ജനാധിപത്യത്തിൽ ജനപക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാൻ ഒരു ശക്തമായ ഇടതുപക്ഷം
ഇന്ത്യക്കാവശ്യമില്ലേ? <br /> </span></div>
</span><span class="userContent"><div class="text_exposed_root text_exposed" id="id_53a0623e4abc78168168370">
<h3 style="text-align: left;">
<span style="color: red;"><span class="text_exposed_show">എന്താണ് പോംവഴി? </span></span></h3>
<h3>
<span class="text_exposed_show"></span></h3>
<span class="text_exposed_show"> 2012-ൽ പാറ്റ്നയിൽ
നടന്ന സി പി ഐ 21-ആം പാർടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം
സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിന് വേണ്ട അടിയന്തിരകടമയായി പാർടി
സംഘടന കെട്ടിപ്പടുക്കുന്ന കാര്യമാണ് എടുത്തുപറയുന്നത്. എല്ലാ
സംസ്ഥാനങ്ങളിലും ശക്തമായ പാർടി സംഘടനയില്ലാതെ ജനങ്ങളുടെ
അടിസ്ഥാനപ്രശ്നങ്ങളിൽ ഇടപെടാനാകില്ലെന്ന് രേഖ എടുത്തുപറയുന്നു. എന്നാൽ സി
പി ഐയെ സംബന്ധിച്ച് മാത്രമല്ല, സി പി ഐ എമ്മിനെ സംബന്ധിച്ചും ഇന്ന്
ഇല്ലാത്തത് അതുതന്നെയാണ്. (കേരളവും, ബംഗാളും ത്രിപുരയും മാറ്റി നിർത്താം).
സങ്കുചിത താല്പര്യങ്ങളും കുടുംബ താല്പര്യങ്ങളും മാത്രം ലക്ഷ്യം
വെയ്ക്കുന്ന പ്രാദേശികപാർടികളുടെ കാരുണ്യത്തിൽ ഏതാനും സീറ്റുകൾ
അസംബ്ലികളിലേക്കും പാർലമെന്റിലേക്കും നേടുകയെന്ന അജണ്ടയിലപ്പുറം ഇന്നുള്ള
പാർടി സംവിധാനവുമായി ഇന്ത്യയിൽ എന്തു പണിയാണ് ഇടതുപക്ഷത്തിനു
ക്രിയാത്മകമായി ചെയ്യാനാവുക എന്നൊരു ചോദ്യത്തിനാണ് നേതൃത്വം ഉത്തരം
തരേണ്ടത്.<br /> </span><h3 style="text-align: left;">
<span class="text_exposed_show"> <span style="color: red;">പാർലമെന്ററി ജനാധിപത്യം സമരതന്ത്രം മാത്രമോ?</span></span></h3>
<h3>
<span class="text_exposed_show"></span></h3>
<span class="text_exposed_show"> 1964
ലെ പിളർപ്പിനുശേഷം രൂപം കൊണ്ട സി പി ഐ എം പാർലമെന്ററി ജനാധിപത്യത്തിൽ
ഇടപെടുന്നതിനെ ഒരു സമരതന്ത്രമായി കണ്ടപ്പോൾ സി പി ഐ സമാധാനപരമായ
പാർലമെന്ററി പ്രവർത്തനത്തിലൂടെയുള്ള സാമൂഹിക പരിവർത്തനമാണ് മുന്നോട്ട്
വെച്ചത്. സി പി ഐ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ഖണ്ഡികയിൽ ഇങ്ങനെ കാണുന്നു.
“ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി നിയപ്രകാരം സ്ഥാപിതമായ ഇന്ത്യൻ
ഭരണഘടനയോടും, സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടും
ആത്മാർത്ഥമായ കൂറും വിശ്വാസവും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരവും
ഐക്യവും, അവിച്ഛന്നതയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്.” എന്നാൽ അതേ
ആമുഖത്തിൽ തന്നെ മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത് : “സോഷ്യലിലം
കെട്ടിപ്പടുക്കുന്നതിനു സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ,
അധ്വാനിക്കുന്ന ജനങ്ങളുടെ ഭരണാധികാരം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്.
അധ്വാനിക്കുന്ന ജനങ്ങളോടും അവരുടെ ചരിത്രപരമായ ദൗത്യത്തോടും അടിപതറാത്ത
കൂറു പുലർത്തിക്കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർടി ഈ ദൗത്യത്തിന്റെ
സാക്ഷാത്കാരാത്തിനുവേണ്ടി പ്രയത്നികുകയും, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ്
സമുദായം സ്ഥാപിക്കുകയെന്ന അതിന്റെ അന്തിമലക്ഷ്യത്തിലേക്ക് മുന്നേറുകയും
ചെയ്യും. “ സായുധവിപ്ലത്തിലൂടെയുള്ള സാമൂഹികപരിവർത്തനം എന്ന ആശയത്തെ എന്നേ
തള്ളീക്കളഞ്ഞ പാർടിയെന്ന നിലയിൽ സി പി ഐ മുന്നോട്ട് വെയ്ക്കുന്നത്
പാർലമെന്ററി ജനാധിപത്യത്തിലൂടെയുള്ള അധികാരലബ്ധിയും ഭൂപരിഷ്കരണമടക്കമുള്ള
വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ അതേ സോഷ്യൽ പീസ് മീൽ
എഞ്ചിനീയറിങ്ങിന്റെ രീതിയും തന്നെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.<br />
എന്നാൽ സി പി ഐ എം ഭരണഘടന “തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുന്നതിലൂടെ
സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്”
ഭരണഘടനയിലൂടെ വ്യക്തമാക്കുന്നു. തൊഴിലാളി വർഗ സർവാധിപത്യമെന്ന ആശയം
അടിസ്ഥാനപരമായി പാർടി ആധിപത്യംതന്നെയാണെന്ന് സോവിയറ്റ് യൂണിയനിലെയും മറ്റ്
കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും അനുഭവം നമ്മളെ
പടിപ്പിക്കുന്നു. ഉത്തരകൊറിയയിൽ ഇന്ന് അത് കുടുംബാധിപത്യവും ഫാസിസവുമായി
രൂപപ്പെട്ടിരിക്കുന്നതും നമുക്ക് കാണാനാകും. പാർലമെന്ററി
ജനാധിപത്യത്തിലൂടെയായാലും, തൊഴിലാളിവർഗ വിപ്ലവത്തിലൂടെയായാലും നിലവിലുള്ള
ലോക സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ‘കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക’
എന്നൊക്കെയുള്ള അവകാശവാദം ഏതുനിലക്ക് നോക്കിയാലും ഒരിക്കലും നടപ്പാകാത്ത
ഒരു സ്വപ്നമായി അവശേഷിക്കാനാണിട. ബലപ്രയോഗത്തിലൂടെ ഇത്തരം നീക്കങ്ങൾ നടന്ന
കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമുക്ക് നല്കുന്ന പാഠം അതാണ്.
പ്രായോഗികമായി നോക്കിയാലും ഇത്തരം അവകാശവാദങ്ങൾ എത്രതലമുറകൾക്ക്ക്
ശേഷമായിരിക്കും നടപ്പാകുകയെന്നതും അത് നടപ്പാക്കാൻ തങ്ങളുടെ കൈവശമുള്ള
വിഭവങ്ങളും ഉപായങ്ങളും എന്തെന്നും കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ലോകം
മാറുന്നതും തലമുറ മാറുന്നതും അറിയാതെ പോയകാലത്തിന്റെ കടും പിടുത്തങ്ങളുമായി
ഏറെകാലം മുന്നോട്ട് പോകാനാകില്ല. എന്നാൽ രാപകലും പണിയെടുത്തിട്ടും
വേണ്ടത്ര വിദ്യാഭ്യാസവും പാർപ്പിട സൗകര്യങ്ങളും ആതുരസേവനവും ലഭ്യമാകാത്ത
ഒരു ജനത ചുറ്റുമുണ്ടുതാനും. ഭൂപരിഷ്കരണം, പൊജനാരോഗ്യം, പൊതുവിതരണം, കൃഷി,
ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പോയ ഇടതുപക്ഷ
സർക്കാരുകൾ തുടങ്ങിവെച്ച സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ വഴിതന്നെയാണ്
മെച്ചപ്പെട്ട വഴിയെന്നും അതൊക്കെ നടപ്പാക്കത്തക്ക രീതിയിൽ സംഘടനാ
സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പുതിയ വഴികൾ
ആരായേണ്ടതുണ്ടെന്നും കൺതുറന്നുകാണാൻ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു
കഴിയേണ്ടതുണ്ട്. <br /> എം എ ബേബിയും അദ്ദേഹത്തിന്റെ പാർടിയും പറയുന്നതുപോലെ
സി പി ഐയും സി പി ഐ എമ്മും തമ്മിൽ കടലാസിലും പ്രയോഗത്തിലും ഒരുപാട്
അഭിപ്രായ ഭിന്നതകൾ ബാക്കിയുണ്ട്. ആ അഭിപ്രായ ഭിന്നതകൾ നിലനില്ക്കുമ്പോൾ
ലയനം ‘അകാലികം’ തന്നെ. എന്നാൽ അപ്രയോഗികമായ വിപ്ലവ വഴികളെചൊല്ലി ശണ്ഠകൂടി
കാലം കഴിക്കുന്നതിനുപകരം നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളെ
കൂട്ടായിരുന്നൊന്ന് വിലയിരുത്തുവാനും, അതിൽ നിന്നും കൂട്ടായ നിഗമനങ്ങളിൽ
എത്തുവാനും കഴിഞ്ഞാൽ ഇത്തരം ഭിന്നതകളെ ദൂരീകരിക്കാനാകും. നരച്ചുപഴകിയ
വിപ്ലവസ്വപ്നങ്ങളെ താലോലിക്കുകയും സാങ്കല്പിക വഴികളുടെ പേരിൽ
ശണ്ഠകൂടുകയുമല്ല, പ്രായോഗികാർത്ഥത്തിൽ എന്തുചെയ്യണെമെന്ന് ചിന്തിക്കുകയാണ്
ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. സ. ബിനോയ് വിശ്വം തുടങ്ങിവെച്ച ചർച്ചകൾ
അത്തരമൊരു പോസിറ്റീവായ വഴിയിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയിൽ ദൂരവ്യാപകമായ
ഫലങ്ങൾ ചെയ്തേക്കാം. സി പി ഐ യും സി പി ഐ എമ്മും മാത്രമല്ല, ഇതരപാർടികളിൽ
പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ സമാന മനസ്കരും ചേർന്നുകൊണ്ട് ഒരു
പുതിയ ഇടതുപക്ഷപ്രസ്ഥാനം ഇന്ത്യയിൽ വളർന്നു വരണം. പുതിയ പ്രതീക്ഷകളെ
മുന്നോട്ട് നയിക്കാൻ പുതിയ തലമുറ മുന്നോട്ട് വരുമെന്ന് ഇന്ത്യയിൽ ഉദയം
ചെയ്ത ആം ആദ്മി പാർടിയുടെ പിന്നിൽ അണിനിരന്ന ജനതയുടെ പാഠം നമ്മോട്
പറയുന്നു. അവിടെ ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ സ്വപ്നങ്ങളല്ല, ഇന്ത്യൻ
ജനതയുടെ ദൈന്യതയാണ് വഴികാട്ടിയാകേണ്ടത്. ഇവിടെയാണ് സ. ജയദേവൻ പറഞ്ഞുവെച്ച
ആശയത്തിന്റെ പ്രസക്തി. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി
മാത്രമാണ്. അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്
വേണ്ടത്. കമ്മ്യൂണിസമെന്നത് മർദ്ദിതജനതയോടുള്ള പക്ഷപാതിത്വവും അവരുടെ
ഉയർത്തെഴുന്നേല്പ്പിനുവേണ്ടിയുള്ള പാർലമെന്ററി ജനാധിപത്യത്തിലൂടേയുള്ള
സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങും തന്നെയാണെന്നതാണ് ആ ഇന്ത്യൻ സാഹചര്യം.</span></div>
</span> </div>
</div>
</div>
<div class="photoUnit clearfix">
<a class="photo photoWidth1" data-ft="{"tn":"E"}" data-gt="{"fbid":"4252750174748"}" href="https://www.facebook.com/photo.php?fbid=4252750174748&set=a.2475734830475.68573.1765608035&type=1&relevant_count=1" rel="theater"><div class="letterboxedImage photoWrap" style="height: 216px; width: 504px;">
<div class="uiScaledImageContainer scaledImage" style="height: 216px; width: 324px;">
<img alt="Photo: സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ!----
(ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിനു എന്തു പ്രസക്തി?)
ഒടുവിൽ തീവ്രഹിന്ദുത്വം തീർത്ത രക്തപ്പാടുകളെ മൂലധനമാക്കി നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പതനത്തിലേക്ക് കൂപ്പുകുത്തപ്പെട്ടു.. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകാരാകട്ടെ, വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി നിർണായകസ്വാധീനമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. കോൺഗ്രസ്സിന്റെ പതനം മുൻകൂട്ടി കണ്ട കുത്തകമാധ്യമങ്ങൾ മാസങ്ങൾക്കുമുമ്പുതന്നെ ‘മോഡി തരംഗ’ത്തിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാനമുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമായിരുന്ന നരേന്ദ്രമോഡിയെ മുന്നിൽ നിർത്തിക്കൊണ്ട് മൂലധനശക്തികളും കുത്തകമാധ്യമങ്ങളും നടത്തിയ ഹൈടെക് പ്രചാരവേലകൾക്കൊടുവിൽ ആർ എസ്സ് എസ്സും ബി ജെ പിയും അതേറ്റുപിടിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണല്ലോ അങ്ങാടിപ്പാട്ട്. ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമായ വ്യക്തിപൂജ മോഡിസ്തുതികളിലൂടെ അതിന്റെ പാരമ്യത്തിലെത്തുന്നതും നാം കണ്ടു. ‘ഹരഹര മോഡി’, ‘നമോ’ തുടങ്ങിയ മോഡി സ്തുതികളുമായി മോഡി ഫാൻസ് നിറഞ്ഞാടിയപ്പോൾ നിരത്തായ നിരത്തുകൾ മുഴുവനും നിറഞ്ഞ ഫ്ലെക്സ് ബോർഡുകളിൽ പരസ്യപ്പെടുത്തപ്പെട്ടത് മോഡികീർത്തനങ്ങൾക്കൊപ്പം, സംഘപരിവാറിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഗോൾവാൾക്കറുടെ വിചാരധാരയിലെ വരികൾ കൂടിയായിരുന്നു..
ഹിന്ദുത്വശക്തികളുടെ കാർമ്മികത്വത്തിൽ ഇന്ത്യ എങ്ങോട്ടാണ് നയിക്കപ്പെടുകയെന്ന് നമുക്ക് കാത്തിരുന്നുകാണാം. പക്ഷേ, അതിനുമുമ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്സും ഇടതുപക്ഷ പാർടികളുമെല്ലാം തങ്ങളുടെ ബാലൻസ് ഷീറ്റുകൾ പരിശോധിക്കുന്ന തിരക്കിലാണല്ലോ. കഴിഞ്ഞ 10 വർഷമായി യു പി എ സർക്കാർ പിന്തുടർന്നുവന്ന ജനവിരുദ്ധമായ സാമ്പത്തികനയങ്ങളായിരുന്നു കോൺഗ്രസ്സിന്റെ പതനത്തിനു കാരണമെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിത്തുടങ്ങിയിരിക്കുന്നു; അവരിലാരും തന്നെ ഇക്കാലമത്രയും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിലും! ഓപ്പൺ മാർക്കറ്റ് പോളിസിയിലൂടെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പല നേട്ടങ്ങളും സാധാരണക്കാരിൽ വരെ എത്തിയെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിർണയാവകാശം പെട്രോളിയം കമ്പനികൾക്ക് തീറെഴുതപ്പെട്ടതും അതുമൂലമുണ്ടായ അനിയന്ത്രിയമായ വിലക്കയറ്റവും സാധാരണജനങ്ങളുടെ നിത്യജീവിതത്തെ ദുരിതത്തിലാഴ്തി. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയം നെഹ്രുവും തുടർന്ന് ഇന്ദിരാഗാന്ധിയും തുടർന്നുവന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പെഴുതാൻ തുടങ്ങി. കോൺഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ അഴിമതിയിലൂടെ കോടിക്കണക്കിനുരൂപയുടെ പൊതുമുതൽ കൊള്ളയടിച്ചു. അഴിമതിയിലൂടെ സ്വരൂപിച്ചെടുത്ത കള്ളപ്പണത്തിന്റെ പങ്ക് തെരെഞ്ഞെടുപ്പുചെലവുകൾക്കായി പ്രാദേശികഘടകങ്ങളിൽ വരെ ഒഴുകിയെത്തിയപ്പോൾ ജനാധിപത്യം പണാധിപത്യത്തിനു വഴിമാറി. ഒരിക്കൽ ഇന്ത്യൻ ഭരണം ഒറ്റയ്ക്കു കയ്യാളിയിരുന്ന കോൺഗ്രസ്സിന് അതിന്റെ പരമപ്രധാന സ്വാധീന മേഖലയായിരുന്ന ഹിന്ദി ബെല്‍റ്റിലെ സ്വാധീനം നഷ്ടമാകുന്നത് മണ്ഡൽ കമ്മീഷൻ റിപ്പൊർട്ടിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ഉയർന്നുവന്ന ജാതിരാഷ്ട്രീയമായിരുന്നു. പലതായി ഭിന്നിക്കപ്പെട്ട ജനതാപാർടിയുടെ അവശിഷ്ടങ്ങളായ പ്രാദേശികപാർടികളും പുതുതായി മുളച്ചുവന്ന ജാതീയപാർടികളുമെല്ലാം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഉല്‍പ്പന്നങ്ങളായ ജാതീയതയിൽ തങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്തു. ഈ ജാതീയ രാഷ്ട്രീയത്തിനുമേൽ ബി ജെ പി നേടിയ മേൽ കയ്യാണ് അവരിലേക്ക് 2014 ലെ തെരെഞ്ഞെടുപ്പിൽ ഇന്ദ്രപ്രസ്ഥത്തിന്റെ നിയന്ത്രണം കൊണ്ടെത്തിക്കുന്നതിൽ പ്രധാന കാരണമായത്. എന്നാൽ ഏറെ ദയനീയമായിരിക്കുന്നത് ഇടതുപക്ഷപാർടികളുടെ അവസ്ഥയാണ്. പശ്ചിമബംഗാൾ, കേരളം, തൃപുര എന്നീ സ്ംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുള്ള സി പി ഐ എമ്മിന്, ആ സ്വാധീനവും അതുപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പ്രാദേശികപാർടികളുമായിചേർന്ന് നേടിയ വിരലിണ്ണാവുന്ന സീറ്റുകളും മാത്രമായിരുന്നു രാഷ്ട്രീയ മൂലധനം. കേരളത്തിലെ ലോക് സഭാ സീറ്റുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും മൂന്നരപതിറ്റാണ്ടോളം ബംഗാളീലെ മുടിചൂടാമന്നന്മാരായി നേടിയ സീറ്റുകളുടെ ബലത്തിലാണ് സി പി ഐ എം ഇടതുകക്ഷികളുടെ നേതൃത്വത്തിലേക്ക് വരുന്നതും, പലപ്പോഴും കേന്ദ്ര രാഷ്ട്രീയത്തിലെ രാഷ്ട്രീയരംഗസംവിധായകരായി മാറിയതും. എന്നാൽ എപ്പോൾ മുതലാണോ സി പി ഐ എം ചവിട്ടിനിന്ന മണ്ണീനെ മറന്ന്, തങ്ങളുടെ കരുത്തായ പാവപ്പെട്ട കർഷകരുടെ നെഞ്ചിലേക്ക് പോലും നിറയൊഴിക്കാനുള്ള ചങ്കുറപ്പ് നേറിയത്, അവരുടെ പതനം അവിടെ തുടങ്ങുന്നു.
1964 ലെ പിളർപ്പിനുശേഷവും ബിഹാർ, ആന്ധ്രപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഒരീസ്സ, മണിപ്പൂർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സി പി ഐ ആകട്ടെ, പില്ക്കാലത്ത് ചില പോക്കറ്റുകളിലേക്ക് ഒതുക്കപ്പെടുന്നതും, പിന്നീട് ജാതിരാഷ്ട്രീയത്തിന്റെ കടന്നുവരവോടെ ചിത്രത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നതുമാണ് കാണാൻ കഴിയുന്നത്. സി പി ഐ എമ്മിനൊപ്പം ചേർന്ന് നിന്നുകൊണ്ട് ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും നേടാൻ കഴിഞ്ഞിരുന്ന ചില സീറ്റുകളും തമിഴ്നാട്, ഒറീസ്സ, ആന്ധ്രപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചില പ്രാദേശികപാർടികളുടെ സന്മനസ്സിൽ കിട്ടിയ ഒന്നോ രണ്ടോ സീറ്റുകളുമായി ദേശീയ കക്ഷി എന്ന പദവി നിലനിർത്താൻ ഇക്കാലമത്രമുയും സി പി ഐക്ക് കഴിഞ്ഞു. എന്നാൽ ബംഗാളും, തമിഴ്നാട്ടും, ഒറീസ്സയും, മണിപ്പൂരുമെല്ലാം കൈവിട്ടുപോയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ച ഒരേയൊരു സീറ്റിന്റെ ബലത്തിൽ പാർലമെന്റിൽ പ്രാതിനിധ്യം നിലനിർത്താൻ കഴിഞ്ഞ സി പി ഐയെ സംബന്ധിച്ചും ഭാവി ഏറെ ചർച്ചചെയ്യപ്പെടേണ്ടതും കാലോചിതമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകേണ്ടതുമുണ്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ പ്രസക്തിയെ സംബന്ധിച്ച് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കിടയിൽ നിന്നും ശത്രുക്കൾക്കിടയിൽ നിന്നും സംവാദങ്ങൾ ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുപാർടികളുടെ ദേശീയപാർടി പദവി പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും ഇനി ഇന്ത്യയിൽ അവർക്ക് നിലനില്ക്കാനാവില്ലെന്നുമുള്ള ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പോലും ശക്തമാണ്. എന്നാൽ ഇന്ത്യയിലെ പീഡിതജനതയുടെ ഉയർത്തെഴുന്നേല്‍പ്പിന് ഇടതുപക്ഷത്തിന്റെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവർ നിലനില്‍പ്പിന്റെ ആശങ്കകൾ പങ്കുവെക്കുന്നതോടൊപ്പം അതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇതിൽ ആദ്യത്തേതാണ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം മുഖ്യ അജണ്ടയായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന അഭിപ്രായത്തോടെ സി പി ഐ നേതാവ് ബിനോയ് വിശ്വം ജനയുഗം ദിനപത്രത്തിൽ എഴുതിയ മുഖപ്രസംഗം. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു പാർലമെന്റ് അംഗമായ സി എൻ ജയദേവനും ഇതേ ആശയം പങ്ക് വെക്കുന്നുണ്ട്. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്; അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി പി ഐയെ സംബന്ധിച്ച് ഇത് ഒരു പുതിയ അഭിപ്രായമൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പുനരേകീകരണം അവർ എന്നേ മുഖ്യ ചർച്ചയായി എടുത്തുകഴിഞ്ഞിരുന്നു. അത് സി പി ഐ യും സി പി ഐ എമ്മും തമ്മിലുള്ള ലയനമല്ല, മറിച്ച് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും പുനരേകീകരണമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഇന്നുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അകാലികമായ അഭിപ്രായമാണെന്നാണല്ലോ സി പി എം പി ബി അംഗം എം ഏ ബേബി വിലയിരുത്തിയത്.
കമ്മ്യൂണിസ്റ്റുപാർടികൾക്ക് ഇന്നുള്ള രൂപത്തിൽ എത്രകാലം മുന്നോട്ട് പോകാനാകും? പോയാൽ തന്നെ, തങ്ങളുടെ നിലനില്പ്പുകൊണ്ട് സമൂഹത്തിന് എന്ത് സംഭാവന നല്‍കാനാകും? ഇന്ത്യൻ ജനാധിപത്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനാകാതെ, തങ്ങളുടെ ദേശീയപാർടിപദവി നിലനിർത്തി ഉന്തിത്തള്ളി മുന്നോട്ട് പോവുക എന്ന മിനിമം അജണ്ടയുമായി ഇത്തരം പാർടികൾ കൊണ്ട് രാജ്യത്തിനും ജനതയ്ക്കും വല്ല നേട്ടവുമുണ്ടാകുമോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിതന്നെ ഫാസിസത്തിന്റെ മുൾമുനയിൽ നില്ക്കുമ്പോൾ രാജ്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് ചിന്തിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്. ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരും നിറഞ്ഞാടുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ ജനപക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാൻ ഒരു ശക്തമായ ഇടതുപക്ഷം ഇന്ത്യക്കാവശ്യമില്ലേ?
എന്താണ് പോംവഴി?
2012-ൽ പാറ്റ്നയിൽ നടന്ന സി പി ഐ 21-ആം പാർടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിന് വേണ്ട അടിയന്തിരകടമയായി പാർടി സംഘടന കെട്ടിപ്പടുക്കുന്ന കാര്യമാണ് എടുത്തുപറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പാർടി സംഘടനയില്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളിൽ ഇടപെടാനാകില്ലെന്ന് രേഖ എടുത്തുപറയുന്നു. എന്നാൽ സി പി ഐയെ സംബന്ധിച്ച് മാത്രമല്ല, സി പി ഐ എമ്മിനെ സംബന്ധിച്ചും ഇന്ന് ഇല്ലാത്തത് അതുതന്നെയാണ്. (കേരളവും, ബംഗാളും ത്രിപുരയും മാറ്റി നിർത്താം). സങ്കുചിത താല്പര്യങ്ങളും കുടുംബ താല്പര്യങ്ങളും മാത്രം ലക്ഷ്യം വെയ്ക്കുന്ന പ്രാദേശികപാർടികളുടെ കാരുണ്യത്തിൽ ഏതാനും സീറ്റുകൾ അസംബ്ലികളിലേക്കും പാർലമെന്റിലേക്കും നേടുകയെന്ന അജണ്ടയിലപ്പുറം ഇന്നുള്ള പാർടി സംവിധാനവുമായി ഇന്ത്യയിൽ എന്തു പണിയാണ് ഇടതുപക്ഷത്തിനു ക്രിയാത്മകമായി ചെയ്യാനാവുക എന്നൊരു ചോദ്യത്തിനാണ് നേതൃത്വം ഉത്തരം തരേണ്ടത്.
പാർലമെന്ററി ജനാധിപത്യം സമരതന്ത്രം മാത്രമോ?
1964 ലെ പിളർപ്പിനുശേഷം രൂപം കൊണ്ട സി പി ഐ എം പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെടുന്നതിനെ ഒരു സമരതന്ത്രമായി കണ്ടപ്പോൾ സി പി ഐ സമാധാനപരമായ പാർലമെന്ററി പ്രവർത്തനത്തിലൂടെയുള്ള സാമൂഹിക പരിവർത്തനമാണ് മുന്നോട്ട് വെച്ചത്. സി പി ഐ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ഖണ്ഡികയിൽ ഇങ്ങനെ കാണുന്നു. “ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി നിയപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും, സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടും ആത്മാർത്ഥമായ കൂറും വിശ്വാസവും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരവും ഐക്യവും, അവിച്ഛന്നതയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്.” എന്നാൽ അതേ ആമുഖത്തിൽ തന്നെ മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത് : “സോഷ്യലിലം കെട്ടിപ്പടുക്കുന്നതിനു സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ, അധ്വാനിക്കുന്ന ജനങ്ങളുടെ ഭരണാധികാരം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. അധ്വാനിക്കുന്ന ജനങ്ങളോടും അവരുടെ ചരിത്രപരമായ ദൗത്യത്തോടും അടിപതറാത്ത കൂറു പുലർത്തിക്കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർടി ഈ ദൗത്യത്തിന്റെ സാക്ഷാത്കാരാത്തിനുവേണ്ടി പ്രയത്നികുകയും, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് സമുദായം സ്ഥാപിക്കുകയെന്ന അതിന്റെ അന്തിമലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യും. “ സായുധവിപ്ലത്തിലൂടെയുള്ള സാമൂഹികപരിവർത്തനം എന്ന ആശയത്തെ എന്നേ തള്ളീക്കളഞ്ഞ പാർടിയെന്ന നിലയിൽ സി പി ഐ മുന്നോട്ട് വെയ്ക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിലൂടെയുള്ള അധികാരലബ്ധിയും ഭൂപരിഷ്കരണമടക്കമുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ അതേ സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ രീതിയും തന്നെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.
എന്നാൽ സി പി ഐ എം ഭരണഘടന “തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്” ഭരണഘടനയിലൂടെ വ്യക്തമാക്കുന്നു. തൊഴിലാളി വർഗ സർവാധിപത്യമെന്ന ആശയം അടിസ്ഥാനപരമായി പാർടി ആധിപത്യംതന്നെയാണെന്ന് സോവിയറ്റ് യൂണിയനിലെയും മറ്റ് കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും അനുഭവം നമ്മളെ പടിപ്പിക്കുന്നു. ഉത്തരകൊറിയയിൽ ഇന്ന് അത് കുടുംബാധിപത്യവും ഫാസിസവുമായി രൂപപ്പെട്ടിരിക്കുന്നതും നമുക്ക് കാണാനാകും. പാർലമെന്ററി ജനാധിപത്യത്തിലൂടെയായാലും, തൊഴിലാളിവർഗ വിപ്ലവത്തിലൂടെയായാലും നിലവിലുള്ള ലോക സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ‘കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക’ എന്നൊക്കെയുള്ള അവകാശവാദം ഏതുനിലക്ക് നോക്കിയാലും ഒരിക്കലും നടപ്പാകാത്ത ഒരു സ്വപ്നമായി അവശേഷിക്കാനാണിട. ബലപ്രയോഗത്തിലൂടെ ഇത്തരം നീക്കങ്ങൾ നടന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമുക്ക് നല്കുന്ന പാഠം അതാണ്. പ്രായോഗികമായി നോക്കിയാലും ഇത്തരം അവകാശവാദങ്ങൾ എത്രതലമുറകൾക്ക്ക് ശേഷമായിരിക്കും നടപ്പാകുകയെന്നതും അത് നടപ്പാക്കാൻ തങ്ങളുടെ കൈവശമുള്ള വിഭവങ്ങളും ഉപായങ്ങളും എന്തെന്നും കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ലോകം മാറുന്നതും തലമുറ മാറുന്നതും അറിയാതെ പോയകാലത്തിന്റെ കടും പിടുത്തങ്ങളുമായി ഏറെകാലം മുന്നോട്ട് പോകാനാകില്ല. എന്നാൽ രാപകലും പണിയെടുത്തിട്ടും വേണ്ടത്ര വിദ്യാഭ്യാസവും പാർപ്പിട സൗകര്യങ്ങളും ആതുരസേവനവും ലഭ്യമാകാത്ത ഒരു ജനത ചുറ്റുമുണ്ടുതാനും. ഭൂപരിഷ്കരണം, പൊജനാരോഗ്യം, പൊതുവിതരണം, കൃഷി, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പോയ ഇടതുപക്ഷ സർക്കാരുകൾ തുടങ്ങിവെച്ച സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ വഴിതന്നെയാണ് മെച്ചപ്പെട്ട വഴിയെന്നും അതൊക്കെ നടപ്പാക്കത്തക്ക രീതിയിൽ സംഘടനാ സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പുതിയ വഴികൾ ആരായേണ്ടതുണ്ടെന്നും കൺതുറന്നുകാണാൻ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു കഴിയേണ്ടതുണ്ട്.
എം എ ബേബിയും അദ്ദേഹത്തിന്റെ പാർടിയും പറയുന്നതുപോലെ സി പി ഐയും സി പി ഐ എമ്മും തമ്മിൽ കടലാസിലും പ്രയോഗത്തിലും ഒരുപാട് അഭിപ്രായ ഭിന്നതകൾ ബാക്കിയുണ്ട്. ആ അഭിപ്രായ ഭിന്നതകൾ നിലനില്ക്കുമ്പോൾ ലയനം ‘അകാലികം’ തന്നെ. എന്നാൽ അപ്രയോഗികമായ വിപ്ലവ വഴികളെചൊല്ലി ശണ്ഠകൂടി കാലം കഴിക്കുന്നതിനുപകരം നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടായിരുന്നൊന്ന് വിലയിരുത്തുവാനും, അതിൽ നിന്നും കൂട്ടായ നിഗമനങ്ങളിൽ എത്തുവാനും കഴിഞ്ഞാൽ ഇത്തരം ഭിന്നതകളെ ദൂരീകരിക്കാനാകും. നരച്ചുപഴകിയ വിപ്ലവസ്വപ്നങ്ങളെ താലോലിക്കുകയും സാങ്കല്പിക വഴികളുടെ പേരിൽ ശണ്ഠകൂടുകയുമല്ല, പ്രായോഗികാർത്ഥത്തിൽ എന്തുചെയ്യണെമെന്ന് ചിന്തിക്കുകയാണ് ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. സ. ബിനോയ് വിശ്വം തുടങ്ങിവെച്ച ചർച്ചകൾ അത്തരമൊരു പോസിറ്റീവായ വഴിയിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയിൽ ദൂരവ്യാപകമായ ഫലങ്ങൾ ചെയ്തേക്കാം. സി പി ഐ യും സി പി ഐ എമ്മും മാത്രമല്ല, ഇതരപാർടികളിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ സമാന മനസ്കരും ചേർന്നുകൊണ്ട് ഒരു പുതിയ ഇടതുപക്ഷപ്രസ്ഥാനം ഇന്ത്യയിൽ വളർന്നു വരണം. പുതിയ പ്രതീക്ഷകളെ മുന്നോട്ട് നയിക്കാൻ പുതിയ തലമുറ മുന്നോട്ട് വരുമെന്ന് ഇന്ത്യയിൽ ഉദയം ചെയ്ത ആം ആദ്മി പാർടിയുടെ പിന്നിൽ അണിനിരന്ന ജനതയുടെ പാഠം നമ്മോട് പറയുന്നു. അവിടെ ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ സ്വപ്നങ്ങളല്ല, ഇന്ത്യൻ ജനതയുടെ ദൈന്യതയാണ് വഴികാട്ടിയാകേണ്ടത്. ഇവിടെയാണ് സ. ജയദേവൻ പറഞ്ഞുവെച്ച ആശയത്തിന്റെ പ്രസക്തി. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്. അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ് വേണ്ടത്. കമ്മ്യൂണിസമെന്നത് മർദ്ദിതജനതയോടുള്ള പക്ഷപാതിത്വവും അവരുടെ ഉയർത്തെഴുന്നേല്പ്പിനുവേണ്ടിയുള്ള പാർലമെന്ററി ജനാധിപത്യത്തിലൂടേയുള്ള സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങും തന്നെയാണെന്നതാണ് ആ ഇന്ത്യൻ സാഹചര്യം." class="scaledImageFitWidth img" height="216" src="https://scontent-a-mad.xx.fbcdn.net/hphotos-xaf1/t1.0-9/10435909_4252750174748_8107079428371891863_n.jpg" width="324" /></div>
</div>
</a></div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com1tag:blogger.com,1999:blog-1090231832120371014.post-1877862495222809082014-05-03T21:11:00.002+05:302014-05-03T21:14:31.858+05:30അടഞ്ഞ വായകൾ , അടപ്പിക്കപ്പെട്ട വായകൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMvxRLqZGO8xHRSddSDGrUiF2KQgBozkWvHAsye-jdWtMGxKWDYDs6SXLE7eUg9XqrNcm5cMzklsX7aTZIdWUF68EPgJ7P1-8GpFfcFgnNRbOR8SzlAeE2okROqJENm4mi-j7SUxeAspQ/s1600/chandi+amma.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMvxRLqZGO8xHRSddSDGrUiF2KQgBozkWvHAsye-jdWtMGxKWDYDs6SXLE7eUg9XqrNcm5cMzklsX7aTZIdWUF68EPgJ7P1-8GpFfcFgnNRbOR8SzlAeE2okROqJENm4mi-j7SUxeAspQ/s1600/chandi+amma.jpg" height="194" width="320" /></a></div>
<br />
<div dir="ltr">
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">
ഒരു നുണ നൂറ് വട്ടം ആവർത്തിച്ചാൽ സത്യമാക്കാമെന്നും അതുവഴി അത് പൊതുജനം
വിശ്വസിച്ചുകൊള്ളുമെന്നുമുള്ള കണ്ടെത്തൽ വിജയകരമായി പ്രയോഗത്തിൽ
വരുത്തിയയാളായിരുന്നു നാസി ജർമ്മനിയിൽ ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന
പോൾ ജോസഫ് ഗീബൽസ്. ഗീബൽസ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രയോഗിച്ച ഈ തന്ത്രം
മറ്റൊരു രൂപത്തിൽ പ്രയോഗത്തിലേക്കെത്തിക്കുകയാണ് മലയാളത്തിലെ ചില
ദൃശ്യ-പത്ര മാധ്യമങ്ങൾ.</span><span style="font-family: AnjaliOldLipi;">.<span lang="ML"> തങ്ങളുടെ
താല്പര്യങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകളെ നിരന്തരമായി തമസ്കരിക്കുകയോ
വളചൊടിക്കുകയോ ചെയ്യുക വഴി അവ സത്യമല്ലെന്ന പ്രതീതി ജനിപ്പിച്ച്
പൊതുജനത്തെ കഴുതയാക്കുകയെന്ന തന്ത്രമാണ് ഇക്കൂട്ടർ
നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">കേരളത്തിലെ
ഏറ്റവും ശക്തമായ അധികാരസ്രോതസ്സുകളിൽ ഒന്നായ അമൃതാനന്ദമയിക്കും അവരുടെ
മഠത്തിനുമെതിരെ അതിതീഷ്ണമായ വിമർശനങ്ങൾ നടത്തിയ അവരുടെ തന്നെ മുൻ ശിഷ്യ
ഗെയ്ൽ ട്രെഡ് വെലുമായി ജോൺബ്രിട്ടാസ് നടത്തിയ അഭിമുഖം കൈരളി ടി വി
സംപ്രേഷണം ചെയ്തപ്പോൾ കേരളമൊന്നടങ്കം ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് ടി
വിയുടെ മുന്നിലിരുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക
മനസ്സാക്ഷിക്കുമേൽ വിസ്ഫോടനമായിമാറിയ ഈ ആഭിമുഖത്തിന്റെ വിശദാംശങ്ങൾ അറിയാൻ
ആകാംക്ഷയോടെ പിറ്റേ ദിവസത്തെ പത്രം പരതിയവർ വിഢ്ഠികളായി മാറി. മലയാളത്തിലെ
മുത്തശ്ശിപ്പത്രങ്ങൾ മനോരമയും മാതൃഭൂമിയും വിവരമറിഞ്ഞതേയില്ല!</span><span style="font-family: AnjaliOldLipi;"> <span lang="ML">ദേശാഭിമായി<wbr></wbr>ലെങ്കിലും
മുൻപേജിൽ ഒരു വാർത്ത പ്രതിക്ഷിച്ചവർക്ക് തെറ്റി. എങ്ങും തൊടാതെ ഒരു വാർത്ത
ഉൾപേജിലെങ്കിലും കൊടുക്കാൻ അവർക്ക് കഴിഞ്ഞതിൽ അവരെ അഭിനന്ദിക്കാതിരിക്കാൻ
നിവൃത്തിയില്ല.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">ഗെയ്ൽ - ബ്രിട്ടാസ് ഇന്റർവ്യൂവിനു മുംമ്പുതന്നെ </span><span style="font-family: AnjaliOldLipi;">‘<span lang="ML">ഹോളി ഹെൽ</span>’ <span lang="ML">കേരളത്തിൽ
ചർച്ചയായിരുന്നുവെങ്കിലും അത് ഒരു പരിധിവരെ സൈബർ ലോകത്ത് ഒതുങ്ങി
നില്‍ക്കുകയായിരുന്നു. ആൾദൈവ-അധോലോകമുയർത്തുന്ന പ്രശ്നങ്ങൾ മുമ്പും പലവട്ടം
ചർച്ചകളിൽ വന്നുവങ്കിലും അതെല്ലാം താല്‍ക്കാലിക വാദപ്രതിവാദങ്ങൾക്കുശേഷം
വിസ്മൃതിയിലാണ്ടുപോയ ചരിത്രമാണുള്ളത്. </span>‘<span lang="ML">ഹോളി ഹെൽ</span>’<span lang="ML"> ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മീഡിയ വൺ ചാനൽ സംപ്രേഷണം ചെയ്ത </span>‘<span lang="ML">ട്രൂത്ത് ഇൻസൈഡ്</span>’<span lang="ML">എന്ന പരിപാടിയിൽ </span>“<span lang="ML">അമ്മ സ്വരൂപം</span>” <span lang="ML">എന്നപേരിൽ
അവതരിപ്പിച്ച അരമണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡ് വിശദമായിത്തന്നെ
അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖത്തെ അനാവരണം ചെയ്തു. സുധാമണി എന്ന
കൗമാരക്കാരിയിൽ നിന്നും അമൃതാനന്ദമയി എന്ന ആൾദൈവത്തിലേക്കുള്ള വളർച്ചയെയും
അതിനുപിന്നിലുള്ള സ്ഥാപിതതാല്പര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്തുകൊണ്ടും
സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ അഭിമുഖം ചെയ്തുകൊണ്ടും മീഡിയവൺ
നടത്തിയ ശ്രമം നിസ്തുലമെത്രെ.</span></span><br />
<br />
<div class="separator" style="clear: both; text-align: center;">
<span style="font-family: AnjaliOldLipi;"><span lang="ML"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsJItzKXP_f7uBo3m54T9qJwxVk9ZnBoY78m19tRWoZfM6fPRxQ2zI8tAJCbUnUycc4al8FePP-UPUnQ2BbCR5FrLHQdYtKxk8_oLDxE47Q-5sx-phydTedu0V9XkixgxsvuyyyfzOToI/s1600/amma3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsJItzKXP_f7uBo3m54T9qJwxVk9ZnBoY78m19tRWoZfM6fPRxQ2zI8tAJCbUnUycc4al8FePP-UPUnQ2BbCR5FrLHQdYtKxk8_oLDxE47Q-5sx-phydTedu0V9XkixgxsvuyyyfzOToI/s1600/amma3.jpg" height="106" width="320" /></a></span></span></div>
<br />
</div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">റിപ്പോർട്ടർ ടി വി </span><span style="font-family: AnjaliOldLipi;">‘<span lang="ML">ബിഗ് സ്റ്റോറി</span>’<span lang="ML">യിൽ
ഗൈയിലിന്റെ പുസ്തകം ഉയർത്തുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തു. പ്രസ്തുത
പരിപാടിയിൽ അമൃതാനന്ദമയിക്കുവേണ്ടി ലജ്ജാലേശമന്യേ മുറവിളികൂട്ടിയ രാഹുൽ
ഈശ്വർ തന്നെ അഭിപ്രായപ്പെട്ടതുപോലെ സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകൾ
ഇല്ലായിരുന്നുവെങ്കിൽ ഹോളിഹെൽ എന്ന പുസ്തകം ചർച്ചചെയ്യപ്പെടുകപോലുമില്ലാതെ
പോകുമായിരുന്നു എന്നതാണ് വസ്തുത. ഇന്ത്യാവിഷൻ ചാനൽ ന്യൂസ് നൈറ്റിൽ
വിശദമായിതന്നെ ഗെയ്ലിന്റെ പുസ്തകം ഉയർത്തിയ വിമർശനങ്ങളോട് മഠം പുലർത്തിയ
നിലപാടുകളെ പരിശോധനാ വിധേയമാക്കി. മഠം നടത്തുന്ന സാമൂഹ്യ സേവനങ്ങളുടെ പേരിൽ
മുൻകൂർ ജാമ്യമെടുത്തുകൊണ്ടാണെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് കവർസ്റ്റോറിയിൽ
വിഷയം ചർച്ച ചെയ്തു.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">കേരളത്തിലെയെന്നല്ല</span><span style="font-family: AnjaliOldLipi;">, <span lang="ML">ഇന്ത്യയിലെ
തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ആൾദൈവ സാമ്പത്തിക കേന്ദ്രമായ
അമൃതാനന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഗെയ്ൽ തന്റെ
പുസ്തകത്തിൽ ഉന്നയിക്കുന്നത്. സ്നേഹത്തിന്റെ അവതാരമന്നൊക്കെ അനുയായികൾ
പാടിപ്പുകഴ്ത്തുന്ന അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖം അതല്ല</span>, <span lang="ML">അവർ അക്രമകാരിയായ സ്ത്രീയാണ്</span>,<span lang="ML">തനിക്കെതിരെ ഉയരുന്ന ചെറു ശബ്ദങ്ങൾ പോലും അവർ പേടിപ്പിച്ചും ഉപദ്രവിച്ചും ഇല്ലായ്മചെയ്യും.</span>‘<span lang="ML">കൃഷ്ണഭാവത്തിൽ എത്തിയതിനുശേഷം</span>’<span lang="ML"> അവർക്ക്
ആർത്തവം ഉണ്ടായിട്ടില്ല- ഒരു സാധാരണ സ്ത്രീക്കപ്പുറത്തേക്ക് അവർ
പരിവർത്തിക്കപ്പെട്ടു എന്ന വാദത്തെ അവർ നിരാകരിക്കുന്നു. അവർക്ക് തന്റെ
ശിഷ്യന്മാരായ നിരവധി സ്വാമിമാരുമായി അവിഹിത ബന്ധമുണ്ട്</span>, <span lang="ML">താനത്
തന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. അവർക്ക് പണത്തോടും സ്വർണത്തോടും
ആർത്തിയാണ്. സംഭാവനയായി ലഭിക്കുന്ന പണം തന്റെ കുടുംബത്തിനുവേണ്ടി
ചെലവാക്കുന്നു</span> ---<span lang="ML">ബലാൽസംഗം </span>, <span lang="ML">സാ<wbr></wbr>മ്പത്തിക
അഴിമതി ഇങ്ങനെ തുടങ്ങി ഒരു ഹോളിവുഡ്-ബോളിവുഡ് സിനിമയുടെ ചേരുവകൾ
എല്ലാമുള്ളതെന്ന് ബ്രിട്ടാസ് വിശേഷിപ്പിച്ച ഹോളിഹെൽ ഉയർത്തിവിട്ട
ആരോപണങ്ങൾക്ക് വാർത്താപ്രാധാന്യമില്ലാത്തതുകൊ</span></span><span style="font-family: AnjaliOldLipi;">ണ<wbr></wbr>്ടോ</span><span style="font-family: AnjaliOldLipi;">,</span><span style="font-family: AnjaliOldLipi;"> </span><span lang="ML" style="font-family: AnjaliOldLipi;">വിശ്വാസ്യതയില്ലാത്തതുകൊണ്<wbr></wbr>ടോ
അല്ല മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നീചമായി തമസ്കരിച്ചത്. ഈ
മകാരമാധ്യമങ്ങളും അമൃതാനന്ദമയീ മഠവുമായുള്ള അവിശുദ്ധമായ സാമ്പത്തിക
കെട്ടുപാടുകളുടെ കഥയുണ്ടിതിനു പിന്നിൽ.സോഷ്യൽ മീഡിയയിലും ഏതാനും
ചാനലുകളിലും ഗൈൽ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തലുകൾ സജീവ ചർച്ച ആയ
ദിവസങ്ങളിൽ വായ അടച്ചിരുന്ന പത്രങ്ങളിൽ പൊടുന്നനെ മഠത്തിന്റെ മുഴു പേജ്
പരസ്യം പ്രത്യക്ഷപ്പെട്ടതോർക്കുക .</span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">ഗെയ്ൽ ട്രെഡ് വെൽ</span><span style="font-family: AnjaliOldLipi;">-<span lang="ML"> ബ്രിട്ടാസ് അഭിമുഖം </span>‘<span lang="ML">അമൃതാനന്ദമയീ മഠം</span>-<span lang="ML"> ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ</span>’ <span lang="ML">എന്ന
പേരിൽ പുറത്തിറക്കാൻ ഡി സി ബുക്സ് കാണിച്ച ധൈര്യമാണ് കേരളീയ
അക്ഷരലോകത്തിന്റെ നാണം കെട്ട ഇരുട്ടിനെ കീറി മുറിച്ച ഒരു തീനാളം </span><span lang="ML">.
എല്ലാ കേടുപാടുകളും പണമുപയോഗിച്ച് നികത്താമെന്ന അഹന്തയുമായി നടക്കുന്ന
അഭിനവ ആത്മീയകച്ചവടക്കാർക്ക് , മകാര മാധ്യമങ്ങളെ എന്നാ പോലെ ഡി.സി .
ബുക്സിനെ എളുപ്പത്തിൽ വിലക്കെടുക്കാൻ പറ്റിയില്ല എന്നതിൽ കടുത്ത നിരാശ
ഉണ്ടായിക്കാണുമെന്നു ഊഹിക്കാം. </span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">രാഷ്ട്രീയ നിരീക്ഷകനായ ഭാസുരേന്ദ്രബാബു</span><span style="font-family: AnjaliOldLipi;">, <span lang="ML">സി
പി ഐ നേതാവ് വി എസ് സുനിൽ കുമാർ എന്നിവർ നിർഭയമായ അഭിപ്രായങ്ങൾ
രേഖപ്പെടുത്തുക വഴി വാർത്തകളോട് നീതി പുലർത്തി. സോഷ്യൽ മീഡിയയിൽ വന്ന
പ്രതികരണങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കുന്നതിനും തങ്ങളുടെ ഭാഗം
വ്യക്തമാക്കുന്നതിനും പകരം പ്രതികരിച്ചവർക്കെതിരെയും ലൈക്ക്
ചെയ്തവർക്കെതിരെയുമെല്ലാം കേസ് എടുപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ
ശ്രമം തികഞ്ഞ ഫാസിസമാണെന്ന് വി എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു.
അമൃതാനന്ദമയീ മഠം മാത്രമല്ല</span>, <span lang="ML">യോഹന്നാനെപ്പോലുള്ള
കൃസ്ത്യൻ സുവിശേഷകരും മുസ്ലിം ആൾദൈവതട്ടിപ്പുകാരും പറ്റുന്ന
വിദേശഫണ്ടിനെയും അതിന്റെ വിനിയോഗത്തെയും കുറിച്ച് വിശദമായ അന്വേഷണം
ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൾദൈവ പ്രസ്ഥാനങ്ങൾക്ക്
വിമർശനങ്ങളൊട് സഹിഷ്ണുതയോടെ പ്രതികരിച്ച ചരിത്രമില്ലെന്നും</span>, <span lang="ML">പെട്ടെന്ന്
ഒരു സുപ്രഭാതത്തിൽ മുളച്ചുപൊന്തി കണ്ണഞ്ചിക്കുന്ന വേഗത്തിൽ തഴച്ചുവളരുന്ന
അത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്നും
ഭാസുരേന്ദ്രബാബുവും അഭിപ്രായം രേഖപ്പെടുത്തി. </span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">കേരളം കണ്ട നിരവധി വിഷയങ്ങളിൽ</span><span style="font-family: AnjaliOldLipi;">, <span lang="ML">ഒടുവിൽ
സ്വന്തം പാർടിക്കാർ പ്രതിസ്ഥാനത്തു നിർത്തപ്പെട്ട ടി പി വധക്കേസിൽ
ഉൾപ്പെടെ സ്വന്തം വീക്ഷണം പുലർത്തിയ ശ്രീ വി എസ് അച്യുതാനന്ദൻ ഈ വിഷയത്തിൽ
എടുത്ത നിലപാട് തികച്ചും പിന്തിരിപ്പൻ ആയിരുന്നുവെന്ന് പറയാതെ വയ്യ.
തീരദേശത്തുനിന്ന് ഉയർന്നുവന്ന അമ്മക്കെതിരെയുള്ള അന്യമതസ്ഥരുടെ
ഗൂഡാലോചനയാണ് ഗെയിലിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ
നിരുത്തരവാദപരമായ നിലപാടുകൾ ഏറെ വിചിത്രമായിരുന്നു. സാമ്പത്തിക
ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പോലും മുഖവിലക്കെടുക്കാവുന്നതല്ലെന്ന
വി എസ്സിന്റെ നിലപാടുകൾ ഏറെ പ്രതിലോമകരമായി എന്ന് നിസ്സംശയം പറയാം.
ഇതിനിടയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ വാർത്തകളെ
ഗൗരവത്തോടെ കാണെണ്ടതാണെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തി.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">വ്യത്യസ്തമായ
നിലപാടുകളിലൂടെ നിരന്തരം തന്റെ പാർടിയായ കോൺഗ്രസ്സിന്റെ പോലും കണ്ണിലെ
കരടായി മാറിയ വി ടി ബൽറാം എം എൽ എ ഈ വിഷയത്തിലും തന്റെ നിലപാടുകൾ നിർഭയം
വ്യക്തമാക്കി. എന്നാൽ മഠം സമൂഹത്തിനു ചെയ്യുന്ന </span><span style="font-family: AnjaliOldLipi;">‘<span lang="ML">വലിയ വലിയ</span>’<span lang="ML"> കാര്യങ്ങളി</span><span lang="ML">ൽ
പങ്കാളിയാകുന്ന ഒരാളെന്ന നിലയിൽ മഠത്തിലെ പ്രമുഖർക്കെതിരെ വന്ന ലൈംഗികവും
സാമ്പത്തികവുമായ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന കേരള
മുഖ്യമന്ത്രിയുടെ നിലപാടുകൾ താൻ വഹിക്കുന്ന സ്ഥാനത്തിനു തന്നെ
അപമാനകരമാണ്. ഗെയ്ൽ ഉയർത്തിയ ലൈംഗികാരോപണങ്ങളും സാമ്പത്തികാരോപണങ്ങളും
മാത്രമല്ല</span>, <span lang="ML">അനുമതിയില്ലാത്ത കെട്ടിട നിർമ്മാണം</span>, കെ<span lang="ML">ട്ടിട നികുതിയിൽ കോടികളുടെ വെട്ടിപ്പ്</span>, <span lang="ML">അനധികൃത വയൽ നികത്തൽ എന്നിത്യാദി നിരവധി ആരോപണങ്ങൾ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്നുവന്നിട്ടുണ്ടെന്നിരിക്കെ അതൊക്കെ അവർ നടത്തുന്ന </span>‘<span lang="ML">വലിയ വലിയ</span>’<span lang="ML"> സാമൂഹ്യസേവനങ്ങളുടെ
മറവിൽ കണ്ടില്ലെന്ന് നടിക്കേണ്ടതാണന്നെ കേരള മുഖ്യമന്ത്രി ഉമ്മൻ
ചാണ്ടിയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്ന് പറയാതെ വയ്യ.
ആൾദൈവമഠങ്ങളുടെയും സന്യാസീ ആശ്രമങ്ങളുടേയും</span>, <span lang="ML">സമുദായിക
വർഗീയ സംഘടനകളുടെയും ആജ്ഞാനുവർത്തികളായതുകൊണ്ട് മാത്രം കേരളത്തിന്റെ
ഭരണസിരാകേന്ദ്രത്തിന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒരുക്കിയിരിക്കുന്ന ഒരു
മുഖ്യമന്ത്രിയിൽ നിന്നും ഇതിലപ്പുറമൊന്ന് പ്രതീക്ഷിക്കുന്നതുതന്നെ
അധികപ്പറ്റാകുമെന്നതാണ് വസ്തുത.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും താൻ ഇക്കാര്യം വിശദമായി പഠിച്ചിട്ടില്ലെന്നും</span><span style="font-family: AnjaliOldLipi;">,<span lang="ML">അതുകൊണ്ട്<wbr></wbr> </span>‘<span lang="ML">വിശദമായി തന്നെ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന</span>’<span lang="ML"> അമൃതാനന്ദമയീ മഠത്തിന്റെ നിലപാടുകൾ അവിശ്വസിക്കേണ്ടതില്ലെന്നുമായി<wbr></wbr>രുന്നു
ആദർശസുധീരശബ്ദം. ശരിയായാലും തെറ്റായാലും തന്റെ നിലപാടുകൾ ഉറച്ചശബ്ദത്തിൽ
വിളിച്ചുപറയുന്നയാളാണ് കണ്ണൂർ രാഷ്ട്രീയത്തിന്റെ തീഷ്ണതയിൽ വളർന്നുവന്ന സി
പി ഐ എം നേതാവ് പി ജയരാജൻ. അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിൽ നടത്തിയ
പരാമർശങ്ങൾ വെളിച്ചം കാണുന്നതിനുമുമ്പുതന്നെ പിൻ വലിക്കപ്പെട്ടു എന്നത്
ചെറിയ സംഭവമല്ല. ഒന്നുകിൽ അദ്ദേഹം ആരെയോ ഭയപ്പെടുന്നു</span>, <span lang="ML">അല്ലെങ്കിൽ
അദ്ദേഹത്തിന്റെ പാർടിയിൽ നിന്ന് അത്തരമൊരു നിർദ്ദേശം കിട്ടിയിരിക്കുന്നു
എന്നേ നമുക്ക് ഊഹിക്കാൻ പറ്റൂ. വോട്ട് ബാങ്കുകൾ ഉള്ളിടത്തൊക്കെ
തലകുത്തിവീണുകിടക്കാൻ വിധിക്കപ്പെട്ടവരാണ് ജനാധിപത്യവ്യവസ്ഥയിലെ
രാഷ്ട്രീയക്കാർ എന്ന വസ്തുത കണക്കിലെടുത്താൽ ഈ നേതാക്കളുടെയൊക്കെ
നിലപാടുകളുടെ സാംഗത്യത്തിന്റെ പൊരുളുകൾ പകൽ വെളിച്ചം പോലെ
വ്യക്തമാകുമെന്നതിനാൽ അതിനെക്കുറിച്ചുള്ള വേവലാതികൾക്ക് സ്ഥാനമില്ല. എന്നാൽ
എല്ലാ ആൾദൈവ-ആത്മീയ തട്ടിപ്പുകളുടേയും സംരക്ഷണാവകാശം മൊത്തത്തിൽ
ഏറ്റെടുക്കുകയും അതുവഴി വെളിച്ചം നഷ്ടമാകുന്ന മനസ്സുകളിൽ തങ്ങളുടെ
പ്രസ്ഥാനത്തിന്റെ തഴച്ചുവളരൽ സ്വപ്നം കാണുകയും ചെയ്യുന്ന ഹിന്ദുത്വവാദികൾ
ഏറെ പ്രകോപനപരമായാണ് പൊതുസമൂഹത്തിൽ തങ്ങളുടെ വിശ്വരൂപം വെളിവാക്കിയത്. </span>‘<span lang="ML">അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ</span>’<span lang="ML"> എന്ന
അഭിമുഖപ്പുസ്തകം പുറത്തിറക്കിയതിന്റെ പേരിൽ ഡി സി ബുക്സിനുനേരെയും അതിന്റെ
ഉടമ ഡി സി രവിയുടെ വീടിനുനേരെയും തങ്ങളുടെ കാവിക്കൊടിവിതറി
ഭീകരതസൃഷ്ടിച്ചവർ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്</span>? <span lang="ML">ആൾദൈവ
സാമ്പത്തിക കേന്ദ്രങ്ങൾക്കുനേറെ ഉയരുന്ന ശബ്ദം ഏതുദിക്കിൽ നിന്ന് ആയാലും
വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഹിന്ദുത്വശക്തികളുടെ വർഗീയ
പ്രാസംഗിക ശശികല ടീച്ചർ അണികൾക്കു നല്‍കിയത് എന്നത് ഇതുമായി
കൂട്ടിവായിക്കേണ്ടതാണ്. ഒരു പ്രസാധക സ്ഥാപനത്തിനുനേരെ അതിക്രമം
നടന്നിട്ടും മറ്റൊരു പ്രസിദ്ധീകരണ സ്ഥാപനമായ മനോരമ നല്കിയ വാർത്ത വായിച്ചാൽ
ആക്രമിച്ചവനാണൊ കുറ്റക്കാരൻ അതോ ആക്രമിക്കപ്പെട്ടവനോ എന്നൊരു വർണ്യത്തിൽ
ആശങ്ക നമുക്കുണ്ടാകും. ഏതോ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഇവർ
വ്യക്തമാക്കിയതെങ്കിലും</span>, <span lang="ML">അത് മതാനന്ദമയീ മഠത്തെ
അപകീർത്തിപ്പെടുത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനം
പ്രസിദ്ധീകരിക്കാൻ അവർക്ക് യാതൊരു ഉളുപ്പുമില്ലാതെപോയി.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">ഗീതാ
സന്ദേശത്തിനു താൻ നല്കിയ വ്യാഖ്യാനങ്ങൾ ഹൈന്ദവർക്കിടയിൽ
പ്രചരിപ്പിച്ചുകൊണ്ട് സമാധാനപരമായി സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്
സ്വാമി സന്ദീപാനന്ദഗിരി. ആൾദൈവ ആത്മീയതയല്ല ശരിയായ ആത്മീയതയെന്ന തന്റെ
നിലപാടുകൾ സധൈര്യം പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം ഒരിടത്തും ഒരു പഞ്ഞവും
കാണിക്കാറില്ല. അമൃതാനന്ദമയീ വിഷയത്തിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ
പേരിൽ കഴിഞ്ഞ മാസത്തിൽ രണ്ട് തവണയാണ് അദ്ദേഹത്തിനു</span><span style="font-family: AnjaliOldLipi;">‘<span lang="ML">അമ്മ</span>’<span lang="ML">യുടെ
കിങ്കരന്മാരിൽ നിന്നും ശാരീരികാക്രമണം നേരിടേണ്ടി വന്നത്. ആദ്യതവണ
സ്ത്രീകളടക്കം ചൂലുമായെത്തി അദ്ദേഹത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു. വളരെ
നികൃഷ്ടമായ ഭാഷയിൽ അദ്ദേഹത്തെ അസഭ്യം വിളിച്ച ഭക്തിഭ്രാന്തന്മാരെ അദ്ദേഹം
സമാധാനത്തോടെ നേരിട്ടു. ഒടുവിൽ പ്രഭാഷണം കേൾക്കാനെത്തിയവർ തന്നെ
പ്രതിഷേധക്കാരെ ഓടിച്ചുവിടുകയായിരുന്നു. എന്നാൽ തിരൂർ തുഞ്ചൻ പറമ്പിൽ
അദ്ദേഹത്തിനുനേരെ ശാരീരികമായ അതിക്രമമുണ്ടായി</span>, <span lang="ML">പരിക്കുകളോടെ
ആശുപത്രിയിൽ കഴിയേണ്ടി വന്നു. കാവിയുടുത്ത ഒരു സ്വാമിക്കുപോലും
രക്ഷയില്ലെങ്കിൽ ഈ ഭക്തിഭ്രാന്തരിൽ നിന്നും ആർക്കാണ് രക്ഷ
പ്രതീക്ഷിക്കാനാകുക!!</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span style="font-family: AnjaliOldLipi;">2012<span lang="ML"> ൽ
അമൃതാനന്ദമയീ ആശ്രമത്തിൽ വെച്ച് അമ്മഭക്തരുടെയും തുടർന്ന് പോലീസിന്റെയും
പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട സത്നാം സിങ്ങ് എന്ന ആത്മീയാന്വേഷകന്റെ
കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അധികാര സാമ്പത്തിക ശക്തികളുടെ
ഇടപെടലിനെത്തുടർന്ന് വിസ്മൃതിയിലായിക്കഴിഞ്ഞിരിക്കു<wbr></wbr>ന്നു.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">ചെയ്യുന്ന ജോലിക്ക്</span><span style="font-family: AnjaliOldLipi;">,<span lang="ML"> ജീവിക്കാനാൻ
ആവശ്യമായ പ്രതിഫലം ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്സുമാരെ കാവിയിട്ട ഗുണ്ടകളെ
ഉപയോഗിച്ച് നേരിട്ട ചിത്രങ്ങൾ നമ്മൾ ചാനലുകളിൽ കണ്ടതാണ്.</span></span></div>
<div class="MsoNormal" style="font-family: arial,sans-serif; font-size: 12.800000190734863px;">
<span lang="ML" style="font-family: AnjaliOldLipi;">ഗെയ്ലിന്റെ പുസ്തകം വാർത്തയാക്കാൻ വിഷമമുണ്ടായില്ലെങ്കിലും മനോരമ</span><span style="font-family: AnjaliOldLipi;">, <span lang="ML">മാതൃഭൂമി
ചാനലുകൾക്ക് അതിനെതിരെയുള്ള വിമർശനങ്ങൾ പ്രസിദ്ധീകരിക്കാൻ ഒട്ടും
സമയക്കുറവുണ്ടായില്ല. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയുമെല്ലാം അവർ
അമൃതാനന്ദമയിയുടെ അപദാനങ്ങൾ പാടിപ്പുകഴ്താൻ ഉപയോഗിച്ചു.
പണത്തിനുവേണ്ടിയാണ് ഗെയിൽ പുസ്തകം ഇറക്കിയതാണന്നാണ് ഒരു സിനിമാ താരം
പ്രതികരിച്ചത്. പണത്തിനുവേണ്ടിയോ</span>, <span lang="ML">പ്രശസ്തിക്കു<wbr></wbr>വേണ്ടിയോ ആകാം</span>, <span lang="ML">പക്ഷേ</span>, <span lang="ML">ഇത്രയും
സ്വാധീമുള്ള ഒരു മഠത്തിലെ പ്രധാനികൾക്കെതിരെവന്ന ലൈംഗിക-സാമ്പത്തിക
കുറ്റാരോപണങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്നതാണ് അടിസ്ഥാനപരമായ
ചൊദ്യം. പത്ര വാർത്തകളുടെപേരിൽ പോലും കേസെടുത്ത് അന്വേഷണം നടത്തിയ
പാരമ്പര്യമുള്ള ഒരു രാജ്യത്ത് ആൾദൈവ-ആത്മീയ -സാമ്പത്തിക കേന്ദ്രത്തിനുനേരെ
ഉയർന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങൾക്ക്മേൽ യാതൊരു അന്വേഷണവും
ആവശ്യമില്ലെന്ന് വിധിയെഴുതിയ രാഷ്ട്രീയ-മാധ്യമ ലോകം ലോകത്തിനു നല്കുന്ന
സന്ദേശം ഏറെ പ്രതിലോമകരമാണെന്നതിൽ തർക്കമില്ല.</span></span></div>
<div style="font-family: arial,sans-serif; font-size: 12.800000190734863px;">
<div>
<img src="https://blogger.googleusercontent.com/img/proxy/AVvXsEg_vfXdJ37NcGNGgGkqVqLbTrdfwUl8XCNpb6mr2SL7hpJV3Wnp2LIa5HsvCDJ7-FCKXXCGsxoAKWNNL3rEMdK0D6J87iE95PhHhGByKpRpNi9RgBvWnUKBXV8-_GzPulwbvcu5102u42ZcNSayIIjKkhkz5g=s0-d-e1-ft" /></div>
</div>
</div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com0tag:blogger.com,1999:blog-1090231832120371014.post-50300427132871424082013-06-30T22:33:00.002+05:302013-06-30T22:44:23.940+05:30ഹിന്ദുത്വത്തിൽ നിന്നും ഫാസിസത്തിലേക്കുള്ള ദൂരം.<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
</w:Compatibility>
<w:BrowserLevel>MicrosoftInternetExplorer4</w:BrowserLevel>
</w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" LatentStyleCount="156">
</w:LatentStyles>
</xml><![endif]--><!--[if !mso]><img src="//img2.blogblog.com/img/video_object.png" style="background-color: #b2b2b2; " class="BLOGGER-object-element tr_noresize tr_placeholder" id="ieooui" data-original-id="ieooui" />
<style>
st1\:*{behavior:url(#ieooui) }
</style>
<![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin:0in;
mso-para-margin-bottom:.0001pt;
mso-pagination:widow-orphan;
font-size:10.0pt;
font-family:"Times New Roman";
mso-ansi-language:#0400;
mso-fareast-language:#0400;
mso-bidi-language:#0400;}
</style>
<![endif]-->
<br />
<div class="MsoNormal">
<br /></div>
<div class="MsoNormal">
<i style="mso-bidi-font-style: normal;"><span style="font-family: AnjaliOldLipi;">“ദേശത്തിന്റെയോ വർഗത്തിന്റെയോ ഭാഷയുടെയോ
അടിസ്ഥാനത്തിലല്ല ദേശീയത തീരുമാനിക്കപ്പെടുക. രക്തമാണ് അതിന്റെ അടിസ്ഥാനം. ഒരു
ജനസമൂഹത്തെ ‘ജർമ്മൻ’ സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യം സാധിക്കുന്നതിന് അവരെ ജർമ്മൻ
ഭാഷക്കാരാക്കി മാറ്റിയാൽ പോരാ, അവരുടെ രക്തം ശുദ്ധമായ ജർമ്മൻ രക്തമാക്കി മാറ്റാൻ
കഴിയണം. ഇതു തീർത്തും അസാധ്യമാണ്. രക്തങ്ങൾ തമ്മിൽ കലരുമ്പോൾ ഒരു മാറ്റം ഉണ്ടാകും.
പക്ഷേ, അത് എപ്പൊഴും ഉയർന്ന വർഗത്തിന്റെ നിലവാരം താഴ്ത്തുന്ന മാറ്റമാണ്. താഴ്ന്ന
വർഗ്ഗവുമായി സംയോഗത്തിലേർപ്പെടുക വഴി ഉയർന്ന വർഗ്ഗത്തിന്റെ സാംസ്കാരിക ശക്തി
നഷ്ടപ്പെട്ട് പോകും.<span style="mso-spacerun: yes;"> </span>സംയോഗഫലമായുണ്ടാകുന്ന
സന്തതികൾ ഉയർന്ന വർഗ്ഗത്തിന്റെ ഭാഷ സംസാരിച്ചതുകൊണ്ട് ഈ നഷ്ടം നികത്താനാവുകയില്ല.” </span></i></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<i style="mso-bidi-font-style: normal;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBaFPAf8e0dACnCjNbjyaxdracS5JTaPBNzCc6uA-LPyt3rLF_CO-yEXBzDgCItcOza9wyUpioMs7FSGQu47BuNPtmOjPjCClKpz24932WJbZ3J1RdpbBlq5yMLwHQe6Q8wMBn65e7tpg/s590/hitler+mussolini.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBaFPAf8e0dACnCjNbjyaxdracS5JTaPBNzCc6uA-LPyt3rLF_CO-yEXBzDgCItcOza9wyUpioMs7FSGQu47BuNPtmOjPjCClKpz24932WJbZ3J1RdpbBlq5yMLwHQe6Q8wMBn65e7tpg/s400/hitler+mussolini.jpg" width="400" /></a></i></div>
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><span style="mso-spacerun: yes;"> </span>കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വംശഹത്യകളിലൂടെയും
ഉന്മൂലന സിദ്ധാന്തത്തിലൂടെയും ലോകത്തെ വിറപ്പിച്ച അഡോൾഫ് ഹിറ്റ് ലറുടെ ആത്മകഥയിൽ
നിന്നുള്ളതാണ് ഈ വരികൾ. ജർമ്മനി നേരിടുന്ന ദേശീയ വിപത്ത് പരദേശികളായ ജൂതന്മാർക്ക്
ലഭിക്കുന്ന അമിത പരിഗണനയാണെന്നും അതിനുള്ള ഏക പരിഹാരം ജൂതന്മാരുടെ ഉന്മൂലനം
മാത്രമാണെന്നും വിശ്വസിച്ചിരുന്ന ‘നാസി‘ പാർടിയുടെ ഫാസിസ്റ്റ് നടപടികൾക്ക്
സൈദ്ധാന്തിക പിൻബലമേകാൻ ചമയ്ക്കപ്പെട്ട വാദഗതികൾ ഈ ശുദ്ധരക്തവാദത്തെ
അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. <span style="mso-spacerun: yes;"> </span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">രക്തശുദ്ധിയുടെയോ,
ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ ‘മഹത്വ‘ത്തെ ഉൽഘോഷിച്ചുകൊണ്ടാണ്
ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകൾ നടത്തിയിട്ടുള്ളത്. റോമാ
സാമ്രാജ്യത്തിന്റെ ‘മഹത്വ‘മായിരുന്നു ഇറ്റലിയിൽ മുസ്സോളിനിയുടെ
അധികാരവാഴ്ചക്കുപിന്നിൽ ദേശീയവാദികളെ അണിനിരത്തിയ മുഖ്യപ്രചരണായുധം. ദാരിദ്ര്യത്തിൽ
നിന്നും പട്ടിണിയിൽ നിന്നും കരകയറ്റാൻ തന്റെ കയ്യിൽ ഒറ്റമൂലിയുണ്ടെന്ന്
പ്രലോഭിപ്പിച്ചാണ് മുസ്സോളിനി തനിക്കുപിന്നിൽ ഇടത്തരക്കാരെയും ദരിദ്രരെയും
അണിനിരത്തിയത്. 1922-ൽ ഇമ്മാന്വേൽ രണ്ടാമനെ അട്ടിമറിച്ച് മുസ്സോളിനിയുടെ
ഗുണ്ടാസംഘം അധികാരം പിടിച്ചയുടനെ സമൂലമായ വിദ്യാഭ്യാസപരിഷ്കരണത്തിനാണ് മുസ്സോളിനി
തുടക്കം കുറിച്ചത്. “ചെറുപ്പത്തിലേ പിടികൂടുക” എന്നതായിരുന്നു ഫാസിസത്തിന്റെ
കുപ്രസിദ്ധ മുദ്രാവാക്യം. പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിക്കൊണ്ടും റോമൻ
പാരമ്പര്യവും ദേശീയതും സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കിക്കൊണ്ടും
തന്റെ ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കാൻ മുസ്സോളിനി തന്ത്രങ്ങൾ ആവിഷ്കരിച്ചു.
എതിർത്തവരെ വിചാരണചെയ്യാനും കൂട്ടക്കൊലചെയ്യാനും മുസ്സോളിനി പ്രത്യേക
വകുപ്പുണ്ടാക്കുകയും ഭരണത്തലവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഒന്നാം
ലോകമഹായുദ്ധത്തിനുശേഷം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉദയം ചെയ്ത ഫാസിസം പാർലമെന്ററി
ജനാധിപത്യത്തെ നിരാകരിക്കുകയും തൊഴിലാളി പ്രസ്ഥാനങ്ങളോടും സോഷ്യലിസ്റ്റ്
ചിന്താഗതിക്കാരോടും കടുത്ത ശത്രുത പുലർത്തുകയും ചെയ്തു. ദേശീയതയുടേയോ വംശീയതയുടെയോ
പേരിലുള്ള ഭ്രാന്തമായ ആവേശമാണ് ഫാസിസത്തിന്റെ മുഖമുദ്ര. വ്യക്തികളെ കൂടുതൽ
അന്തസ്സുറ്റവരും വിശാലമനസ്കരുമാക്കുന്നതും സ്വതന്ത്രമായി ചിന്തിക്കാൻ
പ്രാപ്തരാക്കുന്നതുമായ എല്ലാ ചിന്താധാരകളെയും ഫാസിസം ഇല്ലായ്മചെയ്യാൻ ശ്രമിച്ചു.
അതിനുപകരം പാരമ്പര്യത്തിലുള്ള അഭിമാനത്തെ അത് ഊതിക്കത്തിച്ചുകൊണ്ടിരുന്നു.
സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നതല്ല മറിച്ച് വിശ്വസിക്കുക, അനുസരിക്കുക,
പൊരുതുക എന്നതാണ് അവരുടെ വേദമന്ത്രം. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഒരുവശത്ത് ഇത്തരത്തിൽ
രക്തശുദ്ധിയും ദേശീയതയുമെല്ലാം ആയുധമാക്കിയപ്പോൾ മറുവശത്ത് വെറുപ്പും വിദ്വേഷവും
ഊതിക്കത്തിക്കാനും ഫാസിസം മറന്നില്ല. സെമിറ്റിക് (അറബ്-ജൂത) വംശത്തോടുള്ള
വിദേഷമായിരുന്നു അവരുടെ മറ്റൊരു തുറുപ്പുചീട്ട്. സ്വന്തമായി
ചിന്തിക്കേണ്ടതില്ലെന്നും നേതാവിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യാതെ
അനുസരിക്കുകമാത്രമാണ് തങ്ങളുടെ കടമയെന്നും വിശ്വസിക്കപ്പെട്ടു. <span style="mso-spacerun: yes;"> </span>1930 കളിൽ വൻവ്യവസായികളുടെയും,
വലതുപക്ഷപാർടികളുടെയും, സൈന്യത്തിന്റെയും പിന്തുണ ആർജിച്ചുകൊണ്ടാണ് ഹിറ്റ് ലറുടെ
‘നാസി‘ പാർടി ജർമ്മനിയിൽ അധികാരത്തിലെത്തിയത്. അധികാരമേറ്റയുടനെ അവർ ചെയ്തത്
ട്രേഡ് യൂണിയനുകളെയും ഇടതുപക്ഷ പാർടികളെയും നിരോധിക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റുകാരെയും സ്സോഷ്യലിസ്റ്റുകാരെയും അവർ കോൺസൻട്രേഷൻ
ക്യാമ്പുകളിലേക്കയച്ചു. വിദ്യാഭ്യാസ- സാംസ്കാരികമേഖലകളും ആരാധനാലയങ്ങളും നാസികളുടേ
അധീനതയിലായി. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://holocaustpreap.weebly.com/uploads/1/5/1/7/15176350/2884270_orig.jpeg?0" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://holocaustpreap.weebly.com/uploads/1/5/1/7/15176350/2884270_orig.jpeg?0" width="318" /></a></div>
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">‘വർഗ’ചിന്തയായിരുന്നു
നാസി പ്രത്യയശാസ്ത്രത്തിന്റെ ആധാരം. ബുദ്ധിമാന്ദ്യമുള്ളവരെയും
ബുദ്ധിസ്ഥിരതയില്ലാത്തവരെയും ശാരീരിക വൈകല്യങ്ങളുള്ളവരെയും തെരഞ്ഞുപിടിച്ച്
വന്ധ്യംകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കൻ യൂജനിക് സൊസൈറ്റിയുടെ
സിദ്ധാന്തത്തെ അവർ പ്രാവർത്തികമാക്കി. അതുവഴി ഉയർന്ന ശാരീരിക-ബൌദ്ധികശേഷിയുള്ള ഒരു
സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാമെന്ന് അവർ ആഗ്രഹിച്ചു. ജർമ്മനിയുടെ ‘സംശുദ്ധമായ ആര്യൻ
സംസ്കാര‘ത്തിന് ഭീഷണിയായ ജൂതരെ<span style="mso-spacerun: yes;"> </span>അവർ
കൂട്ടക്കൊലക്കിരയാക്കി വംശശുദ്ധീകരണ നടപടികൾക്ക് ആക്കം കൂട്ടി. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">ഹിന്ദുത്വത്തിന്റെ നീരാളികൈകൾ</span></b></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഫാസിസ്റ്റ് പ്രത്യയ
ശാസ്ത്രങ്ങൾക്ക് ചില യൂറോപ്യൻ രാജ്യങ്ങളിൽ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന അതേ
കാലയളവിൽ തന്നെയാണ് 1925-ൽ നാഗ്പൂരിൽ വെച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS)
രൂപം കൊള്ളുന്നത്. സമ്പൂർണ സവർണ-പുരുഷമേധാവിത്വമുള്ളതും ഏകഛത്രാധിപത്യത്തിനു
കീഴിലുള്ളതുമായ ആർ എസ്സ് എസ്സ്, ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഏറെ
അടുത്തിനിൽക്കുന്ന പ്രസ്ഥാനമാണ്. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലുപരി
ഫാസിസ്റ്റുകളും നാസികളുമായി ഒരു സാഹോദര്യബന്ധം തന്നെ ആർ എസ്സ് എസ്സിനുണ്ടെന്ന്
ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മാർസിയ കസോലറി (</span>Marzia Casolari <span class="subtitle"><sup>1</sup>)</span><span style="font-family: AnjaliOldLipi;">ഇങ്ങനെ
നിരീക്ഷിക്കുന്നു: <i style="mso-bidi-font-style: normal;">“മുസ്സോളിനി
ഉൾപ്പെടെയുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് നേതാക്കളുമായി ഹിന്ദു വംശീയവാദികൾക്ക്
നേരിട്ട് ബന്ധമുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള കേവല താല്പര്യമായോ ചില
വ്യക്തികൾക്ക് ഇടയ്ക്ക് തോന്നിയ ഭ്രമമായോ അത് നിസ്സാരവൽക്കരിക്കരുത്. മറിച്ച്
ഹിന്ദു ദേശീയവാദികൾ -പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ നേതാക്കൾ -ഇറ്റലിയിലെ
ഫാസിസ്റ്റ് ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും ആഴത്തിൽ മനസ്സിലാക്കിയതിന്റെ
ഫലമായാണ് ഇത്തരമൊരു ബന്ധം ഉടലെടുത്തത് എന്നുവേണം വിശ്വസിക്കാൻ. ‘യാഥാസ്ഥിക വിപ്ലവ‘ത്തിന്
ഒരു ഉദാഹരണമായാണ് അവർ ഫാസിസത്തെ കണ്ടത്. “</i></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://www.ilibridiemil.it/images/Image/Copertine_Emil/2012/2012_8_2_CasolariIntheshade.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://www.ilibridiemil.it/images/Image/Copertine_Emil/2012/2012_8_2_CasolariIntheshade.jpg" width="209" /></a></div>
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ആർ എസ്സ് എസ്സോ,
അതിനു അടിത്തറപാകിയ ഹിന്ദുമഹാസഭയോ ഒരിക്കൽ പോലും ജനങ്ങൾ നേരിടുന്ന
അടിസ്ഥാനവിഷയങ്ങളെക്കുറിച്ച് ആവലാതിപ്പെടുകയോ അഭിപ്രായം പറയുകപോലുമോ ചെയ്ത
ചരിത്രമില്ല. ബ്രിട്ടീഷ് സേവപിടിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞും
നിരന്തരമായി വർഗീയലഹളകൾ സംഘടിപ്പിച്ചുമാണ് അവർ ഏക്കാലവും നിലകൊണ്ടിട്ടുള്ളത്. ചൗരി
ചൗരാ സംഭവവും ജാലിയൻ വാലാബാഗും മൂലം ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളുടെ നടുവിലും
ബ്രിട്ടീഷുകാരെ പേരിനൊന്നു വിമർശിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഇന്ത്യക്ക്
സ്വന്തമായി ഒരു ദേശീയതയുണ്ടെന്നും, അത് ഹിന്ദുദേശീയതയാണെന്നുമാണ് സംഘപരിവാർ
പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനുവേണ്ടി അവർ ഹൈന്ദവവികാരങ്ങളെ
തീവ്രവൽക്കരിക്കാനും മുസ്ലിം വിരോധത്തെ ഊതിവീർപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ ജർമ്മനിയിലോ ഇറ്റലിയിലോ ഉണ്ടായതുപോലെ ഫാസിസത്തെ യാഥാർത്ഥവൽക്കരിക്കാനുള്ള
അവരുടെ ശ്രമം വിജയം കാണാതെ പോയി. ജർമ്മനി, ഇറ്റലി, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ
ഫാസിസം വിജയം കണ്ടപ്പോൾ ഇന്ത്യയിൽ ഒരിക്കലും അതിന് മുഖ്യധാരയിലേക്കുയരാൻ
കഴിഞ്ഞില്ല. എന്നാൽ എല്ലായ്പ്പോഴും അതിന്റെ പ്രവണതകളെ സമൂഹത്തിൽ നിലനിർത്താനും
പ്രയോഗവൽക്കരിക്കാനും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലങ്ങളോളമായി
ഊതിക്കത്തിച്ചുകൊണ്ടിരുന്ന ഹൈന്ദവിവികാരത്തെ ഉപയോഗിച്ചുകൊണ്ട് ബാബരി മസ്ജിദ്
തകർക്കാനും ഗുജറാത്തിൽ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാനും,
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഉപയോഗിച്ചുകൊണ്ടുതന്നെ സംഘപരിവാറിന്
കഴിഞ്ഞത് നിസ്സാരമായി തള്ളിക്കളയാവതല്ല. ഒന്നാം ലോക യുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ
സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് അവിടങ്ങളിൽ ഫാസിസത്തിന് വളരാൻ
അനുകൂലമായ മണ്ണൊരുക്കിയത്. അന്ന് അത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയിൽ ഇല്ലായിരുന്നു
എന്നതിനാൽ നമുക്ക് ഫാസിസത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു എന്ന് സമാധാനിക്കാം. ഫാസിസ്റ്റ്
സ്വഭാവം നിലനിൽക്കുകയും എന്നാൽ ആ ഫാസിസത്തിന് വിജയിക്കാൻ കഴിയാതെ പൊവുകയും
ചെയ്തുവെന്ന് വിലയിരുത്താമെങ്കിലും ഇന്ത്യയിൽ ഫാസിസവും വർഗീയതയും മടങ്ങിവരാനുള്ള
സാധ്യത നിലനിൽക്കുന്നു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കപ്പെടാനും വർഗീയത
വിജയിക്കാനുമുള്ള അവസരങ്ങൾക്ക് തക്കം പാർത്തിരിക്കുന്നവർ വളരെ നിശബ്ദമായ
പ്രവർത്തനമാണ് അടിത്തട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആർ എസ്സ് എസ്സ് ഒരിക്കൽ
പോലും നേരിട്ട് ജനങ്ങളൊട് സംവദിച്ച ചരിത്രമില്ല. പലപ്പോഴായി രൂപപ്പെടുത്തിയ നിരവധി
‘മുന്നണിസംഘടന‘കളുടെ കരാള ഹസ്തങ്ങൾ കടന്നുചെല്ലാത്തയിടങ്ങൾ വിരളമാണെന്നു കാണാം.
അതിന്റെ അജണ്ടകൾ നടപ്പാക്കുന്നതിനായി ആർ എസ്സ് എസ്സ് ഒരിക്കലും പ്രത്യക്ഷരംഗപ്രവേശം
ചെയ്യാറില്ല എന്നാണനുഭവം. ആർ എസ്സ് എസ്സ് പ്രചാരക് ആയിരുന്ന നാഥുറാം വിനായക്
ഗോഡ്സെ ഗാന്ധിജിയെ വധിച്ചപ്പോഴും ബാബരിമസ്ജിത് തകർക്കപ്പെട്ടപ്പൊഴുമാണ് ഇതിന്
അപവാദങ്ങൾ സംഭവിച്ചത്. </span></div>
<div class="separator" style="clear: both; text-align: center;">
<a href="http://www.outlookindia.com/images/gandhi_dead_body_20040823.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="216" src="http://www.outlookindia.com/images/gandhi_dead_body_20040823.jpg" width="320" /></a></div>
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> എല്ലായ്പ്പൊഴും അജണ്ട നിശ്ചയിക്കുന്നതും അണികളെക്കൊണ്ട് അത്
ചെയ്യിക്കുന്നതും ആർ എസ്സ് എസ്സ് തന്നെയായിരിക്കും. എന്നാൽ പൊതുചർച്ചകളോടും
സംവാദങ്ങളോടും അവർ എപ്പോഴും പുറം തിരിഞ്ഞുനിന്നു. അണിയറയിൽ ഒതുങ്ങുന്ന
പ്രവർത്തനവും പൊതുസമൂഹത്തോട് സംവദിക്കാതെ, സ്വന്തം അണികളെ നേരിട്ട് പഠിപ്പിക്കുന്ന
ശൈലിയും മൂലം അര ലക്ഷത്തിലധികം ശാഖകളും അൻപത് ലക്ഷത്തിലധികം അംഗങ്ങളുമുണ്ടെന്ന്
കരുതുന്ന ആർ എസ്സ് എസ്സിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതുസമൂഹത്തിന്
അറിയാൻ കഴിയുന്നുള്ളു എന്ന് കാണാം. ഇന്ത്യയിലാകമാനം എൺപതിലധികം അഖിലേന്ത്യാ സ്വഭാവമുള്ള
മുന്നണി സംഘടനകൾ വിവിധ പേരുകളിൽ സംഘപരിവാറിന്റെ കരങ്ങളായി പ്രവത്തിച്ചുവരുന്നതായി
കരുതപ്പെടുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, സന്നദ്ധ മേഖലകൾക്കുപുറമെ
ആദിവാസി മേഖലയിൽ വരെ തങ്ങളുടെ സാന്നിധ്യം അവർ ഉറപ്പാക്കിയിട്ടുണ്ട്. എൺപതുകളുലും
തൊണ്ണൂറുകളിലുമാണ് ആർ എസ്സ് എസ്സിന്റെ ഫാസിസ്റ്റ് മുഖം അതിന്റെ എല്ലാ ഭീകരതയോടും
കൂടി അനാവൃതമാക്കപ്പെട്ടത്. സൻസാർ ഭാരതിയെന്ന സാംസ്കാരിക സംഘടനയും, സാൻസ്ക്രിറ്റ്
ഭാരതിയെന്ന സംസ്കൃതഭാഷാ പ്രചരണ സംഘടനയും, ഭാരതീയ ഇതിഹാസ സംഘലൻ യോജന എന്ന
ചരിത്രകാരന്മാരുടെ സംഘടനയും, പ്രയാഗാഭാരതി ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
എന്ന ബുദ്ധിജീവി സംഘടനയും, അഖിലഭാരതീയ സഹിത്യപരിഷത് എന്ന ഹൈന്ദവസാഹിത്യസംഘടനയും
ചേർന്നുകൊണ്ട് നടത്തുന്ന മസ്തിഷ്ക പ്രക്ഷാളനങ്ങളിലൂടെയാണ്<span style="mso-spacerun: yes;"> </span>ജനങ്ങളുടെ സാസ്കാരിക- ബൌദ്ധിക-ചരിത്ര ബോധത്തെ
തകിടം മറിച്ചുകൊണ്ട് തങ്ങൾക്കനുകൂലമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">അർധഫാസിസ്റ്റ്- സവർണ്ണ സംഘടന.</span></b></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">വിശ്വഹിന്ദു
സാഹോദര്യവും മുസ്ലിം വിരോധവുമാണ് ഇന്ന് ഹിന്ദുത്വസംഘടനകളുടെ മുഖമുദ്രയെങ്കിലും
1870 മുതൽ കീഴ്ജാതി ഹിന്ദുക്കൾ നടത്തിയ ബ്രാഹ്മണാധിപത്യത്തിനെതിരായ പോരാട്ടങ്ങളെ
അടിച്ചമർത്തുക തന്നെയായിരുന്നു ആർ എസ്സ് എസ്സിന്റെ ജന്മലക്ഷ്യമെന്ന് ചരിത്രരേഖകൾ
പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കീഴാളരുടെ അതിജീവനസമരങ്ങൾ
വ്യാപിച്ചതും അത് അംബേദ്കർ അടക്കമുള്ളവർ ഏറ്റെടുത്തതും മഹാരാഷ്ട്രയിലെ സവർണ്ണ
ബ്രാഹ്മണർ തങ്ങളുടെ നിലനിൽപ്പിനുവേണ്ടി<span style="mso-spacerun: yes;">
</span>പുതിയ മാർഗങ്ങൾ ആരായാൻ കാരണമായി. കായബലവും ആയുധവും മൂലധനമാക്കിക്കൊണ്ട് ആർ
എസ്സ് എസ്സ് ബീജാവാപം ചെയ്യപ്പെട്ടതിനുപിന്നിലെ മുഖ്യ അജണ്ഡ കീഴ്ജാതിക്കാർക്കെതിരായ
പ്രതിരോധം തന്നെയായിരുന്നു. <i style="mso-bidi-font-style: normal;">“ സവർണ
ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്ന ആക്രമങ്ങളെ ചെറുക്കുന്നതിന് താണജാതിയിൽ
പെട്ടവരെ കായികമായി ആശ്രയിക്കേണ്ടി വരുന്ന ലജ്ജാകരമായ അവസ്ഥ
മാറ്റുന്നതെങ്ങനെയെന്നതായിരുന്നു അവരുടെ മുഖ്യ പ്രശ്നം. ബ്രാഹ്മണരും
ബ്രാഹ്മണേതാരരും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനാൽ സവർണ്ണർ സ്വയരക്ഷക്കായുള്ള
പരിശീലനം നേടണമെന്നവർ തീരുമാനിച്ചു</i></span>.” ( <span class="fn">Khaki shorts
and saffron flags</span>: <span class="subtitle">a critique of the Hindu right: </span><span class="subtitle"><span style="font-family: AnjaliOldLipi;">Tapan basu</span>)</span></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://cache.daylife.com/imageserve/068M1li2wL0sh/545x.jpg?center=0.5" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="268" src="http://cache.daylife.com/imageserve/068M1li2wL0sh/545x.jpg?center=0.5" width="400" /></a></div>
<br />
<div class="MsoNormal">
<span class="subtitle"></span></div>
<div class="MsoNormal">
<span class="subtitle"> </span></div>
<br />
<div class="MsoNormal">
<span class="subtitle"><span style="font-family: AnjaliOldLipi;">ആർ
എസ്സ് എസ്സിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഏക അധികാരകേന്ദ്രം അതിന്റെ സർസംഘ്
ചാലക് ആണ്. സംഘടനയുടെ സർവാധികാരിയായ സർസംഘ് ചാലകിനെ ഒരിക്കൽ നാമനിർദ്ദേശം
ചെയ്തുകഴിഞ്ഞാൽ അദ്ദേഹത്തിന് ആജീവനാന്തം തൽസ്ഥാനത്ത് തുടരാമെന്ന് മാത്രമല്ല,<span style="mso-spacerun: yes;"> </span>തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള അധികാരവും
അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. ഇപ്പോഴത്തെ സർസംഘ്ചാലക് മോഹൻ ഭഗവത് 2009-ൽ കെ എസ് സുദർശന്റെ
പിൻ ഗാമിയായിട്ടാണ് അധികാരമേൽകുന്നത്. ഈ ഏകഛത്രാദിപതികളുടെ പരമ്പരയെടുത്ത്
പരിശോധിച്ചാൽ നാലാമനായിരുന്ന രാജേന്ദ്രസിംഗ് ഒഴികെയുള്ളവർ എല്ലാം
ബ്രാഹ്മരായിരുന്നുവെന്നത് യാഥൃശ്ചികമല്ല. </span></span></div>
<div class="MsoNormal">
<span class="subtitle"><span style="font-family: AnjaliOldLipi;"></span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="subtitle"><span style="font-family: AnjaliOldLipi;">ബ്രാഹ്മണമേധാവിത്വം
മാത്രമല്ല, ആർ എസ്സ് എസ്സിന്റെ പ്രത്യേകത, അതിൽ ഒരു സ്ത്രീക്കുപോലും അംഗത്വമില്ല
എന്നതുമാണ്. സംഘടനയുടെ രൂപീകരണകാലത്തുതന്നെ വനിതാ അംഗത്വം
ചർച്ചാവിഷയമായിരുന്നെങ്കിലും ആദ്യത്തെ ഏകാധിപധിയായിരുന്ന ഹെഡ് ഗേവാർ അത്
തള്ളിക്കളയുകയാണുണ്ടായത്. “വി ഓർ ഔവർ നാഷൻഹുഡ് ഡിഫൈൻഡ്“(</span></span><span class="a">We or Our Nationhood defined - M. S. Golwalkar ) </span><span class="a"><span style="font-family: AnjaliOldLipi;">എന്ന പുസ്തകത്തിൽ രണ്ടാമത്തെ
സർസംഘ്ചാലക് ആയിരുന്ന എം. എസ്. ഗോൾവാൾക്കർ നാസി ഫാസിസത്തെ പ്രകീർത്തിക്കുകയും
അതിലെ പല ആശയങ്ങളോടും യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വംശത്തിന്റെ
പേരിൽ അഭിമാനം കൊള്ളുന്നതിനെയും ഹിന്ദുക്കളെല്ലാത്ത എല്ലാ വിഭാഗങ്ങളെയും ക്രൂരമായി
കൈകാര്യം ചെയ്യുന്നതിനെയും അദ്ദേഹം ന്യായീകരിക്കുന്നു. ഹൈന്ദവസംസ്കാരം
രാഷ്ട്രത്തിന്റെ സംസ്കാരമായി അംഗീകരിക്കണമെന്ന് മാത്രമല്ല, ഇതര മതക്കാരെ രണ്ടാം
തരക്കാരായി പരിഗണിക്കണമെന്നും അവർക്കുള്ള അധികാരങ്ങൾ പരിമിതപ്പെടുത്തണമെന്നും കൂടി
ഗോൾവാൾക്കർ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള
ജാതിവ്യവസ്ഥയുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കാൻ കടുത്ത മനുസ്മൃതി ആരാധകൻ കൂടിയായ
ഇദ്ദേഹം മറക്കുന്നില്ല. </span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">പ്രതിബന്ധം ഹിന്ദുമതം തന്നെ!</span></b></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;">വംശമഹിമയെയും
ജാതിസംബ്രദായത്തെയും പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയ സംഘപരിവാർ ഇന്ന് ഹിന്ദുസാഹോദര്യത്തെക്കുറിച്ചാണ്
പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നത് അവർക്ക് കാലാന്തരത്തിൽ വന്നുപെട്ട അനിവാര്യമായ ഒരു
വഴിത്തിരിവായി വേണം കാണാൻ. സത്യത്തിൽ വിവിധ ജാതികളായും ഉപജാതികളായും ഒരിക്കലും
പരസ്പരം പൊരുത്തപ്പെടാതെ ഭിന്നിച്ചുനിൽക്കുന്ന ‘ഹിന്ദുമതം’ തന്നെയാണ് അവർക്കുമുന്നിലുള്ള
പ്രതിബന്ധവും എന്ന് വിലയിരുത്തുന്നതാകും യുക്തിസഹം. സവർണ സംസ്കാരത്തെയും
സവർണബോധത്തെയും സവർണ ഭാഷയെയുമെല്ലാം ഇതരവിഭാഗങ്ങൾക്കുമേൽ അധിനിവേശിപ്പിച്ചുകൊണ്ടും
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഹൈജാക്ക് ചെയ്തുകൊണ്ടുമാണ് ഈ പ്രതിസന്ധിയെ
നേരിടാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞെക്കിക്കൊല്ലാൽ പറ്റിയില്ലെങ്കിൽ
നക്കിക്കൊല്ലുക എന്ന അതേ നയം. അതേ സമയം തന്നെ ജാതിയെ ഇല്ലായ്മചെയ്യുന്നത്
മനുഷ്യന്റെ ആത്മാഭിമാനത്തെ തട്ടിയുണർത്തുമെന്നും അതുവഴി സ്വതന്ത്രചിന്തയും
സ്വാതന്ത്ര്ര്യബോധവും അവരിൽ അങ്കുരിക്കുമെന്നുമുള്ള തിരിച്ചറിവും അവർക്കുണ്ട്. തങ്ങളുടെ
സവർണാധികാരത്തിനുമേലുള്ള ഏതൊരു കടന്നുകയറ്റവും അവർക്ക്
സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. അതുകൊണ്ടുതന്നെ ജാതിയെയും ജാതിബോധത്തെയും
നിലനിർത്തിക്കൊണ്ടുതന്നെ ഹിന്ദു ഐക്യത്തെക്കുറിച്ച് വാചോടാപം നടത്തുന്ന രീതിയാണ്
അവർ അനുവർത്തിച്ചുവരുന്നത്. ഇക്കാലമത്രയും അടിച്ചമർത്തിവെച്ച് ചൂഷണം ചെയ്തിരുന്ന
അതേ ‘അധ:കൃതജനത‘യെ അവരുടെ മതവികാരത്തെയും ‘ഹൈന്ദവബോധ‘ത്തെയും തൊട്ടുണർത്തി
തങ്ങൾക്കനുകൂലമാക്കാനുള്ള ഗൂഡ നീക്കങ്ങൾ സമകാലിക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന
ഓരോ ചലനങ്ങളും സസൂക്ഷമം നിരീക്ഷിച്ചാൽ നമുക്ക് കണ്ടെത്താനാകും. </span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">യാഗസംസ്കാരത്തിന്റെ പുനരുജ്ജീവനവും ക്ഷേത്ര പുനരുദ്ധാരണവും
</span></b></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;">യാഗങ്ങളുടെ
‘ശാസ്ത്രീയത’യിൽ ‘ഗവേഷണം’ നടത്തുവാനും അതിനെ പുനരുജ്ജീവിപ്പിക്കനുമായി
അടുത്തകാലത്തായി നടത്തിവരുന്ന ശ്രമങ്ങൾ സംഘപരിവാറിന്റെ ബോധപൂർവമായ അജണ്ടയുടെ ഭാഗം
തന്നെയാണ്. പ്രകൃതിശക്തികളെ ആരാധിച്ച് സ്വന്തം കാര്യങ്ങൾ നേടാമെന്ന്
വിശ്വസിച്ചിരുന്ന വേദകാലത്തിന്റെ ശേഷിപ്പുകളായ യാഗങ്ങളെയും യജ്ഞങ്ങളെയും
പുനരുദ്ധരിക്കുകയും അവയിൽ ശാസ്ത്രീയമായ പലതുമുണ്ടെന്ന് സാമാന്യജനത്തെ
തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇതിനു കോപ്പുകൂട്ടുന്നത്. കോടിക്കണക്കുനു
രൂപയും ഭക്ഷ്യധാന്യങ്ങളും ദുർവ്യയം ചെയ്തുകൊണ്ടാണ് ഈ കോപ്രായങ്ങൾ
കട്ടിക്കൂട്ടുന്നത് എന്ന സാമൂഹ്യവശത്തെ മാറ്റിവെച്ചാൽ പോലും ഇത്തരത്തിലുള്ള “പഴമയിലുള്ള
ശാസ്ത്രത്തെ തിരക്കിപ്പോകൽ“ കേവലം അന്വേഷണ തല്പരതയല്ലെന്നും അതിനുപിന്നിൽ
വ്യക്തമായ അജണ്ടകൾ ഉണ്ടെന്നും തിരിച്ചറിയാൻ പുരോഗനമമെന്ന് സ്വയം അവകാശപ്പെടുന്ന
സംഘടനകൾക്ക് പോലുമായിട്ടുണ്ടോ എന്ന് സംശയമാണ്. യാഗത്തിന്റെയും യോഗയുടെയും
ഉയർത്തെഴുന്നേൽപ്പിനുപിന്നിൽ വെറും സാമ്പത്തിക താല്പര്യങ്ങൾ മാത്രമല്ല
ഉള്ളതെന്നും ഉള്ളിലൊളിപ്പിച്ചുവെക്കപ്പെട്ട മറ്റുപലതുമാണ് അവയുടെ പ്രേരകശക്തിയെന്നും
തിരിച്ചറിയാൻ വൈകിയാൽ അനന്തരഫലം ഭയാനകമായിരിക്കും.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;">അതുപോലെതന്നെയാണ്
ആർക്കും വേണ്ടാതെ കാടുപിടിച്ചുകിടന്നിരുന്ന പല ക്ഷേത്രങ്ങളും
പുനരുദ്ധരിക്കപ്പെടുന്നതിനു പിന്നിലെ പ്രേരകശക്തിയും. ഒരു അമ്പലം നശിച്ചാൽ അത്രയും
അന്ധവിശ്വാസം നശിക്കുമെന്ന് അഭിപ്രായപ്പെട്ട സി കേശവന്റെയും, ഇനി നമുക്ക്
അമ്പലങ്ങൾക്ക് തീകൊളുത്താമെന്ന് പ്രഖ്യാപിച്ച വി ടി ഭട്ടതിരിപ്പാടിന്റെയും നാട്ടിൽ,
മണ്ണടിയപ്പെട്ട അമ്പലങ്ങൾ ഇന്ന് പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ
പുനരുദ്ധാരണങ്ങൾക്കുപിന്നിലും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്നത് ഒരേ
കൈകൾ തന്നെയാണെന്നതാണ് വസ്തുത. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മതവിശ്വാസത്തെ
തട്ടിയുണർത്തി കമ്മ്യൂണിസ്റ്റുകാരെ പോലും ഹിന്ദുത്വബോധമുള്ളവരാക്കിമാറ്റാൻ
ഇതിനേക്കാൾ എളുപ്പമായ മറ്റൊരു മാർഗവുമില്ലെന്ന് അവർക്കറിയാം. “മതത്തെ
ഉപേക്ഷിക്കുക, ചോറിനുവേണ്ടി പൊരുതുക“ എന്ന മുദ്രാവാക്യത്തിലൂടെ പ്രതിലോമകരമായ
മതബോധത്തെ കെട്ടിയിട്ട്, വർഗബോധം ഉയർത്താൻ യത്നിച്ച പി കൃഷ്ണപിള്ളയുടെ
പിന്മുറക്കാർ പലരും ഈ പുനരുദ്ധാരണ മാമാങ്കങ്ങളിൾ പങ്കാളികളാകുന്നതും, ഒടുവിൽ
ഹിന്ദുബോധം മൂത്ത് ക്രമേണ സംഘപരിവാർ അനുഭാവികളായി മാറുന്നതും ഇന്ന് പൊതുസമൂഹത്തിൽ
നേർകാഴ്ചയാണ്. മനുഷ്യനമസ്സുകളിൽ ചെറുപ്പത്തിലേ വേരുറക്കപ്പെട്ട മതബോധത്തെ തങ്ങളുടെ
രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ എപ്രകാരം ഉപയോഗിക്കണമെന്ന് ആർ എസ്സ് എസ്സിന്
നന്നായി അറിയാമെന്ന് സാരം. </span></span></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://revolutionaryfrontlines.files.wordpress.com/2010/09/india-babri-masjid-demolition.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="216" src="http://revolutionaryfrontlines.files.wordpress.com/2010/09/india-babri-masjid-demolition.jpg" width="320" /></a></div>
<br />
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;"> </span></span></div>
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;">ന്യൂനപക്ഷമെന്ന
പേരിൽ മുസ്ലിംകൾ പലതും നേടുന്നുവെന്നും ഹിന്ദു അവഗണിക്കപ്പെടുകയും
പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും ആവർത്തിച്ചുകൊണ്ടാണ് സംഘപരിവാർ
പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുസമൂഹവുമായുള്ള ഇടപഴകലിലൂടെയും
വിദ്യാഭാസത്തിലൂടെയും വിദേശ തൊഴിലവസരങ്ങളിലൂടെയും കേരളത്തിലെ മുസ്ലിംകൾ താരതമ്യേന സാമ്പത്തിക
ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ
അവിടങ്ങളിലെ പിന്നോക്ക ഹിന്ദുക്കളുടെ അവസ്ഥയുടേതിനു തുല്യമാണ് എന്നതാണ് സത്യം.
പൊതുസമൂഹത്തോട് ഇഴുകിച്ചേരാനുള്ള വിമുഖതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ
പിന്നോക്കാവസ്ഥക്കു പ്രധാനകാരണമെന്ന് വിലയിരുത്തുന്നതിൽ തെറ്റുണ്ടാകില്ല.
എന്നിരിക്കിലും പട്ടികജാതി- ആദിവാസി സമൂഹങ്ങൾ തന്നെയാണ്<span style="mso-spacerun: yes;"> </span>ചരിത്രപരവും സാംസ്കാരികവുമായ കാരണങ്ങളാൽ ഇന്നും
ഏറ്റവും അധസ്ഥിതാവസ്ഥയിലുള്ളത് എന്ന കാര്യം സംഘപരിവാർ ഉയർത്തിക്കാട്ടാറില്ല.
പ്രത്യേകമായ പിന്നോക്കാവസ്ഥയുണ്ടോ എന്ന് പരിഗണിക്കാതെ ന്യൂനപക്ഷമാണ് എന്നതിന്റെ
പേരിൽ മാത്രം ആനുകൂല്യങ്ങൾ അനുവദിക്കുകയും മതപരമായ ജോലിചെയ്യുന്നവർക്ക് പെൻഷനും
മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തെ ഉദ്ധരിക്കുക
എന്നതിലുപരി, പ്രീണനത്തിലൂടെ തങ്ങളുടെ വോട്ട് ബാങ്കുകൾ സുരക്ഷിതമാക്കുക എന്ന രാഷ്ട്രീയപാർടികളുടെ
ഗൂഡലക്ഷ്യമാകുമ്പോൾ അതിനെ ഉയർത്തിക്കാട്ടി <span style="mso-spacerun: yes;"> </span>ഹിന്ദുവികാരത്തെ ഉണർത്താൻ സംഘപരിവാർ നടത്തുന്ന
ശ്രമങ്ങൾക്ക് ഉത്തേജനമാകുകയാണെന്ന സത്യം പലപ്പൊഴും<span style="mso-spacerun: yes;"> </span>വിസ്മരിക്കപ്പെടുകയാണ്. ഇന്ത്യയിലെ
ഹിന്ദുജനവിഭാഗത്തിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കെതന്നെ മതനിരപേക്ഷമായി
ചിന്തിക്കുന്നവരും, സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകളോട്
അനുഭാവമില്ലാത്തവരുമാണെന്നതാണ് സത്യം. ഈ ബഹുഭൂരിപക്ഷജനതയ്ക്കൊപ്പം നിൽക്കുകയും
മതേതരപ്രസ്ഥാനങ്ങളിൽ അണിനിരക്കുകയും ചെയ്യുന്നതിനുപകരം മതപരമായി സംഘടിച്ച്, വർഗീയ
ഗ്രൂപ്പുകൾക്കും തീവ്രവാദി സംഘടനകൾക്കും രൂപം കൊടുത്ത് വർഗീയത വളർത്താൻ
മുസ്ലിംകളിൽ ഗണ്യമായൊരു വിഭാഗം ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. മുസ്ലിം വർഗീയതയും
ഭീകരവാദവും ഉയർത്തിക്കാട്ടിയാണ് സംഘപരിവാർ അവരുടെ ഹിന്ദുത്വ അജണ്ടയും
പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്നത് എന്നതിൽ നിന്നുതന്നെ, ഇരുവിഭാഗം
വർഗീയവാദികളും പരസ്പരം പോരടിക്കുന്നതോടൊപ്പം പരസ്പരം വളർത്തുകയാണ് ചെയ്യുന്നതെന്ന്
വ്യക്തമാണ്.<span style="mso-spacerun: yes;"> </span>മതപരമായ വിശ്വാസത്തെ പരമാവധി
മുതലെടുത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകവഴി
രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിവേരുകൾ അറുക്കാനാണ് ഇരുവിഭാഗങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">നിർദോഷമായൊരു ചുവന്ന കുറിയും കൌതുകമെന്നുകരുതി
അണിഞ്ഞ ഉണ്ണികൃഷ്ണവേഷവും.</span></b></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;">ബാലഗോകുലമെന്ന
സംഘപരിവാർ സംഘടനയുടെ ബാനറിൽ ആർ എസ്സ് എസ്സ് എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തി
ഘോഷയാത്രകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ആകർഷകായി അലങ്കരിച്ച ‘രഥ‘ങ്ങളും ശ്രീകൃഷ്ണ-ഗോപികാ
വേഷങ്ങളുമായി അമ്പലങ്ങൾ കേന്ദ്രീകരിച്ച് പൊതുനിരത്തുകളിൽ നടത്തുന്ന ഈ ഘോഷയാത്രകൾ
കാഴ്ചക്ക് ഏറെ ആകർഷകമാണ്. മതപരമായ ഒരു പരിപാടി എന്ന ധാരണയിൽ ഹിന്ദുത്വവാദികൾ
അല്ലാത്ത നിരവധിപേർ ഇതുമായി സഹകരിച്ചുവരുന്നുണ്ട്. സംഘപരിവാർ ഹിന്ദുസമൂഹത്തിനുമേൽ
വലിച്ചെറിഞ്ഞ വലിയൊരു വലക്കണ്ണിയിലാണ് തങ്ങൾ ചെന്ന് കുടുങ്ങുന്നതെന്ന് ഇവരിൽ
അധികമാരും അറിയുന്നില്ല. ഇതുതിരിച്ചറിയാതെ ഘോഷയാത്രകൾക്കകത്തുചെന്ന്
‘ഉണ്ണിക്കണ്ണ‘ന്മാർക്ക് മുത്തം കൊടുക്കുന്ന മതേതരരാഷ്ട്രീയക്കാരുടെ
ഉത്തരവാദിത്വമില്ലായ്മ<span style="mso-spacerun: yes;"> </span>പൊതുസമൂഹത്തിനു
നൽകുന്ന സന്ദേശം പ്രതിലോമകരമായിരിക്കും.<span style="mso-spacerun: yes;"> </span>കുട്ടികളെ
ചെറുപ്പത്തിലേ പിടികൂടി ഹിന്ദുത്വബോധം അടിച്ചേൽപ്പിക്കുന്നതിനായിട്ടാണ്
‘ബാലഗോകുലം’ ഇത്തരം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത്. ഈ ബാലന്മാരിൽ
കുത്തിവക്കപ്പെട്ട വർഗീയവിഷങ്ങളാണ് ഭാവിയിൽ ഹിന്ദുത്വാഭിമാനവും മുസ്ലിം വിരോധവും
തുളുമ്പുന്ന ഒന്നാംതരം മതമൌലികവാദികളെ സൃഷ്ടിക്കുന്നതെന്നെങ്കിലും നാം
തിരിച്ചറിയേണ്ടതുണ്ട്. </span></span></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr26i-FbtXWyVZWJLDTIvUS7_KMtcZqz2X4pVulCMRzs51aYiT4sXpgA9z-ufxlTeRUUjDyCStdGyopYzjQRJ9Htxr_TuQVs-jF073ac3g1pQHI3cgA1EdbAcAAKnJuRVJOIBhn7cRtuo/s597/pannyan+1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr26i-FbtXWyVZWJLDTIvUS7_KMtcZqz2X4pVulCMRzs51aYiT4sXpgA9z-ufxlTeRUUjDyCStdGyopYzjQRJ9Htxr_TuQVs-jF073ac3g1pQHI3cgA1EdbAcAAKnJuRVJOIBhn7cRtuo/s320/pannyan+1.jpg" width="268" /></a></div>
<br />
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;"></span></span></div>
<div class="MsoNormal">
<span class="a"><span style="font-family: AnjaliOldLipi;">താൽകാലിക
തിരിച്ചടികൾക്കുശേഷം ഹിന്ദുത്വശക്തികൾ ദുർബലമായിരിക്കുന്നു എന്ന് ആശ്വസിക്കുന്നവർ
ഉണ്ട്. ഈ ധാരണയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. സംഘപരിവാർ അതിന്റെ
നീരാളിക്കൈകൾ നീട്ടി ഇവിടെയൊക്കെതന്നെയുണ്ട്; നാം അറിയാതെ നമ്മിലേക്ക് സമർത്ഥമായി <span style="mso-spacerun: yes;"> </span>മതബോധവും അന്യമതവിരോധവുമെല്ലാം
കുത്തിവെച്ചുകൊണ്ട്. ജനതയുടെ മതവിശ്വാസം തന്നെയാണ് അടിസ്ഥാനപരമായി ചൂഷണം
ചെയ്യപ്പെടുന്നത്. ചെറുപ്പത്തിലേ മുലപ്പാലിനൊപ്പം ഉള്ളിലെത്തുന്ന മതവിശ്വാസത്തിൽ
തങ്ങളുടെ വർഗീയാജണ്ടകളെ സന്നിവേശിപ്പിക്കുക മാത്രമാണ് എല്ലാ
വർഗീയപ്രത്യയശാസ്ത്രങ്ങളും ചെയ്യുന്നത്. വെള്ളത്തിനുമുകളിൽ തീ പടരുകയില്ല.
എല്ലാതരം വർഗീയ-ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്കും ഇന്ധനമായി വർത്തിക്കുന്നത്
അടിസ്ഥാനപരമായി മതവിശ്വാസം തന്നെയാണ്. ഇതുകാണാതെ പരിഹാരങ്ങൾ തേടുന്നത് രോഗഹേതുവിനെകാണാതെ
ചികിത്സ നിർണയിക്കുന്നതിനു തുല്യമായിരിക്കും. </span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="a"><b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">റഫറൻസ്.</span></b></span></div>
<div class="MsoNormal">
<br /></div>
<ol start="1" style="margin-top: 0in;" type="1">
<li class="MsoNormal" style="mso-list: l0 level1 lfo1; tab-stops: list .5in;"><span class="a"><span style="font-family: AnjaliOldLipi;">സംഘപരിവാറിന്റെ ഫാസിസ്റ്റ്
മുഖം- രാം പുനിയാനി.</span></span></li>
<li class="MsoNormal" style="mso-list: l0 level1 lfo1; tab-stops: list .5in;"><span class="a"><span style="font-family: AnjaliOldLipi;">ജനാധിപത്യത്തിൽ
ഫാസിസത്തിനൊരു മുറിയുണ്ട്- PAG Bulletin</span></span></li>
<li class="MsoNormal" style="mso-list: l0 level1 lfo1; tab-stops: list .5in;"><span class="a"><span style="font-family: AnjaliOldLipi;">Mein Kampf- ഹിറ്റ്ലറുടെ
ആത്മകഥ.</span></span></li>
<li class="MsoNormal" style="mso-list: l0 level1 lfo1; tab-stops: list .5in;"><span class="fn">Khaki shorts and saffron flags</span>: <span class="subtitle">a
critique of the Hindu right- </span><span class="subtitle"><span style="font-family: AnjaliOldLipi;">തപൻ ബസു</span></span></li>
<li class="MsoNormal" style="mso-list: l0 level1 lfo1; tab-stops: list .5in;"><span class="a">We or Our Nationhood defined – </span><span class="a"><span style="font-family: AnjaliOldLipi;">എം എസ് ഗോൾവാൾക്കർ</span></span></li>
</ol>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<b style="mso-bidi-font-weight: normal;"><span style="font-family: AnjaliOldLipi;">കുറിപ്പ്.</span></b></div>
<div class="MsoNormal">
1. <b style="mso-bidi-font-weight: normal;">Marzia Casolari</b>
is Lecturer of Asian History at the University
of Perugia. She carries
out research on India, South
and South East Asia. She wrote several papers
of the relationships between Indian nationalism and fascism, Hindu political
radicalism, Islam in India.
Since 2010 Marzia Casolari is chairman of Asia Maior, an association of Italian
scholars working and writing on Asia.<span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br />
<h5 class="uiStreamMessage userContentWrapper" data-ft="{"type":1,"tn":"K"}">
<span class="messageBody" data-ft="{"type":3}"><span class="userContent">(ജൂൺ ലക്കം യുക്തിയുഗം മാസികയിൽ പ്രസിദ്ധീകരിച്ചത്)</span></span></h5>
</div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com5tag:blogger.com,1999:blog-1090231832120371014.post-69923405788470688502013-03-08T21:02:00.000+05:302013-03-08T21:02:24.389+05:30‘വൻകര വിസ്ഫോടന സിദ്ധാന്ത’വും തോഡരും.<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
</w:Compatibility>
<w:BrowserLevel>MicrosoftInternetExplorer4</w:BrowserLevel>
</w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" LatentStyleCount="156">
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin:0in;
mso-para-margin-bottom:.0001pt;
mso-pagination:widow-orphan;
font-size:10.0pt;
font-family:"Times New Roman";
mso-ansi-language:#0400;
mso-fareast-language:#0400;
mso-bidi-language:#0400;}
</style>
<![endif]--> (07-03-2013 ന് ജനയുഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കിറിപ്പ്)<br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiu-corT72F60WI5qb205CQEQ9nkx_bZWy1JAHCPSL4-S5_C178bDL1EBkeCuvyZCPlXSWnmPz_DoMKeSOhxCpLYqSjdcZHk4ySNLumv9bi2w9L2EcDKBQjEl9wPhJX8XE_wRQNbOQ58o/s1600/thodar+1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiu-corT72F60WI5qb205CQEQ9nkx_bZWy1JAHCPSL4-S5_C178bDL1EBkeCuvyZCPlXSWnmPz_DoMKeSOhxCpLYqSjdcZHk4ySNLumv9bi2w9L2EcDKBQjEl9wPhJX8XE_wRQNbOQ58o/s640/thodar+1.jpg" width="523" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;">23-02-2003
തിയ്യതിയിലെ ജനയുഗത്തിൽ ‘രുജാം മുതുമുത്തശ്ശിക്ക് നൂറ്റിപ്പത്തിലും ബാല്യം’ എന്ന
ശീർഷകത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ഈ കുറിപ്പിന്നാധാരം. ഊട്ടി-ഗൂഡല്ലൂർ റോഡിലെ
ഗ്ലെന്മോർഗനിൽ തോഡ ഗിരിവർഗസമൂഹം ഒന്നടങ്കം അവരുടെ മുതുമുത്തശ്ശിയുടെ
നൂറ്റിപ്പത്താം ജന്മദിനം ആട്ടവും പാട്ടും തീനും കുടിയുമായി ആഘോഷിച്ച വാർത്ത
ഹൃദ്യമായി. എന്നാൽ വാർത്തയിൽ കടന്നുകൂടിയ ഒരു ഭീമൻ തെറ്റ് ചൂണ്ടിക്കാണിക്കാനാണ്
ഇത് എഴുതുന്നത്. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“പണ്ടെങ്ങോ ഒരിക്കൽ
ഒരു ഭൂമി പലകഷണങ്ങളായി വിഭജിക്കപ്പെട്ട് ഭൂഖണ്ഡങ്ങളായി രൂപാന്തരപ്പെട്ട വൻകര
വിസ്ഫോടന സിദ്ധാന്തമനുസരിച്ച് ഗ്രീസിൽ നിന്നും മുറിഞ്ഞ ഒരു തുണ്ട് ഭൂമിക്കൊപ്പം
ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയവരാണ് തോഡർ എന്നാണ് നരവംശശാസ്ത്രജ്ഞർ
പറയുന്നത്‘ എന്നാണ് ആ വാർത്ത. ഇവരുടെ ആചാരരീതികൾക്കും വേഷഭൂഷകൾക്കും പേരുകൾക്കും
ഇപ്പോഴും ഗ്രീക്കുകാരോട് സാമ്യമുണ്ടന്നും ഇതിന് അനുബന്ധമായി പറയുന്നു.</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഇത് ഒരു
ശാസ്ത്രവാർത്തയല്ലാത്തതിനാൽ ‘അങ്ങനെ വിശ്വസിക്കപ്പെടുന്നു‘ എന്നോ ‘കരുതപ്പെടുന്നു‘
എന്നോ ആണ് പ്രയോഗിച്ചിരുന്നതെങ്കിൽ ഈ കുറിപ്പ് എഴുതില്ലായിരുന്നു. എന്നാൽ
നരവംശശാസ്ത്രജ്ഞർ പറയുന്നു എന്ന് ആധികാരികമായി പറയുമ്പോൾ അത് തെറ്റിദ്ധാരണകൾക്ക്
വഴിവെക്കുന്നു.</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ദക്ഷിണാർധഗോളത്തിലെ
ഗോണ്ഡ്വാന (Gondwana) എന്ന സൂപ്പർ കോണ്ടിനന്റ് (Super Continent) കഴിഞ്ഞ 13 കോടി
വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിൽ പിളർന്ന് 5 ഭൂഖണ്ഡങ്ങളായി വേർ
പിരിയുന്നുണ്ട്. ഗോണ്ട്വാനയുടെ പടിഞ്ഞാറേ ഭാഗം പിളർന്ന് നീങ്ങി വടക്കേ അമേരിക്കൻ
ഭൂഖണ്ടവുമായി ചേരുന്നു.<span style="mso-spacerun: yes;"> </span>അതാണ് തെക്കേ
അമേരിക്ക.<span style="mso-spacerun: yes;"> </span>പിളർന്ന് ദക്ഷിണഭാഗത്തേക്ക്
നീങ്ങിയ ഭാഗമാണ് അന്റാർട്ടിക്ക. മറ്റൊരു ഭാഗം വേറിട്ട് ആസ്ട്രേലിയ ആയിത്തീർന്നു.
പിന്നീട് കിഴക്കൻ ആഫ്രിക്കയുടെ ഒരു ഭാഗം കൂടി പിളർന്ന് ഒരു ചെറിയ ഭാഗം മെയിൻ
ലാന്റിൽ നിന്നും വേർപെട്ട് നേരെ വടക്കോട്ട് യാത്ര തിരിക്കുന്നു. ഈ ഭൂഭാഗമാണ്
ഇന്ത്യാ ഭൂഖണ്ഡം എന്നതിന് തെളിവുകൾ ഉണ്ട്. ഈ ഭൂഭാഗം13 കോടി വർഷങ്ങൾക്ക് മുമ്പ്
വടക്കോട്ടുള്ള യാത്രതുടങ്ങി 5600 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞ 5 കോടി വർഷങ്ങൾക്ക്
മുമ്പ് ഇയോസിൻ യുഗത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ വന്നിടിക്കുന്നു. ഈ ഇടിയുടെ
അനന്തരഫലമായി 5 കോടി വർഷങ്ങൾക്ക് മുമ്പ് ഉയർന്നുതുടങ്ങി ഇന്നത്തെ അവസ്ഥയിൽ
എത്തിയതാണ് ഹിമാലയ പർവ്വതം. ഭൂഖണ്ഡങ്ങളുടെ ഈ യാത്രകൾ വളരെ പതുക്കെയാണ്
നടക്കുന്നത്, നമ്മുടെ നഖം വളരുന്നത്രയും പതുക്കെ. അത് ഒരു വർഷത്തിൽ ശരാശരി 2.8
ഇഞ്ച് വരുമെന്ന് കണക്കാക്കുന്നു. </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഈ ഭൂഖണ്ഡ രൂപീകരണത്തെ
തോഡരുടെ വംശാവലിയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു
പ്രധാനപ്പെട്ട സംഗതിയുണ്ട്. 13 മുതൽ 5 കോടി വർഷങ്ങൾക്ക് മുമ്പ് ഗോണ്ട്വന പിളർന്ന്
ഭൂഖണ്ഡങ്ങൾ രൂപപ്പെട്ട കാലത്ത് തോഡർ എന്നല്ല, ആധിനിക മനുഷ്യർ പോലും ഭൂമുഖത്ത്
ഇല്ലായിരുന്നു എന്നതാണ് ആ വസ്തുത. മനുഷ്യരുടെയും, ഇന്ന് ജീവിച്ചിരിക്കുന്ന ഇതര
പൈമേറ്റ് വർഗങ്ങളുടെയും പൊതുപൂർവ്വികരായിരുന്ന കുഞ്ഞു പ്രൈമേറ്റുകൾ
മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളു എന്നതിന് ഫോസിൽ രേഖകൾ ഉണ്ട്. അതുകൊണ്ടുതന്നെ
ഗ്രീസിൽ നിന്ന് പിളർന്നുവന്ന് ഇന്ത്യാഭൂഖണ്ഡത്തോട് ചേർന്ന ഭാഗത്തുള്ളവരാണ് തോഡർ
എന്നത് ഒരു മികച്ച കെട്ടുകഥതന്നെയാണ്.</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഇനി നമുക്ക് തോഡർ,
ഗ്രീക്കുകാരുമായി ഏതെങ്കിലും വിധത്തിൽ നരവംശശാസ്തപരമായി ബന്ധപ്പെടുന്നുണ്ടോ എന്ന്
പരിശോധിക്കാം.<span style="mso-spacerun: yes;"> </span>ഹോമോസാപ്പിയൻസ് സാപ്പിയൻസ്
എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആധുനിക മനുഷ്യരെ ഭൂമിശാസ്ത്രപരമായി
നരവംശശാസ്ത്രജ്ഞർ മുഖ്യമായി 5 മുഖ്യ വർണങ്ങളായാണ് തിരിച്ചിരിക്കുന്നത്. കാപ്പോയ്ഡ്
അഥവാ ഖോയ്സാനിഡ് മുഖ്യവർണം (തെക്കേ അമേരിക്ക), നീഗ്രോയ്ഡ് അഥവാ കോംഗോയിഡ്
മുഖ്യവർണം (സബ് സഹാറൻ ആഫ്രിക്ക), കോക്കസോയ്ഡ് അഥവാ യൂറോപ്യൻ മുഖ്യവർണം, ആസ്ട്രലോയ്ഡ്
മുഖ്യവർണം, മംഗോളിയിഡ് മുഖ്യവർണം എന്നിവയാണവ. ഇതിൽ ഗ്രീക്കുകാർ മുഖ്യമായും
കോക്കസോയ്ഡ് വർണത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തെക്കെ ഇന്ത്യയിലെ ഗോത്രവർഗ
വിഭാഗങ്ങൾ ആസ്ട്രലോയ്ഡ് മുഖ്യവർണത്തിലാണ് ഉൾപ്പെടുക. ഇതിൽ നിന്ന് വ്യത്യസ്തമായി
തോഡർ വിഭാഗം ഗ്രീക്കുകാരുമായി എന്തെങ്കിലും വിധത്തിൽ സാമ്യം പുലർത്തുന്നുവെങ്കിൽ
അതിന് മനുഷ്യർ നടത്തിയ കുടിയേറ്റങ്ങളുമായി എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടോ എന്ന്
അന്വേഷിക്കുകയാകും ഉചിതം. മറിച്ച് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന ഭൂഖണ്ഡ
രൂപീകരണ സിദ്ധാന്തങ്ങളുമായി അതിനെ കൂട്ടിക്കെട്ടുന്നത് വൻ അബദ്ധമായിരിക്കും.
മനുഷ്യർ ഭൂമുഖത്ത് വ്യാപകമായി വ്യാപിക്കാൻ തുടങ്ങിയിട്ട് ഏതാനും
പതിനായിരക്കണക്കിന് വർഷങ്ങളേ ആയിട്ടുള്ളു എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ.
മാത്രമല്ല, ആധുനിക മനുഷ്യൻ ഭൂമുഖത്ത് പരിണമിച്ച് രൂപപ്പെട്ടിട്ട് രണ്ട് ലക്ഷത്തിലധികം വർഷങ്ങൾ
ആയിട്ടില്ല എന്നും.</span></div>
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjm0QCUiH0yOSF1ezgWotwaexswHAOMjHwCFq6i6d0DKKvtcCJONkAkc2vRH01atM1zaOYqo9fF09zzRv7Y_WlzhzubrLujGDOYNnwCkQTa1hgiJ4yE3HiWlkedjgJeH0RTl2S7x4fpiM/s1600/thodar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="256" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjm0QCUiH0yOSF1ezgWotwaexswHAOMjHwCFq6i6d0DKKvtcCJONkAkc2vRH01atM1zaOYqo9fF09zzRv7Y_WlzhzubrLujGDOYNnwCkQTa1hgiJ4yE3HiWlkedjgJeH0RTl2S7x4fpiM/s640/thodar.jpg" width="640" /></a></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<br /></div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com3tag:blogger.com,1999:blog-1090231832120371014.post-64242757439290061622012-12-25T10:48:00.001+05:302012-12-25T10:50:08.454+05:30സ്ത്രീകള്‍ക്കെതിരായ ക്രൂരതകള്‍- ആര് വി ജി മേനോന്<div dir="ltr" style="text-align: left;" trbidi="on">
<div>
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരു ദിവസത്തെ പത്രം പോലും പുറത്തിറങ്ങാറില്ല എന്ന് തോന്നുന്നു. ദില്ലിയിലെ കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയ്ക്കു പിന്നാലെ തന്നെ പിന്നെയും കൂട്ടത്തോടെ അത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ബംഗളൂരുകാര്‍ പറയുന്നത് അവിടത്തെ കാര്യം ദില്ലിയിലെക്കാളും കഷ്ടമാണെന്നാണ്. ഐ ടി കമ്പനികളിലും മറ്റുമായി ധാരാളം പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്ന ആ നഗരത്തില്‍ അസമയത്ത് യാത്ര ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷം അവഗണിക്കാനാവില്ല. എന്നാലിത് വന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രശ്നവുമല്ല. ബിഹാറില്‍ എട്ടുവയസ്സായ ഒരു പിഞ്ചു ബാലികയെ ബലാല്‍സംഗം ചെയ്തിട്ട് കൊന്നുകളഞ്ഞു എന്ന് മറ്റൊരു വാര്‍ത്ത!. സിലിഗുരിയില്‍ ഒരു സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്തിട്ട് ചുട്ടുകൊന്നു. ഒഡീഷ്യയില്‍ ഒരു 19 വയസുകാരിയെയും 21 വയസുകാരിയെയും കൂട്ട ബലാല്‍സംഗത്തിനിരയാക്കി. വന്‍ നഗരങ്ങളില്‍ മാത്രമല്ല ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ് എന്നാണല്ലോ ഇത് കാണിക്കുന്നത്. അവിടങ്ങളില്‍ ഇരകള്‍ പലപ്പോഴും ദളിതരും സമൂഹത്തിലെ മറ്റു പീഡിത വിഭാഗങ്ങളില്‍ പെട്ടവരും ആയിരിക്കും എന്ന് മാത്രം. ദില്ലി ദേശീയ തലസ്ഥാനം ആകയാലും ഇലക്ട്രോണിക് മാധ്യമങ്ങളുടെ കണ്മുന്നില് നടന്ന സംഭവം ആകയാലും ഇരയായ പെണ്‍കുട്ടി അഭ്യസ്തവിദ്യയും പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ഥിനിയും ആകയാലും ആയിരിക്കാം ആ സംഭവത്തിനു പതിവില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം കിട്ടിയത്. അതുകൊണ്ടുതന്നെയായിരിക്കാം അസാധാരണമായ ശുഷ്കാന്തിയോടെ പ്രതികളെ പിടിക്കാന്‍ ദില്ലി പൊലീസ് തുനിഞ്ഞതും. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ഉള്‍പ്പെടെയുള്ള വി ഐ പി കള്‍ പ്രത്യേക താത്പര്യം എടുക്കുന്ന സ്ഥിതിക്ക് അതിവേഗ കേസുവിചാരണയും തക്കതായ ശിക്ഷയും ഉണ്ടാകും എന്നും പ്രതീക്ഷിക്കാം. പക്ഷെ, ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബാലാത്സംഗകേസുകളില് 12 ശതമാനം മാത്രമേ ശിക്ഷയില്‍ അവസാനിക്കാറുള്ളൂ എന്ന് മറ്റൊരു വാര്‍ത്തയില്‍ പറയുന്നു. പലപ്പോഴും ഇത്തരം കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലാ എന്നതും കൂടി ഓര്‍ക്കുമ്പോള്‍ യഥാര്‍ഥ ചിത്രം എത്രമേല്‍ ബീഭത്സം ആണെന്ന് ബോധ്യമാകും. </div>
<div>
ദില്ലി പ്രക്ഷോഭത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം 'ഞങ്ങള്‍ക്ക് നീതി കിട്ടണം' എന്നതായിരുന്നെങ്കിലും ഒരു പ്രധാന ഡിമാണ്ട് ആയി പല മാധ്യമങ്ങളും പ്രധാന ആവശ്യമായി അവതരിപ്പിച്ചിരിക്കുന്നത് ബലാല്‍സംഗക്കുറ്റത്തിനു വധശിക്ഷ നല്‍കണം എന്നതാണ്. ഇത് അനുവദിക്കാന്‍ നിയമനിര്‍മാതാക്കള്‍ക്ക് മടിയൊന്നും ഉണ്ടാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിവിധ ദേശീയ കക്ഷികള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ പലരും (17 ലോക സഭക്കാരും 34 എം എല്‍ എ പദമോഹികളും) ബലാല്‍സംഗക്കേസുകള്‍ നേരിടുന്നവരായിരുന്നു എന്ന റിപ്പോര്‍ട്ട് നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം! ബഹുജനരോഷം തല്ക്കാലം ശമിപ്പിക്കാന്‍ വധശിക്ഷ നിര്‍ബന്ധിതം ആക്കുന്ന നിയമനിര്‍മാണം ഉതകിയേക്കാം. വെറും ദേഹോപദ്രവം ഏല്പ്പിച്ചവനെതിരെ കൊലക്കുറ്റത്തിനു കേസ് ചാര്‍ജ് ചെയ്ത് കൈയ്യടി നേടുന്നവരാണ് പലപ്പോഴും ഭരണാധികാരികള്‍. അങ്ങനെ ചെയ്താല്‍, അതുകൊണ്ട് തന്നെ ചിലപ്പോള്‍ കേസ് തള്ളിപ്പോയേക്കാം എന്നത് അവര്‍ക്കൊരു പ്രശ്നമല്ല. അതുപോലെ, ബലാല് സംഗക്കുറ്റത്തിന് വധശിക്ഷ നിര്‍ബന്ധമാക്കിയാല്‍ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും എന്നത് അവര്‍ ആലോചിക്കുന്നുണ്ടാവില്ല. പല സ്ത്രീസംഘടനകളും ഭയപ്പെടുന്നത് അത് ബലാല്‍സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടം വരുത്തുമെന്നാണ്. ബലാല്‍സംഗക്കേസുകളില്‍ പ്രധാന സാക്ഷി അതിനു ഇരയാകുന്ന സ്ത്രീ ആയിരിക്കുമല്ലോ. അപ്പോള്‍ ആ സാക്ഷിയെക്കൂടി കൊന്നു തെളിവ് നശിപ്പിക്കാനല്ലേ പ്രതികള്‍ ശ്രമിക്കുക? ബലാല്‍സംഗത്തിന് പിടിച്ചാല്‍ തന്നെ വധശിക്ഷ ഉറപ്പ്. ഇരയെ കൊല്ലുന്നതുകൊണ്ട് ശിക്ഷയുടെ കാഠിന്യം കൂടാന്‍ പോകുന്നില്ല എന്നത് കൊല്ലാനുള്ള പ്രേരണ ആവില്ലേ? ബലാല്സംഗക്കുറ്റത്തിനുള്ള ശിക്ഷ കഠിനം ആയിരിക്കണം എന്നുള്ളതില്‍ സംശയമില്ല. അതിനായി നിര്‍ബന്ധിത വരിയുടക്കല്, ജീവപര്യന്തം തടവ് മുതലായ മറ്റു ശിക്ഷകള്‍ പരിഗണിക്കാവുന്നതാണ്. </div>
<div>
പക്ഷെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുന്നതല്ലേ അതിനേക്കാള്‍ പ്രധാനം. അതിനെന്താണ് ചെയ്യാന്‍ കഴിയുക? ബലാല്‍സംഗമോ മാനഭംഗശ്രമമോ ഉണ്ടായാല്‍ ഉടനെ കേള്‍ക്കുന്ന ഒരു ആക്ഷേപം അത് പെണ്‍കുട്ടിയുടെ കുറ്റം കൊണ്ട്, അല്ലെങ്കില്‍ ശ്രദ്ധക്കുറവുകൊണ്ട്, പറ്റിയതാണ് എന്നതായിരിക്കും. പ്രകോപനകരമായ വസ്ത്രധാരണം, അല്ലെങ്കില്‍ എന്തിനു അസമയത്ത് അവിടെ പോയി? കൂടെ ആണ് തുണ ഉറപ്പാക്കാമായിരുന്നില്ലെ? അങ്ങനെ പോകും ആക്ഷേപങ്ങള്‍. ദില്ലിയിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഇത്തരം ആക്ഷേപത്തിനൊന്നും പഴുതില്ല എന്നത് അതിന്റെ സവിശേഷത ആണ്. എങ്കിലും, ഇരയെ പഴിക്കുക എന്ന ഈ രീതി വളരെ പഴയതാണ്. കാര്‍ മോഷണം പോയാലും പേഴ്സ് പോക്കറ്റടിച്ചാലും 'നിങ്ങള്‍ എന്തുകൊണ്ട് സൂക്ഷിച്ചില്ലാ' എന്ന് നമ്മെ കുറ്റം പറയുന്നവരാണ് പലരും. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ആകുമ്പോള്‍ അതിനു മറ്റു പല മാനങ്ങളും വരുന്നു എന്നുമാത്രം. ആധുനിക സ്ത്രീ, പരമ്പരാഗതമായി അവള്‍ക്കു കല്‍പ്പിച്ചിട്ടുള്ള സ്ഥാനത്തു 'അടങ്ങിയൊതുങ്ങി' കഴിയുന്നില്ല എന്നതിലെ അസഹിഷ്ണുതയാണ് പലപ്പോഴും ഇത്തരം ആക്ഷേപങ്ങളിലൂടെ പുറത്തു ചാടുന്നത്. ഇവരുടെയൊക്കെ മാതൃക തങ്ങളുടെ വീട്ടിലെ സ്ത്രീകളും പിന്തുടര്ന്നാലോ എന്ന ഭയവും ആകാം. പുരുഷന്മാര്ക്കു കുത്തക ഉണ്ടായിരുന്ന മേഖലകളില്‍ തങ്ങള്‍ക്കു നഷ്ടപ്പെടുന്ന മേല്ക്കൈയെപ്പറ്റിയുള്ള ഭീതിയും അവരെ പ്രകോപിപ്പിക്കുന്നുണ്ടാവാം. ഇതൊക്കെ ചില വ്യക്തികളുടെ കാര്യത്തില്‍ ശരിയാവാമെങ്കിലും ഒരിക്കലും അതൊന്നും ഭരണകൂടത്തിന്റെ മനോഭാവത്തിലോ നടപടികളിലോ പ്രതിഫലിക്കാന്‍ പാടില്ലാത്തതാണ്. നിയമത്തിന്റെ കണ്ണില്‍, പുരുഷന്മാര്ക്കുള്ള സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണ്. അത് ഉറപ്പു വരുത്തുക എന്നത് ഭരണകൂടത്തിന്റെ ചുമതല ആണ്. അതില്‍ വീഴ്ചവന്നാല്‍ അത് ഭരണ പരാജയമല്ലാതെ മറ്റൊന്നുമല്ല. പക്ഷെ, നിയമത്തിന്റെ ഈ കാഴ്ചപ്പാട് സമൂഹത്തിന്റെ കാഴ്ചപ്പാട് ആയി മാറിയിട്ടില്ല എന്നതാണ് നമ്മുടെ പ്രശ്നം. അത് നമ്മുടെ സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിലെ പോരായ്മ ആണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്. </div>
<div>
സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതയും അക്രമങ്ങളും വന്‍നഗരങ്ങളില്‍ ഒതുങ്ങുന്നില്ല എന്നത് ഉത്കണ്ഠ ഉളവാക്കുന്ന മറ്റൊരു സംഗതിയാണ്. നഗരവത്കരണത്തിന്റെ ഭാഗമായ അദൃശ്യതയും അന്യവത്കരണവും ചിലപ്പോള്‍ സാധാരണഗതിയില്‍ ഒരുവന് ചെയ്യാന്‍ മടിക്കുന്ന ക്രൂരതകളിലേക്ക് അവനെ നയിച്ചേക്കാം. 'എന്നെ ആരും അറിയില്ല, എന്തെങ്കിലും കുറ്റം ചെയ്താലും പിടിക്കപ്പെടില്ല, ആള്‍ക്കൂട്ടത്തില്‍ മറയാം' എന്നൊക്കെയുള്ള ചിന്തകളാകാം അതിനുള്ള ധൈര്യം നല്‍കുന്നത്. എന്നാല്‍ ബിഹാറിലും ഒഡീഷയിലും ഉള്ള ഗ്രാമങ്ങളില്‍ പോലും ഇത്തരം ക്രൂരതകള്‍ പതിവാകുന്നു എന്നത് പ്രശ്നം നമ്മുടെ സമൂഹത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. പലപ്പോഴും അത് ജാതീയമായ വിവേചനത്തിന്റെയും പീഡനത്തിന്റെയും തുടര്‍ച്ചയാകാം. ആക്രമകാരികളും അധിനിവേശ ശക്തികളും സ്ത്രീകളെ മാനഭംഗപ്പെടുത്തികൊണ്ടാണല്ലോ അവരുടെ മേധാവിത്തം പലപ്പോഴും അടിച്ചേല്‍പ്പിക്കുന്നത്. അവിടെ ലക്ഷ്യം കാമപൂരണം എന്നതിനേക്കാള്‍ അധികാരമദം പ്രയോഗിക്കല്‍ ആണ്. എവിടെയും ഇരകളാകുന്നത് സ്ത്രീകള്‍ തന്നെ! </div>
<div>
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈകാരികമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അധികാരികളെക്കൊണ്ട് ഉടന്‍ നടപടികള്‍ എടുപ്പിക്കുന്നതിനു അത് സഹായിച്ചേക്കാം. കുറച്ചുകൂടെ കര്‍ശനമായ പൊലീസിങ്ങിലേക്ക് അത് നയിച്ചേക്കാം. അത് നല്ലത് തന്നെ. എന്നാല്‍ അടിസ്ഥാനപരമായ പ്രശ്നം പരിഹരിക്കുന്നതിന് അത് മതിയാവില്ല. ചിലപ്പോള്‍ വധശിക്ഷയ്ക്കുള്ള ആഹ്വാനം പോലെ തെറ്റായ ദിശയിലേക്കു അത് തിരിച്ചുവിടപ്പെടാനും വഴിയുണ്ട്. ഏതെങ്കിലും ഭരണാധികാരിയുടെ മേല്‍ കുറ്റം ചാര്‍ത്തി കസേര തെറിപ്പിക്കുന്നതുകൊണ്ടും പ്രശ്നം തീരാന്‍ പോകുന്നില്ല. തന്നെയുമല്ല, ഇത്തരം നീക്കുപോക്കുകള്‍ യഥാര്‍ഥ കാരണം കണ്ടുപിടിച്ചു ഈ ദുസ്ഥിതിയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനു തടസം ആകുകയും ചെയ്യും. </div>
<div>
ദില്ലി സംഭവത്തിന്റെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു പല അക്രമ സംഭവങ്ങളുടെയും ഒരു പ്രത്യേകത അതിലെ അതിരുകടന്ന, വിശദീകരിക്കാനാവാത്ത, ക്രൂരതയാണ്. അതിനെ ബലാല്‍സംഗം എന്നവാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത് ശരിയാവില്ല. അതിനെ മൃഗീയം എന്ന് വിശേഷിപ്പിച്ചാല്‍ അത് മൃഗങ്ങളോടുള്ള അനീതി ആയിരിക്കും. അത് മറ്റെന്തൊക്കെയോ മനോവൈകൃതങ്ങളുടെ ബഹിസ്ഫുരണം ആയിരിക്കണം. എന്തുകൊണ്ട് ഇത്തരം മനോവ്യാപാരങ്ങള്‍ സമൂഹത്തില്‍ വളരുന്നു എന്നത് പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും പെരുമാറ്റച്ചട്ടങ്ങളും ആണോ കാരണം? സ്ത്രീകളെ 'ചരക്ക്' ആയി ചിത്രീകരിക്കുന്ന മാധ്യമങ്ങളും സാഹിത്യവും ആണോ പ്രശ്നം? അതോ, സ്വതന്ത്രമായ, ഉത്തരവാദത്തൊടെയുള്ള, ആണ് പെണ് ഇടപെടലുകള്‍ക്ക് കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവസരം കിട്ടാത്തതാണോ കാരണം? എങ്കില്‍ സ്കൂളുകളിലും കോളജുകളിലും പണി സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ഏതു തരത്തിലുള്ള ഇടപെടലുകളാണ് പ്രോത്സാഹിപ്പിക്കേണ്ടത്? അതിനു പാകമായ തരത്തില്‍ എങ്ങനെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിയെടുക്കാം? ഇതൊക്കെ ഗഹനമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും വിഷയമാകേണ്ടതുണ്ട്. വാസ്തവത്തില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം നമ്മെ സഹായിക്കേണ്ടത് സമൂഹം നേരിടുന്ന ഇത്തരം ഗഹനമായ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആവശ്യമായ അറിവുകളും പഠനങ്ങളും ലഭ്യമാക്കുന്നതിനാണ്. അല്ലാതെ കുറെപ്പേര്‍ക്ക് ഉന്നതമായ പദവികളും ജീവിത സൗകര്യങ്ങളും നല്കി അവരെ ആദരിക്കുന്നതിനല്ല. സമൂഹത്തിന്റെ ജീവത് പ്രശ്നങ്ങളെ നേരിടുന്നതിനു അറിവ് ആവശ്യമുണ്ടെന്നും അത് പഠനങ്ങളിലും ഗവേഷണങ്ങളിലും കൂടി നിര്മിക്കപ്പെടെണ്ടതാണ് എന്നും അതിനാണ് ഉന്നത വിദ്യാഭ്യാസം നമ്മെ സഹായിക്കേണ്ടത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.<br />
<br />
(കടപ്പാട്: ജനയുഗം ദിനപത്രം- 25-12-2012) </div>
</div>
സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com2tag:blogger.com,1999:blog-1090231832120371014.post-38878232202028791152011-12-23T20:39:00.001+05:302011-12-23T20:41:00.409+05:30വി ടിയെ ഓർക്കുമ്പോൾ..<div dir="ltr" style="text-align: left;" trbidi="on"><br />
<b><span class="Apple-style-span" style="color: red;">(ലേഖകന്‍: സി . എ കൃഷ്ണന്.)</span></b><br />
<br />
കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തിൽ താരത്തിളക്കം മാഞ്ഞുപോകാത്ത മൂ ഭട്ടതിരിമാരുണ്ട്. ഒന്ന്, വി. ടി. ഭട്ടതിരിപ്പാട് എന്ന വി. ടി, രണ്ട് എം. ആർ. ഭട്ടതിരിപ്പാട് എന്ന എം. ആർ. ബി., മൂന്ന് എം. പി. ഭട്ടതിരിപ്പാട് എന്ന് പ്രേംജി. ഇവരാ ആ ഭട്ടതിരിമാർ.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="http://mlwiki.in/mlwikicd/content/wikiimages/7337.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="320" src="http://mlwiki.in/mlwikicd/content/wikiimages/7337.jpg" width="256" /></a></td></tr>
<tr><td class="tr-caption" style="text-align: center;">വി. ടി. ഭട്ടതിരിപ്പാട്.</td></tr>
</tbody></table>നമ്പൂതിരി സമുദായത്തിൽ വിപ്ലവം സൃഷ്ടിക്കപ്പെടുന്നതും അവരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതും വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാടിലൂടെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ-മധ്യദശകങ്ങളിലായിരുന്നു അതിന്റെ കാഹളം മുഴങ്ങിയത്.<br />
<br />
1896-ൽ അങ്കമാലി കിടങ്ങലൂരിലായിരുന്നു രാമൻ ഭട്ടതിരി എന്ന വി. ടിയുടെ ജനനം. പിൽകാലത്ത് മേഴത്തൂരിൽ ജീവിച്ചുകൊണ്ടാണ് അദ്ദേഹം വിധവാവിവാഹത്തിനും മിശ്രവിവാഹത്തിനും നേതൃത്വം ഏറ്റെടുത്തുകൊണ്ട് സമൂഹ്യപരിഷ്കരണത്തിലെ വിപ്ലവനക്ഷത്രമായത്. ശാന്തിക്കാരനായാണ് വി.ടി ജീവിതം ആരംഭിക്കുന്നത്. പിന്നീട് അതിനോട് വിടപറഞ്ഞ് തൃശൂരിൽ മംഗളോദയത്തിൽ പ്രൂഫ്റീഡറായി ചേർന്നു. അവിടെ നിന്നാണ് മുഴുവൻ സമയ പൊതുജീവിതത്തിലേക്ക് എടുത്തു ചാടുന്നത്. 1982-ൽ വി. ടി. അന്തരിച്ചു.<br />
<div><br />
</div><div><div>1929-ൽ പുറത്തുവന്ന വി. ടി. യുടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമാണ് മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിൽ നിന്നും അന്തർജനങ്ങൾക്കു പുറത്തുകടക്കാൻ പ്രേരണയായത്. അത് അന്തർജനസമാജം എന്ന വനിതാസംഘടനക്കുതന്നെ വിത്തുപാകി. ചെറുപ്പക്കാരായ നമ്പൂതിരി സ്ത്രീകൾ അവരുടെ വേഷം പരിഷ്കരിച്ചു. കാതു മുറിച്ച് കമ്മലിട്ടു. തുണി ഒക്കുവെച്ചുടുക്കുന്ന രീതി മാറ്റി. മുണ്ട് ചുറ്റാൻ തുടങ്ങി. ബ്ലൗസിട്ടു. വി. ടി.യുടെ രസികസദനമായിരുന്നു ഇതിനെല്ലാം ആസ്ഥാനമായത്. പാർവ്വതി നെന്മിനിമംഗലം, ആര്യ പള്ളം, പാർവ്വതി നിലയങ്ങോട്ട് തുടങ്ങിയവരായിരുന്നു അന്നത്തെ വനിതാനേതാക്കൾ യാഥാസ്ഥികർ അന്ന് അവരെ നോക്കി തോന്ന്യാസികൾ എന്ന് അട്ടഹസിച്ചു!</div><div><br />
</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifWvN2CoGgXt99ixFySAszgmPMt0yOCDUVdFIPsx0jR-RB0y9B6Yx5RRFeYF3FsdG9te6xms4FfoxTd3ORhJF5Ogac0-KumgzsNhs9zOgl4Jv7-mCnfKZkGKC7g7-5CG3A27xkaJIkhwN6/s320/Ekalochanam+by+Premji.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifWvN2CoGgXt99ixFySAszgmPMt0yOCDUVdFIPsx0jR-RB0y9B6Yx5RRFeYF3FsdG9te6xms4FfoxTd3ORhJF5Ogac0-KumgzsNhs9zOgl4Jv7-mCnfKZkGKC7g7-5CG3A27xkaJIkhwN6/s320/Ekalochanam+by+Premji.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഭരത് പ്രേംജി</td></tr>
</tbody></table><div>നമ്പൂതിരി പരിഷ്കരണപ്രസ്ഥാനം ശക്തമാക്കാനായി 1931-ൽ ഏപ്രിൽ 6 ന് വി. ടി. യുടെ നേതൃത്വത്തിൽ തൃശൂരിൽ നിന്നൊരു യാത്ര നടത്തി. യാചനയാത്ര! ഒരോ നമ്പൂതിരി ഇല്ലത്തും ചെന്ന് ബോധവല്‍ക്കരണം നടത്തി സമുദായോദ്ധാരണത്തിന് സംഭാവന ശേഖരിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 38 ദിനം നീണ്ട യാത്ര പിൽക്കാലത്ത് നമ്പൂതിരി യാഥാസ്ഥികത്വത്തെ ചുട്ടെരിക്കാൻ പര്യാപ്തമായി.</div><div><br />
</div><div> അന്ന് വി. ടി നമ്പൂതിരി യുവജന സംഘം സെക്രട്ടറിയായിരുന്നു. ആശയപ്രചരണത്തിനായി അവർ ആയുധമാക്കിയത് ‘ഉണ്ണി നമ്പൂതിരി’ എന്ന സ്വന്തം പത്രമായിരുന്നു.</div><div><br />
</div><div>1935-ലാണ് വിധവാവിവാഹത്തിലേക്ക് ഇവർ എടുത്തുചാടുന്നത്. വന്നേരി മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാടിന് വി. ടി. സ്വന്തം വസതിയിൽ വെച്ച് സ്വന്തം ഭാര്യാസഹോദരിയും വിധവയുമായ 16 കാരി ഉമയെ വിവാഹം ചെയ്തുകൊടുത്തു. എല്ലാ ആചാരങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു അന്നാ വിവാഹം നടന്നത്. സമുദായവും സവർണാധിപത്യവും ഒന്നാകെ അതിനുനേരെ കണ്ണുരുട്ടി അട്ടഹസിച്ചു. പിന്നീട് വിധവാ വിവാഹത്തിൽ പങ്കുകൊണ്ട നൂറിലധികം വരുന്ന നമ്പൂതിരിമാരെ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞ് അവരെ സർക്കാർ വക ക്ഷേത്രങ്ങളിലോ ക്ഷേത്രക്കുളങ്ങളിലോ പ്രവേശിച്ചുകൂടെന്നു വിലക്കി കൊച്ചി മഹാരാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി.</div><div><br />
</div><div>മംഗളോദയത്തിൽ വി. ടി.യുടെ അസിസ്റ്റന്റായി തൊഴിലും പൊതുജീവിതവും ആരംഭിച്ച പ്രേംജി എന്ന പാമേശ്വരൻ ഭട്ടതിരിപ്പാടും പിൽകാലത്ത്, സഹോദാനായ എം ആർ ബിയുടെ പാത പിന്തുടർന്നു. 1948 ആഗസ്തിലായിരുന്നു പ്രേംജിയുടെ വിധവാ വിവാഹം നടന്നത്. പ്രേംജിയിലെ മഹത്വം നിറഞ്ഞ മനുഷ്യനെ മാത്രമല്ല അദ്ദേഹത്തിലെ അഭിനയ ചക്രവർത്തിയെ കണ്ടെത്തിയതും വി. ടി. തന്നെയായിരുന്നു.</div><div><br />
</div><div>ശ്രീനാരായണഗുരുവിനുശേഷം കേരള സമൂഹത്തെയാകെ സമുദ്ധരിച്ച സാമൂഹ്യനവോദ്ധാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു വി.ടി. ആ ഓർമ്മകൾക്ക് അതാവശ്യപ്പെടുന്ന പരിഗണന നല്കാൻ ഇന്നാടിനും പിൽതലമുറകൾക്കും കഴിഞ്ഞുവോ എന്ന ചോദ്യം മനസ്സാക്ഷിയുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതായി അവശേഷിക്കുന്നു. </div><div><br />
</div><div><b><span class="Apple-style-span" style="color: red;"> (കടപ്പാട്: ഹിന്ദുവിശ്വ മാഗസിന് 2011 ഡിസംബര്‍- 2012 ജനുവരി.)</span></b></div></div><div><br />
</div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com11tag:blogger.com,1999:blog-1090231832120371014.post-30827558348548109912011-11-27T17:30:00.000+05:302011-11-27T17:30:16.494+05:30കേരള യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="http://a5.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/388847_2646013438519_1501146715_32740955_162391211_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="480" src="http://a5.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/388847_2646013438519_1501146715_32740955_162391211_n.jpg" width="640" /></a></div><br />
</div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com2tag:blogger.com,1999:blog-1090231832120371014.post-32850221423430714632011-11-21T21:20:00.002+05:302011-11-21T21:25:04.513+05:30യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം<div dir="ltr" style="text-align: left;" trbidi="on">കേരളത്തിലെ യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം 20-11-2011 ഞായറാഴ്ച തൃശൂരിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള, യുക്തിവാദം, നാസ്തികത, ഹ്യൂമനിസം, ശാസ്ത്രപ്രചരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തകരാണ് ഇവിടെ ഒത്തുചേർന്നത്. 2006 മുതൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന "സയൻസ് ട്രസ്റ്റും" അടുത്തുതന്നെ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന "യുക്തിയുഗം" മാസികയും ആണ് പരിപാടിയുടെ സംഘാടകർ. ജാതിമതപരമായ അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിർക്കുന്നതോടൊപ്പംതന്നെ തുല്യപ്രാധാന്യമർഹിക്കുന്നതാണ് ജീവിതത്തിന്റെ സമസ്തമേഖലകളെയും ശാസ്ത്രീയചിന്താരീതിലൂടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന സുപ്രധാനമായ അഭിപ്രായമാണ് ഈ കൂട്ടായ്മ പങ്കുവെച്ചത്. ശാസ്ത്രത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റം പറയുന്നത് ശാസ്ത്രജ്ഞാനമുള്ളവര്‍വരെ ഒരു ഫാഷനായി കൊണ്ടു നടക്കുന്നു. ശാസ്ത്രജ്ഞന്മാർ വരെ ജ്യോതിഷത്തിലും മറ്റ് അന്ധവിശ്വാസങ്ങളിലും മുഴുകിക്കഴിയുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഈ സമൂഹത്തിൽ ശാസ്ത്രമനോഭാവം വളർത്തുന്ന പ്രവർത്തനത്തിലേർപ്പെടുന്നതിനുപകരം ശാസ്ത്രത്തിന്റെ ചെറിയ ന്യൂനതകളെ പർവ്വതീകരിച്ചുകാണിക്കാനും ശാസ്ത്രനേട്ടങ്ങളെ ഇടിച്ചുതാഴ്താനും ശ്രമം നടക്കുന്നു. കേരളത്തിൽ പ്രകൃതിവാദം പ്രചരിപ്പിക്കുന്നവർ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഇത് ചെയ്യുന്നത്. യുക്തിവാദികൾ മുതൽ ഉയർന്ന ഡോക്റ്റർമാർ വരെ പ്രകൃതിവാദത്തിനടിമപ്പെടുന്ന കാഴ്ച ലജ്ജാവഹമാണ്.<br />
<br />
ഈ ഒത്തുചേരൽ ഏതെങ്കിലും പ്രസ്ഥാനത്തിനോ എതിരോ ബദലോ അല്ലെന്നും ശാസ്ത്രപ്രചരണവും ജനങ്ങളിൽ ശാസ്ത്രീയമനോഭാവം വളർത്തലും മാത്രമാണ് യുക്തിയുഗം മാസികയുടെ ലക്ഷ്യമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച 'യുക്തിയുഗം' മാനേജിങ്ങ് ഡയരക്റ്റർ കൂടിയായ ഇ എ ജബ്ബാർ ഊന്നിപ്പറഞ്ഞു.<br />
<br />
'ഇന്റർനാഷനൽ ഹ്യൂമനിസ്റ്റ് & എത്തിക്കൽ യൂണിയ'ന്റെ ഡയരക്റ്റർ ആയ ശ്രീ. ബാബു ഗൊഗിനേനിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ജ്യോതിഷപരമായ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞരോ പത്രമാധ്യമങ്ങളോ തയ്യാറാകാത്തതിനെ അദ്ദേഹം തന്റെ ഉദ്ഘാടപ്രസംഗത്തിലുടനീളം നിശിതമായി വിമർശിച്ചു. ഗ്രഹണസമയത്ത് ഗർഭിണികളായ ഹിന്ദുസ്ത്രീകളെ തെരഞ്ഞുപിടിച്ച് ബധിക്കുന്ന ഒരു വികിരണവും സൂര്യനിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പേരിന്റെ ഇംഗ്ലീഷിലുള്ള സ്പെല്ലിങ്ങ് മാറ്റി ഗ്രഹദോഷം മറികടക്കാനെന്ന അപഹാസ്യമായ അന്ധവിശ്വാസമാണ് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ ഭരിക്കുന്നത്.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjXRgkp8KUIoi0CY0PkR6NgXCaXyLUPlMJxzuxzvu295DRVjfn13vEAf3EHS1JihyLfYCsiw8Ioc2cduAJUGm47tVbca2_3iBBDASsmgBLPDm9hPxgdlzbahFjqS0tbO2oxTceBoX5GTE/s1600/yukthiyugom.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjXRgkp8KUIoi0CY0PkR6NgXCaXyLUPlMJxzuxzvu295DRVjfn13vEAf3EHS1JihyLfYCsiw8Ioc2cduAJUGm47tVbca2_3iBBDASsmgBLPDm9hPxgdlzbahFjqS0tbO2oxTceBoX5GTE/s320/yukthiyugom.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><br />
<div class="MsoNormal">Inauguration: Babu Gogineni ( International Director, </div><div class="MsoNormal">International Humanist& Ethical <st1:place w:st="on">Union</st1:place>)</div></td></tr>
</tbody></table><br />
തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയും രൂപീകരിക്കാതിരിക്കാൻ വേണ്ടിയും ഒരേ സമയം യാഗം നടത്തിയകാര്യം അദ്ദേഹം അനുസ്മരിച്ചു. ശത്രുസംഹാര ഹോമങ്ങളും നരബലികളും കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന മൂഢവിശ്വാസങ്ങളിൽ മുഴുകിയ സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റിയാൽ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ചില ദേശീയ ചാനലുകള്‍ ന്യൂസ് ചാനലുകളിൽ ജ്യോതിഷപരിപാടികൾ തുടർന്ന് പ്രക്ഷേപണം ചെയ്യില്ലെന്നെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഹോമിയോപ്പതി ശാസ്ത്രഭാഷ സംസാരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്. വ്യാജ വൈദ്യ സംബ്രദായങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദിനം പ്രതി പുത്തരറിവുകൽ ആർജിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രചുരപ്രചാരത്തിലൂടെ മാത്രമേ ഇതിനെയൊക്കെ മറികടക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.<br />
<div></div><br />
തുടർന്ന് സംസാരിച്ച ഡോ. അഗസ്റ്റസ് മോറിസ് യുക്തിവാദികൾ പോലും ഹോമിയോപ്പതിയെക്കുറിച്ചും പ്രകൃതിചികിൽസയെക്കുറിച്ചും വികാരപരമായി സംസാരിക്കുന്നതിനെ അപലപിച്ചു. സ്വയം മരുന്ന് പരീക്ഷിച്ചപ്പോൾ ഉണ്ടായ അലർജിയെ സാമാന്യവല്‍ക്കരിച്ച് സാമുവൽ ഹാനിമാൻ ഉണ്ടാക്കിയ സിദ്ധാന്തമാണ് ഹോമിയോപ്പതിയെന്നും അത് രസതന്ത്രത്തിന്റെ സാമാന്യനിയമത്തിനുപോലും എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസകാലത്ത് പള്ളിയിലെ ആൾത്താരപാട്ടുകാരനായ ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന താൻ നിരന്തരമായ വായനയിലൂടെയാണ് വിശ്വാസത്തിന്റെ അന്ധതകളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു.<br />
<br />
തുടർന്ന് സംസാരിച്ച ഡോ. സി വിശ്വനാഥൻ, കേവലയുക്തിവാദവും മറ്റ് ശാസ്ത്രപൂർവ്വ ചിന്താരീതികളും എന്ന വിഷയമാണ് കൈകാര്യം ചെയ്തത്. ഹെഗലിയൻ ചിന്തയിലധിഷ്ഠിതമായ വൈരുധ്യാതിഷ്ഠിത ഭൗതികവാദം ഒരു സാർവജനീന പ്രപഞ്ച സത്യമായി അവതരിപ്പിക്കുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം കേവലവാദപരമാണെന്നും ആധുനിക യുക്തിവാദികൾ പിന്തുടരുന്നത് ശാസ്ത്രത്തിന്റെ രീതിശാസ്തമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദം ഒരു മതമായി തരം താഴാൻ അനുവദിച്ചുകൂടെന്നും അത് ഒരു മനോഭാവമാണെന്നുള്ള ബോധം കേരളത്തിൽ യുക്തിവാദിപ്രസ്ഥാനത്തിൻ ബീജാവാപം ചെയ്തവർക്കുണ്ടായിരുന്നു. കേരളത്തിലെ മുതിർന്ന യുക്തിവാദിയായ ജോസേട്ടൻ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം കടന്നുവന്ന പാതകൾ തന്റെ ആശംസാപ്രസംഗത്തിൽ അനുസ്മരിച്ചു. ശാസ്ത്രബോധമുള്ള തലമുറകളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അവർത്തിച്ചു. തുടർന്ന് മുഹമ്മദ് അഷ്റഫ്, സി ബി എസ് മണി, സിദ്ധീഖ് തൊടുപുഴ, എന്നിവർ സംസാരിച്ചു. രാജു വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു. വിജീഷ് പി നന്ദി പറഞ്ഞു.<br />
<br />
യുക്തിവാദ പ്രവർത്തകർക്കൊപ്പം തന്നെ യുക്തിവാദി സംഘടനകളിൽ പ്രവർത്തിക്കാത്ത, എന്നാൽ യുക്തിവാദത്തോടാഭിമുഖ്യമുള്ള ഒരുപാട് സുഹൃത്തുക്കൾ സംഗമത്തിനെത്തിയിരുന്നു.<br />
<div><br />
</div><br />
</div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com11tag:blogger.com,1999:blog-1090231832120371014.post-80439351927372073002011-10-23T10:06:00.001+05:302011-10-23T10:06:57.801+05:30നിര്‍ഗുണ പരബ്രഹ്മവും വിഗ്രഹാരാധനയും<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="background-color: white; font-family: 'lucida grande', tahoma, verdana, arial, sans-serif; line-height: 14px;">'നിർഗുണ നിരാകാര പരബ്രഹ്മ'ത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന 'സനാതനന്മാർ' പറയുന്നു: വിഗ്രഹാരാധന വേണ്ടെന്ന് വിധിച്ചിട്ടുളത് ജ്ഞാനികൾക്കാകുന്നു, സിദ്ധന്മാർക്കാകുന്നു. അജ്ഞാനികൾക്കല്ല; അജ്ഞാനികൾ ജ്ഞാനത്തിലെത്താൻ വിഗ്രഹാരാധന ചെയ്യണം“<br />
<br />
ഇത് എത്രത്തോളം ആത്മാർത്ഥതയില്ലാത്ത വാദമാണ്? ഇവർക്ക് അരൂപിയായ ദൈവത്തെ പ്രസംഗിക്കുകയും വേണം, രൂപമുണ്ടാക്കി ആരാധിക്കുകയും വേണം. അച്ഛന്റെ കൂടെ പോവുകയും വേണം, അമ്മയുടെ കൂടെ <span class="text_exposed_show" style="display: inline;">ഉറങ്ങുകയും വേണം എന്ന് ശഠിച്ച കുട്ടിയുടെ ദുശ്ശാഠ്യമാണിത്.<br />
<br />
സത്യത്തെ പറയുന്നതിന് മുമ്പായി അസത്യത്തെ കുറെക്കാലം പറഞ്ഞ് ശീലിക്കണം, നാളികേരത്തിന്റെ കാമ്പിനെ തിന്നുന്നതിനുമുമ്പായി ചകിരിയും ചിരട്ടയും തിന്ന് ശീലിക്കണം, പഞ്ചസാര തിന്നുന്നതിനുമുമ്പ് കരിമ്പിന്റെ കമ്പും ചണ്ടിയും തിന്ന് ശീലിക്കണം, പാലു കുടിക്കുന്നതിനു മുമ്പായി കള്ളുകുടിച്ച് ശീലിക്കണം എന്നെല്ലാം പറയുന്നത്ര അസംബന്ധമാണിത്.</span></span></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com41tag:blogger.com,1999:blog-1090231832120371014.post-62340262020163108692011-10-02T22:50:00.000+05:302011-10-02T22:50:35.279+05:30നേത്ര-അവയവദാന ബോധവല്‍ക്കരണം സംഘടിപ്പിച്ചു.<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="background-color: white;"></span><br />
<div><span class="Apple-style-span" style="font-family: arial, sans-serif;"><span class="Apple-style-span" style="font-size: 15px;">പൊന്നേമ്പാടം ‘ഹൃദയസ്പർശം’ നേത്ര-അവയവദാന കൂട്ടായ്മയുടെ നേതൃത്വത്തിൽ നേത്ര-അവയവദാന ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. നേത്ര-അവയവദാന സമ്മതപത്രം സമർപ്പിച്ചുകൊണ്ട് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ടി പി പ്രമീള ഉല്‍ഘാടനം ചെയ്തു. ഡോ. പി സജീവ് കുമാർ സമ്മതപത്രം ഏറ്റുവാങ്ങി ബോധവല്കരണ ക്ലാസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമമായ ചെറുകുളത്തൂരിന്റെ പ്രതിനിധി ശ്രീ. ടി എം ചന്ദ്രശേഖരൻ ചെറുകുളത്തൂരിന്റെ നേത്രദാന അനുഭവങ്ങൾ വിവരിച്ചു. ബിനീഷ് പി കെ അധ്യക്ഷത വഹിച്ചു. സുശീൽ കുമാർ പി പി സ്വാഗതവും രതീഷ് സി കെ നന്ദിയും പറഞ്ഞു. പൊന്നേമ്പാടം ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും സമ്മതപത്രം ശേഖരിച്ചുകൊണ്ട് നേത്ര-അവയവദാന ഗ്രാമമായി പ്രഖ്യാപിക്കുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. വാർഡ് മെമ്പർ ശ്രീമതി എം പി ലതിക, മുൻ മെമ്പർമാരായ പി കെ ജനാർദ്ദനൻ, പി കെ ഉണ്ണിപ്പെരവൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി പി ഹരിദാസൻ, വിജയൻ താന്നിക്കൽ, സന്തോഷ് പൊറ്റമ്മൽ, പി കെ പ്രേമരാജൻ, യു മോയിൻ, സി എം ഹരിദാസൻ, അഫ്സൽ, എ വി അനിൽ കുമാർ, വാസു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. </span><br />
<span class="Apple-style-span" style="font-size: 15px;"><br />
</span><br />
<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxaX4ZFUebjwW94CR0MrCby3MHAKdW4Dl0gIdqwRxmwsML54C1-LdykqPhwqu5zkjarRKDRx_eTmBGFo-643lanoUD9WyQsNs9mhhZBjt_Z-UQ3ZkpY7SvjIq10HnDG9EqdmjIlKg7moI/s1600/SAM_0996.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxaX4ZFUebjwW94CR0MrCby3MHAKdW4Dl0gIdqwRxmwsML54C1-LdykqPhwqu5zkjarRKDRx_eTmBGFo-643lanoUD9WyQsNs9mhhZBjt_Z-UQ3ZkpY7SvjIq10HnDG9EqdmjIlKg7moI/s400/SAM_0996.JPG" width="400" /></a></div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvRC2KpAWLx2j-hF_N6ZrwQfuljB2jCK0azRLAebLNppPc2tDUzxZmbCDT1TUobnfoJ1EHiqXF1ujTpyz9SmRoAML6NsMd_8vX3sWbc8DmO_W_GP2EDZ9OoE2sDnEbTZp4ZrTYI9eP9aE/s1600/SAM_0983.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvRC2KpAWLx2j-hF_N6ZrwQfuljB2jCK0azRLAebLNppPc2tDUzxZmbCDT1TUobnfoJ1EHiqXF1ujTpyz9SmRoAML6NsMd_8vX3sWbc8DmO_W_GP2EDZ9OoE2sDnEbTZp4ZrTYI9eP9aE/s400/SAM_0983.JPG" width="400" /></a></div><div class="separator" style="clear: both; text-align: center;"><br />
</div><span class="Apple-style-span" style="font-size: 15px;"><br />
</span><br />
<div style="font-size: 15px;"><br />
</div></span></div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com3tag:blogger.com,1999:blog-1090231832120371014.post-51979703952911928272011-08-26T21:30:00.002+05:302011-08-26T21:31:54.687+05:30മരണത്തിലും മറ്റൊരാള്‍ക്ക് ജീവതാളമായ്<div dir="ltr" style="text-align: left;" trbidi="on"><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://images.mathrubhumi.com/print_images/2011/Aug/21/00205_136251.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="http://images.mathrubhumi.com/print_images/2011/Aug/21/00205_136251.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b>അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് കവി <br />
ശ്രീ. മണമ്പൂര്‍ രാജന് ബാബു ഉദ്ഘടനം ചെയ്യുന്നു.</b></td></tr>
</tbody></table><br />
<div style="text-align: justify;"><span class="Apple-style-span" style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-size: 20px; line-height: 17px;">മലപ്പുറം: അവയവദാനത്തിന് മനസ്സുണ്ടെങ്കിലും അതിന്റെ സാങ്കേതികപ്രശ്നങ്ങളും നൂലാമാലകളുമോര്‍ത്ത് മടിച്ചുനില്‍ക്കുന്നവരാണ് കൂടുതലും. ആശങ്കകള്‍ക്കും ആകുലതകള്‍ക്കും വിരാമമിട്ട് നിങ്ങള്‍ക്കൊപ്പം ഒരു കൂട്ടായ്മയുടെ കൈത്താങ്ങുണ്ടാകും. ജില്ലാ യുക്തിവാദി സംഘവും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് കേരളയും സംയുക്തമായി മരണാനന്തര അവയവദാന പരിപാടിക്ക് തുടക്കംകുറിച്ചു. അപകടങ്ങളില്‍പ്പെട്ടും അസുഖം ബാധിച്ചും മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. അവരവരുടെ അവയവം ദാനം നല്കിയാല് മറ്റൊരു ജീവന് നിലനിര്‍ത്താനായേക്കും. ഈ സന്ദേശം സമൂഹത്തിന് പകര്ന്നുനല്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും. ക്യാന്‍സര്‍ , എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാത്തവര്‍ക്ക് അവയവം ദാനം ചെയ്യാം. ഒന്നുമുതല്‍ 70 വയസ് വരെയുള്ള ആരുടെയും അവയവം സ്വീകരിക്കും. ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇതുവരെ 200ല്‍പരം ആളുകള്‍ മരണാനന്തര അവയവദാനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. പ്രത്യേക ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി നല്കിയാല് പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ 9745049003, 9446408990 എന്നീ നമ്പറുകളില്‍ ലഭിക്കും. മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്കി കവി മണമ്പൂര്‍ രാജന്‍ബാബു പദ്ധതി ഉദ്ഘാടനംചെയ്തു. ഹോപ്പ് കേരള ട്രസ്റ്റി കെ വി സുദര്ശന് സമ്മതപത്രം ഏറ്റുവാങ്ങി. എന്‍ കുഞ്ഞിരാമന് അധ്യക്ഷനായി. ഡോ. കെ ആര് വാസുദേവന്‍ , ജെയിംസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. പാറക്കല്‍ മുഹമ്മദ് സ്വാഗതവും കെ ടി ശിവദാസന്‍ നന്ദിയും പറഞ്ഞു.</span></div><span class="Apple-style-span" style="background-color: white; font-family: Meera, Rachana_w01, AnjaliOldLipi, 'Kartika Arial Verdana'; font-size: 21px;"></span><br />
<div style="border-bottom-style: none; border-bottom-width: 0px; border-color: initial; border-left-style: none; border-left-width: 0px; border-right-style: none; border-right-width: 0px; border-top-style: none; border-top-width: 0px; clear: both; height: auto; width: 478px;"><div style="border-bottom-style: none; border-bottom-width: 0px; border-color: initial; border-left-style: none; border-left-width: 0px; border-right-style: none; border-right-width: 0px; border-top-style: none; border-top-width: 0px; height: 50px; padding-bottom: 10px; padding-left: 0px; padding-right: 0px; padding-top: 10px; width: 478px;"></div></div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com2tag:blogger.com,1999:blog-1090231832120371014.post-79613827848581745252011-08-12T21:31:00.004+05:302011-08-12T21:35:24.055+05:30മരണാനന്തര അവയവദാന സമ്മതപത്രം സ്വീകരിക്കലും ബോധവല്‍ക്കരണവും.<div dir="ltr" style="text-align: left;" trbidi="on"><br />
<div style="text-align: center;"><b><span class="Apple-style-span" style="color: red;">2011 ആഗസ്ത് 21ന് ഞായര്‍ 2 p m എന്‍ ജി ഒ യൂണിയന് ഹാള്‍, മലപ്പുറം.</span></b></div><br />
<div style="text-align: justify;"> 121 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ, ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുപായുകയാണ്. അതേസമയം, ഒരു വര്‍ഷത്തില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ അപകടം മൂലവും അല്ലാതെയും മരിച്ചു മണ്ണിലേക്കടുക്കപ്പെടുമ്പോള്‍ വിവിധ ആശുപത്രികളില്‍ അവയവം ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നത് രണ്ടുലക്ഷം മനുഷ്യരാണ്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അവയവം മാറ്റിവെക്കാന്‍ കിട്ടാത്തത് മൂലം മരിച്ചുകൊണ്ടിരിക്കുന്ന അമ്പത് പേര്‍ക്കുവരെ ജീവന് നല്കാന് മരണാനന്തരം ഒരാള്‍ അവയവം നല്കിയാല് സാധിക്കുമെന്നിരിക്കെ, ആ മഹത്കര്‍മ്മം ചെയ്യാന്‍ തയ്യാറാകാത്ത നമ്മളെ മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഓര്‍ക്കുക, എപ്പൊഴാണ് നമുക്കോ, നമ്മുടെ മക്കള്‍ക്കോ, ഭര്‍ത്താവിനോ, ഭാര്യക്കോ അച്ഛനോ അമ്മയ്ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ഒരു അവയവം കിട്ടിയാല്‍ മാത്രം ജീവന് നിലനിര്‍ത്താനാവുന്ന അവസ്ഥയിലാകുന്നതെന്ന് പറയാനാവില്ല.</div><div style="text-align: justify;"><br />
</div><br />
<div style="text-align: justify;"> അതുകൊണ്ട് നാം കേവലം വെറുമൊരു മനുഷ്യനാകാതെ പൂര്‍ണ മനുഷ്യനാകാന്‍ മനസ്സ് കാണിക്കുകയും മരണാനന്തരം അവയവം ദാനം നല്കി സഹജീവികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> മരണശേഷം അവയവം ദാനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം, കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയും അവയവദാന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കോഴിക്കോട്ടെ 'ഹോപ്പ് കേരള'യും ചേര്‍ന്ന് ഒരുക്കുന്നു.ഈ മഹദ്കര്‍മ്മത്തില്‍ നിങ്ങളും പങ്കാളികളായി സമൂഹത്തോടുള്ള കടമ നിറവേറ്റാന്‍ സ്നേഹപൂര് വ്വം ക്ഷണിക്കുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"> പരിപാടി, അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് പ്രശസ്ത കവി <b>മണമ്പൂര്‍ രാജന് ബാബു </b>ഉല്‍ഘാടനം ചെയ്യുന്നു. അവയവദാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് <b>ശ്രീ. സുദര്ശന്(ഹോപ്പ് കേരള), ഡോ. കെ ആര് വാസുദേവന്‍, ജോണ്സണ് ഐരൂര്‍, ആര് കെ മലയത്ത്, ഇ എ ജബ്ബാര്‍ </b>എന്നിവര്‍ ക്ലാസ്സ് എടുക്കും.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഏവര്‍ക്കും സ്വാഗതം.</div><br />
</div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com10tag:blogger.com,1999:blog-1090231832120371014.post-57135512586081648922011-07-03T16:12:00.000+05:302011-07-03T16:12:17.696+05:30നിധി പത്മനാഭന്റെതോ , കുചേലന്മാരുടെതോ?<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><i>"<span class="Apple-style-span" style="font-size: 16px; line-height: 25px;">പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന് മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്. മറിച്ച് ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട് എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത് ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക് വലിയ വിലയും നല്‍കേണ്ടിവരും.<strong>ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്, എല്ലാം അറിയുന്നുമുണ്ട്; ഇത് ആരും മറക്കരുത്." - </strong></span></i></span><span class="Apple-style-span" style="font-family: Arial, Helvetica, sans-serif; line-height: 25px;">പുണ്യഭൂമി ദിനപത്രത്തില്‍ വന്ന ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. </span><br />
<span class="Apple-style-span" style="line-height: 25px;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span></span><br />
<div style="text-align: justify;"><span class="Apple-style-span" style="line-height: 25px;"><span class="Apple-style-span" style="color: red; font-family: Arial, Helvetica, sans-serif;"><b>പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പരിശോധനക്കെടുത്ത ലക്ഷം കോടികള്‍ മതിക്കുന്ന സമ്പത്ത് ഈ നാടിന് അവകാശപ്പെട്ടതാണ്. കിരാതമായ രാജഭരണകാലത്ത് ഈ നാടിന്റെ സമ്പത്ത് കൊള്ളയടിച്ച് കൂട്ടിവെച്ചതാണത്. തലക്കരവും, മുലക്കരവും പിരിച്ചും അടിമപ്പണിചെയ്യിച്ചും ഇന്നാട്ടിലെ ജനതയെ കൊള്ള ചെയ്ത് കൂട്ടിവെച്ച മുതല്‍. അത് ഈ നാട്ടിന്റെ ശാശ്വതപുരോഗത്തിവേണ്ടി ഉപയുക്തമാക്കണം. മതവികാരത്തിന്റെയും വ്രണപ്പെടലിന്റെയും പേര് പറഞ്ഞ് ഭരണകൂടം നോക്കുകുത്തിയാകാന്‍ അനുവദിച്ചുകൂടാ..</b></span></span></div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com32tag:blogger.com,1999:blog-1090231832120371014.post-46663787554019828272011-06-18T17:59:00.002+05:302011-06-18T17:59:18.146+05:30യാഗഗവേഷണം എന്ന പ്രഹസനം<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<div style="text-align: justify;"><span class="Apple-style-span" style="color: red; font-family: Arial, Helvetica, sans-serif; font-size: medium;"><span class="Apple-style-span" style="border-collapse: collapse;"><b>(യാഗാഭാസത്തിനെതിരെ ശാസ്ത്രചിന്തകരും എഴുത്തുകാരും പ്രതികരിക്കുന്നു.)</b></span></span></div><div style="text-align: justify;"><span class="Apple-style-span" style="color: red; font-family: Arial, Helvetica, sans-serif; font-size: medium;"><span class="Apple-style-span" style="border-collapse: collapse;"><b><br />
</b></span></span></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://images.mathrubhumi.com/print_images/2011/Apr/14/00202_107748.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="206" src="http://images.mathrubhumi.com/print_images/2011/Apr/14/00202_107748.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഒരു സമൂഹത്തിനാകെ ഭ്രാന്ത് പിടിക്കുമ്പോള്‍</td></tr>
</tbody></table><div style="text-align: justify;"><span class="Apple-style-span" style="border-collapse: collapse;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">ഒരു കാലത്ത് ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാന്‍ ഇന്ന് കേരളത്തിലെ ചില </span></span><span class="Apple-style-span" style="border-collapse: collapse;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">വിഭാഗങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്നത് ആശങ്കാജനകമാണ്. മൂവായിരം വര്‍ഷം മുന്‍പ് വൈദികജനത ദേവകളെ പ്രീതിപ്പെടുത്തുവാന്‍ നടത്തിയിരുന്ന ചടങ്ങുകള്‍ വിപുലീകരിച്ച് പുരോഹിതവര്‍ഗ്ഗം ധനലാഭത്തിനും സമൂഹത്തില്‍ ഉത്തമര്‍ണ്ണ്യം സ്ഥാപിക്കാനും രൂപപ്പെടുത്തിയതാണു യാഗങ്ങള്‍ എന്നു ചരിത്രം പറയുന്നു. ഇഹത്തിലും പരത്തിലുമുള്ള സവിശേഷസിദ്ധികള്‍ നേടാമെന്നു വ്യാമോഹിച്ച് രാജാക്കന്മാരില് നിന്നും യാഗത്തിനു ഭീമമായ ദക്ഷിണ പിടുങ്ങി പുരോഹിതവര്‍ഗ്ഗം ധൂര്‍ത്തജീവിതം നയിച്ചു. മൃഗബലിയും മാംസഭോജനവും ലഹരിസേവയും യാഗങ്ങളുടെ അവിഭാജ്യഘടകങ്ങളായിരുന്നു. ഹിന്ദുമതത്തിനു തന്നെ ഭാരമായിത്തീര്‍ന്ന യാഗങ്ങളോടുള്ള പ്രതിഷേധത്തില്‍ നിന്നാണു ബുദ്ധ-ജൈന മതങ്ങള്‍ ഉരുത്തിരിയുന്നത്. ചാതുര്‍വര്‍ണ്യമെന്ന സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കാന്‍ യാഗങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്. ഹൈന്ദവചിന്തകരെല്ലാം പില്ക്കാലത്തു യാഗത്തെ നിരാകരിച്ചിട്ടുണ്ട്.<br />
പ്രാചീന ദുരാചാരങ്ങളെ, ചരിത്രസത്യങ്ങള്‍ മൂടിവെച്ച് മഹത്തായൊരു ആത്മീയ കര്‍മ്മമായി ഇന്നത്തെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനു പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ 35 വര്‍ഷങ്ങളായി കേരളത്തില്‍ യാഗപുനരുത്ഥാനം ഊര്‍ജിതമായി നടന്നുപോരുന്നു എന്നതു ഈ നാടിനു ലജ്ജാകരമാണ്. ദേശവിദേശങ്ങളില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ ഫണ്ടു ശേഖരിച്ചു ധൂര്‍ത്തടിക്കാനുള്ള വേദികളായിരിക്കുന്നു കേരളത്തിലെ ആധുനികയാഗശാലകള്‍. ഈ കുല്സിത പ്രവര്‍ത്തനങ്ങളില്‍ ഇവിടത്തെ ശാസ്ത്രജ്ഞരും പണ്ഡിതരും പങ്കാളികളാകുന്നു എന്നത് അലോസരപ്പെടുത്തുന്ന സത്യമാണ്. നിക്ഷിപ്ത താല്പര്യത്തോടുകൂടിയ ഈ അവിശുദ്ധ ബാന്ധവം ഏറ്റവും പ്രകടമാണ്.<br />
രണ്ടു മാസം മുന്‍പ് പാഞ്ഞാളില്‍ വച്ചു നടന്ന അതിരാത്രത്തിന്റെ വേളയിലാണ് . പ്രശസ്തരായ ഒരു സംഘം സീനിയര്‍ ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരും യാഗവേളയിലെ പ്രതിഭാസങ്ങളെക്കുറിച്ചു “ശാസ്ത്രീയഗവേഷണം” നടത്താന്‍ മുന്നോട്ടു വന്നു. ഈ ഗവേഷണസംരംഭം സാമാന്യബുദ്ധിയെ പരിഹസിക്കുന്ന പൊറാട്ടുനാടകമാണെന്ന് ഈയിടെ പുറത്തിറക്കിയ പ്രാഥമിക പരീക്ഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. ശാസ്ത്രത്തിന്റെ രീതിവ്യവസ്ഥ (മെതഡോളജി) പാലിക്കാതെ, എന്നല്ല കേവലയുക്തി പോലും പ്രയോഗിക്കാതെ നടത്തപ്പെട്ട വികലമായ പഠനങ്ങളാണ് ഈ “യാഗഗവേഷണം” എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.<br />
എന്തെങ്കിലും ഒരു പുതിയ പ്രതിഭാസം കാണപ്പെടുമ്പോഴാണല്ലോ അതെപ്പറ്റി പഠിക്കേണ്ട ആവശ്യം വരിക. ചരിത്രത്തിലിന്നോളം നടന്ന ഒരൊറ്റ യാഗത്തിലും എന്തെങ്കിലും ഒരു സവിശേഷപ്രതിഭാസം ദര്‍ശിച്ചിട്ടില്ല. അഗ്നിയെ ആരാധിച്ചിരുന്ന വൈദികജനത യാഗച്ചടങ്ങുകളെ പ്രകീര്‍ത്തിച്ചു മന്ത്രങ്ങള്‍ എഴുതിയിരിക്കാം. അതൊക്കെ ഏതോ ദിവ്യപ്രതിഭാസത്തിന്റെ സൂചനയായി കരുതി ഗവേഷണത്തിനു പുറപ്പെടാന്‍ സാമാന്യബുദ്ധിയുള്ള ശാസ്ത്രജ്ഞരാരും മുതിരുകയില്ല. യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ (യാഗശാലയുടെ ഘടന, ചിതിയുടെ നിര്‍മ്മാണം, അരണി കടഞ്ഞത് അഗ്നിയുണ്ടാക്കല്‍, ഹവനക്രിയ, മന്ത്രോച്ഛാരണം തുടങ്ങി യാഗശാലാ ദഹനം വരെ) ഇന്നത്തെ ശാസ്ത്രജ്ഞാനത്തിനു വിശദീകരിക്കാനാവാത്ത നിഗൂഡരഹസ്യങ്ങളൊന്നും ഒളിഞ്ഞിരിപ്പില്ല. അതുകൊണ്ടു തന്നെ യാഗച്ചടങ്ങുകളുടെ ശാസ്ത്രീയ പര്യവേഷണം ശുദ്ധഭോഷത്തരമാണ്.<br />
ഈ യാഗഗവേഷണം അപൂര്‍വ്വവും നൂതനവുമായൊരു സംരംഭമാണെന്ന മട്ടിലാണ് പാഞ്ഞാള്‍ അതിരാത്രത്തിന്റെ സംഘാടകരും ഗവേഷണസംഘത്തലവനും കാര്യങ്ങള്‍ അവതരിപ്പിച്ചത്. വാസ്തവത്തില്‍ 1990 ല്‍ കുണ്ടൂരില്‍ നടന്ന അതിരാത്രത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും ഉപയോഗിച്ചും, ഭൗമകാന്തികത അടക്കമുള്ള വിവരങ്ങള്‍ അളന്നും ചെയ്ത പരീക്ഷണങ്ങളില്‍ യാഗത്തിന്റെ സ്വാധീനം ഉണ്ടെന്നു സംശയിക്കാവുന്ന യാതൊരു ഗുണഫലവും രേഖപ്പെടുത്തിയിട്ടില്ല എന്നാണറിവ്. വിപുലമായ ആ പരീക്ഷണപരമ്പരകളെപ്പറ്റി പിന്നീട് റിപ്പോര്‍ട്ടുകളോ പ്രബന്ധങ്ങളോ ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്<wbr></wbr>ല. പാഞ്ഞാള്‍ അതിരാത്രസംഘാടകരും ശാസ്ത്രജ്ഞരും ഇക്കാര്യം അതിവിദഗ്ദ്ധമായി മൂടിവച്ചു ജനവഞ്ചന നടത്തുകയായിരുന്നു.<br />
പ്രഗല്ഭരായി ഉയര്‍ന്ന പദവിയിലിരുന്ന സീനിയര്‍ ശാസ്ത്രജ്ഞരാണ് യാഗഗവേഷണപദ്ധതി തയ്യാറാക്കിയതെങ്കിലും ഗവേഷണത്തില്‍ പാലിക്കേണ്ട അടിസ്ഥാനകാര്യങ്ങളൊന്നും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മിക്ക പരീക്ഷണങ്ങളും മുന്‍നിശ്ചയ (open -ended) സ്വഭാവത്തോടു കൂടിയവയാണ്. അതുകൊണ്ടു തന്നെ അശാസ്ത്രീയവും യാഗശാലക്കു ചുറ്റും കടലവിത്തുകള്‍ മുളപ്പിച്ചത് ഉദാഹരണം. എതു ദിശയില്‍ വിത്തുമുളപ്പിച്ചാലും യാഗഫലമാണെന്നു വ്യാഖ്യാനിക്കാം. താരതമ്യങ്ങള്‍ (controls) ഉള്‍പ്പെടുത്താതെയാണ് പരീക്ഷണഫലങ്ങള്‍ ശേഖരിച്ചതെന്നതാണ് മറ്റൊരു ന്യൂനത. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ കണക്കെടുപ്പ് ഉദാഹരണം. യാഗത്തിന്റെ ദിവ്യപരിവേഷമില്ലാത്ത സാധാരണ അഗ്നികുണ്ഡമൊരുക്കി അതിന്റെ പരിസരവുമായി താരതമ്യപ്പെടുത്തിയാലേ അതിന്റെ പഠനത്തിന് എന്തെങ്കിലും പ്രസക്തി കല്പിക്കാനാകൂ. അതിരാത്രവേദിയില്‍ നടത്തിയ പഠനങ്ങളെല്ലാം തന്നെ പ്രതിലോമഫലങ്ങള്‍ (negative Results) ഒഴിവാക്കപ്പെടുംവിധമാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് കാണാം. ഈ കൗശലം വഴി യാഗക്രിയകള്‍ ഗുണകരമാണെന്ന് എല്ലായ്പോഴും അവകാശപ്പെടാനാകും.<br />
വെറും സര്‍വ്വസാധാരണ നിരീക്ഷണങ്ങള്‍ യാഗത്തിന്റെ ഗുണഫലമാണെന്നു വ്യാഖ്യാനിച്ചുണ്ടാക്കാന്‍ അതിന്റെ വക്താക്കള്‍ മുതിര്‍ന്നിട്ടുണ്ട്. യാഗശാലാപരിസരത്ത് സൂക്ഷ്മാണുക്കള്‍ കുറവാണെന്ന പ്രസ്താവന ഇതിനുദാഹരണമാണ്. ചുടു തട്ടിയാല്‍ അണുക്കള്‍ നശിക്കും എന്ന സൂക്ഷ്മാണു വീജ്ഞാനീയത്തിന്റെ (മൈക്രോബയോളജി) ബാലപാഠം വലിയൊരു കണ്ടെത്തലായി അവതരിപ്പിക്കപ്പെടുകയാണിവിടെ. 1956 ല്‍ അതിരാത്രം നടന്നിരുന്ന കുളത്തില്‍ സൂക്ഷ്മജീവികളുടെ അഭാവമുണ്ടെന്നും മറ്റും പറഞ്ഞത് വിശ്വസനീയതയുടെ പരിധിക്കപ്പുറമാണ്. “ശുദ്ധി” എന്നതിന്റെ നിര്‍വചനം വശദമാക്കാതെ ജലവും വായുവും മണ്ണും ശുദ്ധമായി എന്നു നിഗമനം ചെയ്യപ്പെടുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.<br />
യാഗസ്ഥലത്തെ പഠനങ്ങളില്‍ സാങ്കേതികതകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നത് പ്രൊഫ. സക്സേന (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്ട്രോഫിസിക്സ്) നടത്തിയ “പ്രവര്‍ഗ്യ”ത്തെക്കുറിച്ചുള്ള പരിശോധനയാണ്. കലത്തില്‍ അതിതപ്തമായ നെയ്യില്‍ പാലൊഴിക്കുമ്പോള്‍ അഗ്നിഗോളമായി മേല്പോട്ടു പൊങ്ങുന്ന പ്രവര്‍ഗ്യക്രിയ യാഗശാല ശുദ്ധികരിക്കാനാണെന്നാണു വെയ്പ്. നെയ്യ് അമിതമായി ചൂടാക്കിയാല്‍ തീപിടിക്കുമെന്ന കാര്യം മനസിലാക്കാന്‍ വലിയ ധൈഷണികപാടവമൊന്നും വേണ്ട. തപ്തബാഷ്പങ്ങളുടെ ജ്വലനത്തിന്റെ രസതന്ത്രവും പ്രകാശികസ്വഭാവവും ഇന്നു സുപരിചിതമാണ് എന്നിരിക്കെ ഒരു സീനിയര്‍ ശാസ്ത്രജ്ഞന് പ്രവര്‍ഗ്യാഗ്നിയുടെ വികിരണരാജിയും സഞ്ചാരവേഗവും പഠിക്കാന്‍ മുതിര്‍ന്നത് വൃഥാവ്യായാമമാണ്. ഈ പഠനത്തിന്റെ ഫലത്തെക്കുറിച്ചു പത്രക്കുറിപ്പുകളില്‍ ഇപ്രകാരം കാണുന്നു: “(പ്രവര്‍ഗ്യത്തിലെ) തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്മികളുടേതു പോലെ അപൂര്‍വ്വമായ താപനില രേഖപ്പെടുത്തി,” യാഗശാലയുടെ ശുദ്ധിക്കു തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി. അസ്വഭാവികമായി തോന്നിയ ഈ പരാമര്‍ശങ്ങളെപ്പറ്റി പ്രൊ. സക്സേനയോട് നേരിട്ട് എഴുതി ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു: “അത്തരത്തിലുള്ള നിരീക്ഷണമൊന്നും ഞാന്‍ നടത്തിയിട്ടില്ല. ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടുമില്ല. ഒരുപക്ഷേ അതു മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാനാണ് വഴി.” യാഗവക്താക്കള്‍ ജനങ്ങളെ വഴി തെറ്റിക്കാന്‍ നടത്തിയ കുല്‍സിതശ്രമമായിരുന്നു അതെന്നു വ്യക്തം. വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചും അസത്യങ്ങള്‍ ഉരുക്കഴിച്ചും യാഗത്തിനു ഗുണഫലമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ചു നടന്നത്. ശാസ്ത്രജ്ഞരുടെ വശത്തു നിന്നുണ്ടായ ഈ അനാശാസ്യ സഹകരണം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്.<br />
<br />
തൃശ്ശൂര്‍ / 18..06..2011<br />
<br />
1. പ്രൊഫ. കെ. പാപ്പുട്ടി (കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്)<br />
2. ഡോ. കെ.പി. അരവിന്ദന് (ആലപ്പുഴ മെഡിക്കല്‍ കോളേജ്)<br />
4. ഡോ. എസ്. ശങ്കര്‍ (ശാസ്ത്രജ്ഞന്, കെ.എഫ്.ആര്.ഐ., പീച്ചി)<br />
5. യു.കലാനാഥന് (പ്രസിഡന്റ്, കേരള യുക്തിവാദി സംഘം)<br />
6. ഡോ. സി.പി. രാജേന്ദ്രന് (ഭൗമ ശാസ്ത്രജ്ഞന്)<br />
7. എന്‍. ശങ്കരനാരായണന്, (മുന്‍ ശാസ്ത്രജ്ഞന്, ബാബ ആറ്റമിക് റിസച്ച് സെന്റര്‍, മുംബൈ)<br />
8. ഡോ. മനോജ് കോമത്ത് (ശാസ്ത്രജ്ഞന്, ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട്, തിരു..പുരം )<br />
9. ഡോ. കെ.ആര് വാസുദേവന്‍ (ചെയര്മാന്, കോവൂര്‍ ട്രസ്റ്റ്)<br />
10. ഡോ. സി. രാമചന്ദ്രന് (മുന്‍ ശാസ്ത്രജ്ഞന്, ഐ.എസ്.ആര്.ഒ)<br />
11. ഡോ. പി.കെ. നാരായണന് (മന:ശാസ്ത്രജ്ഞന്)<br />
12. ഡോ. പി.റ്റി. രാമചന്ദ്രന് (കോഴിക്കോട് സര്‍വ്വകലാശാല)<br />
13. പ്രൊഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്സിറ്റി കോളേജ്, തിരു..പുരം)<br />
14. ഡോ.റ്റി.വി സജീവ് (ശാസ്ത്രജ്ഞന്, കെ.എഫ്.ആര്.ഐ., പീച്ചി)<br />
15. അഡ്വ. കെ. എന്‍. അനില്‍കുമാര്‍ (ജന.സെക്രട്ടറി, കേരള യുക്തിവാദി സംഘം)<br />
16. ഇരിങ്ങല്‍ കൃഷ്ണന് (സെക്രട്ടറി, കേരള യുക്തിവാദി സംഘം)<br />
17. കെ.പി. ശബരി ഗീരീഷ് (പവനന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്)<br />
18. റ്റി.കെ. ശക്തിധരന് (സെക്രട്ടറി, കേരള യുക്തിവാദി സംഘം)</span></span></div><div style="text-align: justify;"></div><br />
</div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com10tag:blogger.com,1999:blog-1090231832120371014.post-74875096207328606782011-05-31T22:47:00.006+05:302011-05-31T23:12:28.525+05:30യുക്തിവാദികളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടവും<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">മേയ് 2011 ലക്കം 'യുക്തിവിചാരം' മാസികയിൽ വന്ന ഡോ. ലാസർ തേവർമഠത്തിന്റെ ലേഖനത്തെക്കുറിച്ച് ശ്രീ. രവീന്ദ്രനാഥ് ടി കെ,അദ്ദേഹത്തിന്റെ </span><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;">atheism <span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;">ബ്ലോഗിൽ </span></span><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"> <a href="http://www.blogger.com/%3C/font%3E%3C/font%3Ehttp://nireeswaravadam.blogspot.com/2011/05/11.html"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span style="font-family: Kartika;">യുക്തിവാദം</span> <span style="font-family: Kartika;">എന്ത്</span>? : <span style="font-family: Kartika;">രാജഗോപാല്‍</span> <span style="font-family: Kartika;">വാകത്താനം</span> <span style="font-family: Kartika;">കാണാതെ</span> <span style="font-family: Kartika;">പോകുന്ന</span> <span style="font-family: Kartika;">കാര്യങ്ങള്‍</span></span></a><span class="Apple-style-span" style="font-family: 'Times New Roman';"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;">എന്ന പേരില്‍ </span></span></span><span class="Apple-style-span" style="font-family: 'Times New Roman';"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;">ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്</span></span><span class="Apple-style-span" style="font-family: 'Times New Roman';"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;">.</span></span></span><span class="Apple-style-span" style="font-family: 'Times New Roman';"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"> ഈ പോസ്റ്റിൽ ഇട്ട കമന്റ് പ്രസക്തമെന്ന് തോന്നുന്നതിനാൽ ഇവിടെ ഇടുന്നു<span class="Apple-style-span" style="color: #3399bb;">.</span></span></span></span></span><br />
<div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><i>ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു തോന്നി. “</i> എന്നു പറയുന്നതു പോലെ ഈ പോസ്റ്റ് വായിച്ചപ്പോൾ രവീന്ദ്രനാഥ് സർ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. <o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">യുക്തിവാദി സംഘത്തിന്റെ പ്രവർത്തന മേഖലയിലെ ഊന്നൽ എന്തിനാകണം എന്ന കാര്യത്തിൽ ലേഖകന്റെ അഭിപ്രായത്തോട് യോജിക്കുന്നു. അന്ധവിശ്വാസം, അനാചാരങ്ങൾ, ജാതീയവും മതപരവുമായ വിവേചനം, ആശാസ്ത്രീയമായ വിശ്വാസപമാണങ്ങൾ-(ജ്യോതിഷം മുതൽ ഹോമിയോപ്പതി വരെ) എന്നിവയ്ക്കെതിരായ പ്രചരണവും ബോധവല്‍ക്കരണവും തന്നെയാണ് യുക്തിവാദികൾ മുഖ്യ അജണ്ടയായി എടുക്കേണ്ടത്. അതിനുള്ള ന്യായവും ശരിതന്നെ; നിലവിൽ യുക്തിവാദി സംഘടനകൾക്ക് വളരെ പരിമിതമായ റിസോഴ്സുകൾ മാത്രമേയുള്ളു. ഇത് മുഖ്യലക്ഷ്യങ്ങൾക്കുവേണ്ടി മാറ്റിവെയ്ക്കുകതന്നെ വേണം.<o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><o:p><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span></o:p><o:p><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span></o:p><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"> </span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">ഒരു സംഘടന എന്ന നിലയിൽ പരിമിതമായ വിഭവശേഷിയിൽ യുക്തിവാദി സംഘടനയ്ക്ക് ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന കാര്യത്തില്‍ യോജിക്കുമ്പോഴും ഒരു വ്യക്തിയെന്ന നിലയിൽ 'യുക്തിവാദി' എന്തായിരിക്കണം എന്ന കാര്യത്തില്‍ ശ്രീ. രാജഗോപാലിന്റെ നിരീക്ഷണങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. <i> ‘മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത’ യുടെ അനുയായികളാവണം യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍ ആളെ കിട്ടില്ല. “</i> എന്ന വാദം ഈ സാഹചര്യത്തിൽ തികച്ചും നിഷേധാത്മകമാണെന്ന് പറയാതെ വയ്യ. <o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">ഒരു സംഘടന എന്ന നിലയിൽ യുക്തിവാദികൾ അംഗങ്ങളായ സംഘങ്ങൾക്ക് (സംഘടന ഏതായാലും) കുറെയേറെ പരിമിതികളുണ്ടാകും. ഉദാഹരണത്തിന് മദ്യപാനം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങൾ എടുക്കുക. യുക്തിവാദി സംഘം ഇതിനെതിരായ ബോധവർക്കരണത്തിന് നില്‍ക്കണം എന്നു പറഞ്ഞാൽ അത് പ്രായോഗികമാവുകയില്ല. പരിസ്ഥിതിയുടെ പ്രശ്നമെടുക്കുക. ഈ വിഷയത്തെ മുഖ്യവിഷയമായി എടുത്ത് പ്രവർത്തിക്കാൻ യുക്തിവാദി സംഘത്തിന് കഴിയുകയില്ല. കലാ സാംസ്കാരിക രംഗങ്ങളിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കാനും ഒരു സംഘടന എന്ന നിലയിൽ സംഘത്തിന് ബുദ്ധിമുട്ടാകും. <o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><b>എന്നാൽ ഒരു യുക്തിവാദി ഈ വിഷയങ്ങളിലെല്ലാം സ്വന്തമായ ഉറച്ച നിലപാടുള്ളയാളായിരിക്കണം. ഈ വിഷയങ്ങൾ യുക്തിവാദിസംഘടന എന്ന നിലയിൽ ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെങ്കിലും (അതിൽ പ്രായോഗികമായ ഒരു പാട് വിഷമങ്ങൾ, പരിമിതികൾ ഉണ്ടാകും) ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ യുക്തിവാദികൾക്ക് ബുദ്ധിമുട്ടുണ്ടാകേണ്ടതില്ലെന്ന് മാത്രവുമല്ല, അത് അനിവാര്യവുമാണ്.</b><o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><i>തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍, ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. </i> ഒരു യുക്തിവാദി ഇപ്പറഞ്ഞതെല്ലാമാകണം. ജീവിതത്തിൽ സത്യാസത്യങ്ങളെ വിവേചിച്ചറിയാൻ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉരക്കല്ലിൽ സകല പ്രശ്നങ്ങളെയും ഉരച്ചുനോക്കി മാത്രം നിലപാടെടുക്കാൻ യുക്തിവാദിക്കു കഴിയണം. <o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">സംഘടന എന്ന നിലയിൽ പല പരിമിതികളും പ്രവർത്തന മേഖലയിലെ മുൻഗണനകൾക്ക് ഉണ്ടെങ്കിലും പൊതുവായ സാമൂഹ്യ വിഷയങ്ങളിൽ യുക്തിവാദി സംഘടനകൾക്ക് വ്യക്തമായ നിലപാടെടുക്കേണ്ടതായും അത് പ്രചരിപ്പിക്കേണ്ടാതായും വരുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ഉദഹരണം, ഏറ്റവും ഒടുവിൽ ഉണ്ടായ എന്റോസൾഫാൻ പ്രശ്നം. ഈ വിഷയത്തിൽ മുൻനിന്ന് പ്രവർത്തനം നടത്താൻ പരിമിതികൾ ഉണ്ടാകാമെങ്കിലും സംഘത്തിന് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അതേ പോലെ പരിസ്ഥിതി, കലാ സാംസ്കാരിക പ്രവർത്തനം, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ മേഖലകളിലും സംഘടനയ്ക്ക് സ്വന്തമായ അഭിപ്രായം രൂപീകരിക്കാൻ ബാധ്യതയുണ്ട്. <o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">സാമൂഹ്യനീതിയുടെ പ്രശ്നമെടുക്കുക. സഹസ്രാബ്ദങ്ങളായി ജാതീയമായ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമായ പട്ടികജാതി, പിന്നോക്ക സമുദായങ്ങൾക്ക് ഭരണ-ഉദ്ധ്യോഗ രംഗങ്ങളിൽ സംവരണം നല്‍കണമെന്ന വിഷയത്തിലും യുക്തിവാദി സംഘത്തിന് വ്യക്തമായ നിലപാടുണ്ട്. <o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">പറഞ്ഞു വന്നത് “‘മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത’യുടെ അനുയായികളാവണം യുക്തിവാദികള്‍ ” എന്ന വാദം വളരെയേറെ പ്രസക്തമാകണം എന്നുതന്നെയാണ്. ഇതിന്റെ അർത്ഥം എല്ല യുക്തിവാദികളും സി പി എമ്മിൽ മെമ്പർഷിപ്പെടുക്കണം എന്നല്ല. സാമൂഹികവും സാംസ്കാരികവും, രാഷ്ട്രീയവുമായ സമസ്തമേഖലകളിലും സമഗ്രമായ കഴ്ചപ്പാട് ആർജിക്കാൻ യുക്തിവാദികൾക്ക് കഴിയണം എന്നാണ്.<o:p></o:p></span></span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><br />
</span></span></div><div class="MsoNormal" style="text-align: justify;"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><i>ഒരു പക്ഷെ രാജഗോപാല്‍ ഉദ്ദേശിക്കുന്ന ‘സമരോല്സുകം’ ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല.</i> എന്ന് ലേഖകൻ പറയുമ്പോഴും ഇതേ പ്രശ്നം ബാക്കി നില്ക്കുന്നു. സാമൂഹ്യനീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് നേരിട്ട് നേതൃത്വം നല്കാന്, സംഘടന എന്ന നിലയിൽ യുക്തിവാദി സംഘത്തിന് പരിമിതികൾ ഉണ്ടാകാമെന്ന് സമ്മതിച്ചാലും, സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരിക്കണം ഓരോ യുക്തിവാദിയും എന്നതിൽ തർക്കത്തിനേ പ്രസക്തിയില്ല. മനുഷ്യൻ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിച്ച് നില നില്ക്കുന്ന ഏത് സംവിധാനത്തിനും (ഉദാ: ഇന്ത്യൻ ജാതിവ്യവസ്ഥ, സാമ്രാജ്യത്ത മോഹത്തോടെ യുദ്ധങ്ങളിലേർപ്പെടുന്ന നയങ്ങള്‍, അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയവ) എതിരെ വ്യക്തമായ അഭിപ്രായമുള്ളയാളും അതിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയുമാകണം ഓരോ യുക്തിവാദിയും. </span><span class="Apple-style-span" style="font-family: AnjaliOldLipi;"><o:p></o:p></span></span></span></div><div class="MsoNormal"><span class="Apple-style-span" style="font-family: Arial, Tahoma, Helvetica, FreeSans, sans-serif;"><span class="Apple-style-span" style="color: black; font-family: Arial, Helvetica, sans-serif;"><span style="font-family: AnjaliOldLipi;"><o:p></o:p></span></span></span></div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com5tag:blogger.com,1999:blog-1090231832120371014.post-35747695612221944432011-05-20T23:18:00.002+05:302011-05-21T07:49:35.709+05:30ചാണകം തളിയും പുണ്യാഹവും<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="color: blue;">(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ് ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ് വസ്തുത.</span><br />
<span class="Apple-style-span" style="color: blue;"><br />
</span><br />
<span class="Apple-style-span" style="color: blue;">ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ് ചിത്രകാരന്റെ <a href="http://chithrakarans.blogspot.com/2010/09/blog-post_15.html">യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ </a>എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.</span><br />
<span class="Apple-style-span" style="color: blue;"><br />
</span><br />
<span class="Apple-style-span" style="color: blue;">ചിത്രകാരന് പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് <b>ശ്രീ. ടി ആര് തിരുവിഴാംകുന്ന് </b>ആണ്. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന് വിലയിരുത്തുന്നത് കാണാം.</span><br />
<span class="Apple-style-span" style="color: blue;"><br />
</span><br />
<span class="Apple-style-span" style="color: blue;"><b>അതേ ടി ആര് തിരുവിഴാംകുന്ന്</b> 2011മെയ് ലക്കം <b>യുക്തിരേഖ</b>യില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം. </span><br />
<span class="Apple-style-span" style="color: blue;"><br />
</span><br />
<span class="Apple-style-span" style="color: blue;">യുക്തിവാദികളെ കാണുന്നേടത്ത് വെച്ച് കൊട്ടാന്‍ വരുന്നവര്‍ ഒരുവട്ടം ഇത് വായിച്ചുനോക്കട്ടെ. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിനില്ക്കുന്ന കേരളത്തിലെ ജാതി സംഘടനകളും അവയുടെ വക്താക്കളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പച്ചയായ സത്യത്തെക്കുറിച്ച് അവര്‍ വിലയിരുത്തട്ടെ.)</span><br />
<br />
<br />
<span class="Apple-style-span" style="color: red; font-size: x-large;">ചാണകം തളിയും പുണ്യാഹവും</span><br />
<span class="Apple-style-span" style="color: red; font-size: x-large;"><span class="Apple-style-span" style="color: blue; font-size: small;"><b>ടി ആര് തിരുവിഴാംകുന്ന്</b> -- <b>യുക്തിരേഖ </b></span></span><span class="Apple-style-span" style="color: blue;"><b>2011മെയ്</b></span><br />
<span class="Apple-style-span" style="color: blue;"><b><br />
</b></span><br />
<div style="text-align: justify;">പഞ്ചായത്ത് -മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരു നിശ്ചിത ശതമാനം പട്ടികജാതി-പട്ടിക വർഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന നല്കുന്ന അവകാശമാണിത്. അതുകൊണ്ടുതന്നെ, ഇത്തരം സംവരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ/ചെയർമാന്മാർ പട്ടികജാതി/പട്ടികവർഗക്കാരായിരിക്കും. പക്ഷേ എന്തു ഫലം? പ്രസിഡന്റുമാർ/ചെയർമാന്മാർ താഴെ നിലത്തും സവർണരായ ഇതര മെമ്പർമാർ കസേരയിലും ഇരുന്നാണ് ഭരണം നടത്തിപ്പോരുന്നത്! ഉത്തരേന്ത്യയിൽ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതാണവസ്ഥ. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈ വാർത്ത വായിച്ചറിജ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പലരും, ഇതൊന്നും കേരളത്തിൽ നടപ്പില്ലെന്നോർത്ത് അഭിമാന വിജൃംഭിതരായി. ഇവർ ആസന്നഭാവിയിൽ തന്നെ അപമാനപൂരിതരായി അധമബോധത്തിന്റെ ഉടമകളാകേണ്ടിവരും. ആ വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. നോക്കുക.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പലയിടത്തും ഭരണ മാറ്റം സംഭവിച്ചു. തല്‍ഫലമായി പുതിയ പ്രസിഡന്റുമാർ/ചെയർമാന്മാർ/മേയർമാർ അധികാരമേറ്റു. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിലും പത്തനംതിട്ടയിലെ ഏനാദിമംഗലം പഞ്ചായത്തിലും പട്ടികജാതിക്കാരായ പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും ഓഫീസ് മുറിയും പിൻഗാമികളായ മേൽ ജാതിക്കാർ ചാണകവെള്ളം തെളിച്ചും പുണ്യാഹം തെളിച്ചും ശുദ്ധികലശം ചെയ്തു!</div><div style="text-align: justify;"><br />
</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZDDRAXV_f3G5pZgHBwM0sUvvDz-7OUZ_sm-4iwDRiQwOBhBkmkLUp3INQuQ58rXsuYF-hs17sFwam1BdVOLLezsl8xip2aE0f3Y-c_mP3Qj9aBVIFNVN8yMqzqX0IMSm99StA_GtYfeN2/s1600/cast+discrimination+manorama+daily+7.4.11.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="272" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZDDRAXV_f3G5pZgHBwM0sUvvDz-7OUZ_sm-4iwDRiQwOBhBkmkLUp3INQuQ58rXsuYF-hs17sFwam1BdVOLLezsl8xip2aE0f3Y-c_mP3Qj9aBVIFNVN8yMqzqX0IMSm99StA_GtYfeN2/s640/cast+discrimination+manorama+daily+7.4.11.jpg" width="640" /></a></div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഈ സംഭവം വാർത്തയായി. പക്ഷേ, അധികം താമസിയാതെ ഈ സംഭവം കേവലം ചായക്കോപ്പയിലെ കൊടുംകാറ്റായി അവസാനിച്ചു. അയിത്താചരണം ശിക്ഷാർഹമായ കുറ്റമാണെന്ന ഇന്ത്യൻ ശിക്ഷാനിയമ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്താണ് ഈ സ്ഥിതി എന്നോർക്കണം!</div><div style="text-align: justify;"><br />
</div><br />
<div class="separator" style="clear: both; text-align: center;"><a href="http://malayalam.webdunia.com/newsworld/news/keralanews/1104/12/images/img1110412011_1_1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="235" src="http://malayalam.webdunia.com/newsworld/news/keralanews/1104/12/images/img1110412011_1_1.jpg" width="320" /></a></div><div style="text-align: justify;">നിരവധികാലം കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഭരണ നിപുണനുമായിരുന്ന ജഗത്ജീവൻ റാം, ഇന്ത്യൻ പാർലമെന്റിന്റെ സെന്ററൽ ഹാളിൽ ഡോക്റ്റർ സമ്പൂർണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. (അല്‍പ്പം പഴയ വാർത്തയാണ്) ജഗത് ജീവൻ റാം നോക്കിനില്‍ക്കെ തന്നെ, ഒരു പറ്റം ആൾക്കാർ വന്ന് പുണ്യാഹം തെളിച്ച് സമ്പൂർണാനന്ദിന്റെ പ്രതിമ 'ശുദ്ധി'യാക്കി. ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഈ ജാതി വിവേചനക്കളി ഒന്നും സംഭവിക്കാതെ, ആരോടും യാതൊന്നും ചോദിക്കാതെ, ഒരില പോലുമനങ്ങാതെ അവസാനിക്കുകയാണുണ്ടായത്. മാത്രവുമല്ല ജഗത് ജീവൻ റാം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാഷ്ട്രനേതാക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് സംസ്കരിക്കാൻ അനുവദിച്ചതുമില്ല. അദ്ദേഹം ജാതിയിൽ 'താഴ്ന്ന'വനായിരുന്നതാണ് കാരണം.</div><div style="text-align: justify;"><br />
</div><div style="text-align: justify;">കേരളത്തിലും ജാതീയമായ ഉച്ചനീചത്വങ്ങൾ ധാരാളമുണ്ടായിരുന്നു. തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ, കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ ഇങ്ങനെ ഒട്ടനവധി ജാതിക്കോമരങ്ങൾ ഇവിടെയുണ്ടായിരുന്നു. നായന്മാരിക്കിടയിൽ മാത്രം നൂറ്റി നല്പതിലധികം അവാന്തരവിഭാഗങ്ങൾ. പട്ടികജാതിക്കാർക്കിടയിൽ 64 വിഭാഗങ്ങൾ, പട്ടിക വർഗക്കാർക്കിടയിൽ 44 വിഭാഗങ്ങൾ. അതുപോലെ മറ്റാരോ സമുദായങ്ങൾക്കിടയിലും ധരാളം വിഭാഗങ്ങളുണ്ട്. ഇവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഇവയെല്ലാം കൂട്ടിച്ചേർന്ന് സമൂഹഗാത്രത്തെ കടിച്ചുകിറുന്നതുകണ്ടിട്ടാണ് കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടത്. </div><div style="text-align: justify;"><br />
</div><div><div style="text-align: justify;">ഭ്രാന്താലയമായിരുന കേരളത്തെ മനുഷ്യാലയമാക്കി മാറ്റാൻ വേണ്ടി പ്രയത്നിച്ച മഹാമതികൾ നിരവധിയാണ്. സ്വാതന്ത്ര്യ സമരമെന്ന പേരിലാണ് ഈ പ്രയത്നം അറിയപ്പെട്ടത്. വിദേശ സർക്കാരിൽ നിന്നുള്ള സ്വാത്രന്ത്ര്യത്തോടൊപ്പം തന്നെ ദാരിദ്ര്യം, അയിത്തം, ജന്മിത്തം തുടങ്ങിയ സാമൂഹികമായ ഉച്ചനീചത്വങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും കൂടിയാണ് സ്വാതന്ത്ര്യ സമരം എന്ന് ഉദ്ദേശിക്കപ്പെട്ടത്. ആശയ സമ്പന്നരും ആർജവമതികളുമായ നേതൃത്വവും പ്രയത്നശീലരും ത്യാഗമതികളുമായ അണികളും ഐകകണ്ഠേന മുന്നേറിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യമോഹം സക്ഷാല്ക്കരിക്കപ്പെട്ടു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">1947 ആഗസ്ത് 15 ന് നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. സാമ്പത്തിക-സാമൂഹക സ്വാത്രന്ത്ര്യം ഇന്നേവരെ ലഭിച്ചിട്ടില്ല. കേരളത്തിൽ ജന്മിത്തം ഇല്ലാതാക്കിയതുമൂലം അല്‍പ്പം സാമ്പത്തിക സ്വാത്രന്ത്ര്യവും തദ്വാരാ ചെറിയ തോതിലുള്ള സമൂഹിക സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക് സാമൂഹിക സ്വാതന്ത്ര്യത്തെ ശതഗുണിഭവിപ്പിക്കാൻ പര്യാപ്തവുമായി. പക്ഷേ എന്തുഫലം?</div><div style="text-align: justify;"><br />
</div><div style="text-align: justify;">പട്ടിക്കുപോലും നിർബാധം നടക്കാമായിരുന്ന പൊതുനിരത്തുകളിൽ 'അവശന്മാ-രാർത്തന്മാ-രാലംബ ഹീനന്മാരായിരുന്ന' 'മ്ളേച്ഛ' ജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. സമാനമായ അനേകം ‘അരുത്’ കളും ഉണ്ടായിരുന്നു. ഇവക്കെതിരെ ശക്തിയുക്തം ആശയപ്രചാരണവും സമര പരിപാടികളും മറ്റും നടത്തിയതിന്റെ ഫലമായി സാമൂഹിക രംഗത്ത് ചെറിയ തോതിലെങ്കിലും ആശാവഹമായ ഉണർവുണ്ടായി. 1940 കളിൽ നേരിയ തോതിലും 1960 കളിൽ ഗണ്യമായ തോതിലുമുണ്ടായ സാമൂഹ്യ നവോദ്ധാന പ്രക്രിയ, 1980 കളുടെ അവസാന കാലം മുതൽ ഒരു തിരിച്ചുപോക്കിന് തയ്യാറെടുക്കുകയാണ്. (അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, റാജിസ്ട്രേഷൻ ഐ. ജി. എ. കെ രാമകൃഷ്ണൻ (റിട്ടയേർഡ്) ഉപയോഗിച്ചിരുന്ന ഓഫീസ് റൂമും ഫർണിച്ചറും ഫോണും, കാറും മറ്റും ചാണകം തളിച്ച് 'ശുദ്ധീകരിച്ചത്')</div></div><div style="text-align: justify;"><br />
</div><div style="text-align: justify;">വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയപ്പൻ, മന്നത്ത് പത്മനാഭൻ, ഇ എം എസ്സ്, എ കെ ജി, സ്വാമി ആനന്ദതീർത്ഥൻ, വി ടി ഭട്ടതിരിപ്പാട്... തുടങ്ങിയ നൂറു കണക്കായ മഹാന്മാരുടെ ശ്രമ ഫലമായി സാമൂഹിക നവോദ്ധാനത്തിന് ആഴത്തിൽ വേരോട്ടമുണ്ടായ നാടാന് കേരളം. ഏതാണ്ട് ഒരു നൂറ്റാണ്ടുകൊണ്ട് മാത്രം നേടിയെടുത്ത ഈ മുന്നേറ്റം, വന്നതിലും വേഗത്തിൽ തിരികെ പോവുകയാണ്. എന്തേ ഈ വൈപരീത്യത്തിന് കാരണമെന്ന് ചിന്തിച്ചേ തീരൂ. </div><div style="text-align: justify;"><br />
</div><div style="text-align: justify;">കേരളത്തിലുടനീളം അങ്ങിങ്ങായി വലുതും ചെറുതുമായ ധാരാളം ക്ഷേത്രങ്ങൾ ജീർണവസ്ഥയിൽ കിടപ്പുണ്ടായിരുന്നു. ഇവയുടെ പുനർ നിർമ്മാണത്തിനും വിഗ്രഹപ്രതിഷ്ഠക്കും മറ്റുമായി ഭക്തജന സമിതികൾ രൂപീകരിക്കപ്പെട്ടു. തികച്ചും നിർദ്ദൊഷമെന്ന് തോന്നാവുന്ന വിധത്തിലായിരുന്നു ഭക്തജന സമിതികളുടെ രൂപീകരണം. തന്മൂലം പ്രസ്തുത സമിതികളിൽ അംഗങ്ങളാകാനും അമ്പല നിർമ്മാണത്തെ പ്രോൽസാഹിപ്പിക്കാനും പുരോഗമനവാദികൾ വരെ സന്നദ്ധരായി. അമ്പല നിർമാണം കഴിഞ്ഞപ്പോൾ പ്രതിഷ്ഠയായി. പിന്നെ പുന:പ്രതിഷ്ഠ. വർഷം ചോറും പ്രതിഷ്ഠാ വാർഷികം. അനുബന്ധമായി അന്നദാനം.(ഇപ്പോൾ പുതിയ പേര്: പ്രസാദ ഊട്ട്) വൈകുന്നേരങ്ങളിൽ ഭക്തി പ്രഭാഷണം....</div><div style="text-align: justify;"><br />
</div><div style="text-align: justify;">പണ്ട്, സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തൈപൂയാഘോഷത്തിനാണ് പ്രധാനം. ശ്രീരാം ക്ഷേത്രങ്ങളിൽ നിറമാല, അയ്യപ്പ ക്ഷേത്രങ്ങളിൽ വിളക്കുൽസവം, കാളിക്ഷേത്രങ്ങളിൽ മീന ഭരണി, ഭഗവതീക്ഷേത്രങ്ങളിൽ പൂരം, സർപ്പക്കാവുകളിൽ ആയില്യം പൂജ- ഇങ്ങനെ ഇനം തിരിച്ചായിരുന്നു ഉൽസവങ്ങൾ. ഇന്നാകട്ടെ, ഓരോ ക്ഷേത്രങ്ങളിലും എല്ലാ ഉൽസവങ്ങളും ആഘോഷിക്കുന്നു. അതിനും പുറമെ വിവാഹം, ചോറൂണ്, പിറന്നാൾ, ഷഷ്ഠിപൂർത്തി, സപ്തതി, ഓനാഘോഷം, തിരുവാതിര വ്രതം, ആയുധപൂജ, വിഷുക്കണി, എഴുത്തിനിരുത്ത്.... തുടങ്ങി ജീവിതത്തിലെ സമസ്തസംഭവങ്ങൾക്കും വേദിയൊരുക്കുകയാണ് ക്ഷേത്രങ്ങൾ.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ക്ഷേത്രങ്ങൾ ചെറുതോ വലുതോ ആകട്ടെ, അവ സ്വകാര്യക്ഷേത്രങ്ങളോ ദേവസ്വം വകയോ ആകട്ടെ. ഏതായാലും ഇവയിൽ പൂജ നടത്തുന്നത് ബ്രാഹ്മണരാണ്. ക്ഷേത്രങ്ങളിൽ ശിലാ സ്ഥാപനം മുതൽ തുടങ്ങുന്നു ബ്രാഹ്മണ മേധാവിത്വം. പല നമ്പൂതിരിമാരും ഈയിടെയായി പേരിന്റെ മുമ്പിൽ 'ശ്രീ' എന്നല്ല 'ബ്രഹ്മശ്രീ' എന്നാണ് ചേർക്കുന്നത്. എന്താണീ 'ബ്രഹ്മശ്രീ'? അങ്ങനെയൊരു പദം ശബ്ദ താരവലിയിൽ പോലും കണ്ടില്ല. ഇല്ലാത്ത മഹത്വം ഉണ്ടെന്ന് വിശ്വാസികളിൽ രൂഢമൂലമാക്കാൻ ബ്രഹ്മശ്രീക്ക് കഴിയുമായിരിക്കാം... പക്ഷേ, ഇതൊരു വിശ്വാസ ചൂഷണമാണ്.</div><div style="text-align: justify;"><br />
</div><div><div style="text-align: justify;">ഒരാഴ്ചയിലധികം നീണ്ടു നില്ക്കുന്നതും കോടികൾ ചെലവഴിക്കുന്നതുമായ അതിരാത്രങ്ങൾ, യാഗങ്ങൾ, യജ്ഞങ്ങൾ, ഇവയോടനുബന്ധിച്ച് നടത്തപ്പെടുന്ന പർശ്ശതം ആചാരപരമായ ചടങ്ങുകൾ ഇവയിലൂടെയു വിശ്വാസി വൃന്ദം പരോക്ഷമായി ചൂഷണം ചെയ്യപ്പെടുന്നു. മുട്ടറുക്കൽ, സർവൈശ്വര്യപൂജ, ഗ്രഹ ദോഷ നിവാരണ യജ്ഞം, മംഗല്യപൂജ തുടങ്ങി ശത്രുനിവാരണത്തിനും ഇഷ്ട സന്താന ലബ്ദിക്കും വരെ പൂജകളും മഹാ സേവകളുമുണ്ട്. നൂറു കണക്കിൽ വേറെയും കാര്യ സാധ്യത്തിനായി ചെയ്യാവുന്ന ദേവപ്രീതീപൂജകളും സൂക്തങ്ങളുമുണ്ട്. ഇവയെല്ലാം അനുഷ്ഠിക്കപ്പെടുന്നത് പുണ്യമാണെന്നും, പൗരാണികമായ സംബ്രദായമാണെന്നും, നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഭക്തി പ്രഭാഷണങ്ങൾ, ഗീതാ വ്യാഖ്യാനങ്ങൾ, ആത്മീയ സദസ്സുകൾ, സപ്താഹം വായന തുടങ്ങിയ വേദികൾ പ്രസ്തുത പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയിടെയായി, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വർണമനോഹരമാം വിധം പരസ്യം ചെയ്തും പഴമയുടെ പെരുമ പെരുപ്പിച്ച് കാണിക്കുന്നു. ഭഗവദ് ഗീതാ വ്യാഖ്യാതാക്കൾ, ചാതുർവർണ്യം മായാസൃഷ്ടം എന്ന ശ്ലോകത്തെ വാചാലമായി വ്യാഖ്യാനിച്ച് ജാതി വ്യവസ്ഥ ഈശ്വര നിർമിതമാണെന്നും അത് അലംഘനീയമാണെന്നും ആവൃത്തിച്ച് പഠിപ്പിക്കുന്നു. ശൂദ്ര ജാതിക്കാർക്ക് സേവകവൃത്തി(ഭൃത്യവേല)യാണ് ഈശ്വ്വര കല്പ്പിതമെന്നും പറഞ്ഞ് പഠിപ്പിക്കുന്നു. ഇതെല്ലാം നിരന്തരം കേട്ട് പഠിച്ച് ഹൃദിസ്ഥമാക്കുന്ന ശൂദ്രേതര യുവാക്കൾ, ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സമത്വത്തിനോ, സം വരണ വ്യവസ്ഥയ്ക്കോ അനുകൂലമായി ചിന്തിക്കുമോ? ഇല്ല. മാത്രവുമല്ല, സാമൂഹ്യ സമത്വത്തിനും സം വരണ സംബ്രദായത്തിനും എഹിരായി ശക്തിയുക്തം ശബ്ദമുയർത്തുകയും ചെയ്യും.</div><div style="text-align: justify;"><br />
</div><div style="text-align: justify;">'ഭൃത്യവേലയാണ് ശൂദ്രർക്ക് വിധിക്കപ്പെട്ടതെന്ന' ഉപദേശം കേട്ടുവളർന്ന ശൂദ്രേതര സമുദായങ്ങൾ, ഭരണ മണ്ഡലത്തിലും ഔദ്യോഗിക-വിദ്യാഭ്യാസ രംഗത്തും മറ്റും പട്ടികജാതി/പട്ടിക വർഗങ്ങളും മറ്റു പിന്നോക്ക സമുദായങ്ങളും മുന്നേറുന്നതിൽ അസഹിഷ്ണുക്കളായിത്തീരും. നിലവിലുള്ള നിയമ വ്യവസ്ഥയും ശിക്ഷാനിയമങ്ങളും പരിഗണിക്കുമ്പോൾ, പ്രത്യക്ഷരീതിയിൽ ഈ അസഹിഷ്ണുത പ്രകടിപ്പിക്കാനും വയ്യ. ഈ പരിത:സ്ഥിതിയിലാണ്, പ്രതീകാത്മക ചാണകം തെളിയും പുണ്യാഹവും നടത്തപ്പെടുന്നത്.</div></div><div style="text-align: justify;"><br />
</div><div style="text-align: justify;"></div><br />
</div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com6tag:blogger.com,1999:blog-1090231832120371014.post-59073467915308257822011-03-27T17:56:00.002+05:302011-03-27T22:09:21.373+05:30മടക്കച്ചീട്ടും കയ്യില്‍വെച്ച് ഒരാള്‍<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfSrYsRzIGh84SOksllhksGc1U1uXlFax1NA9SXtJWcqNpkLN8bcV-KjNbDsH59NNJ1cIvvVY4XqM2RzRpk9fNn99f5bFmrJWrTfzLc1dPY5R8OQkZeYRnq0bMmj1ZOqPmy2HaI2enPnQ/s1600/mrv.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfSrYsRzIGh84SOksllhksGc1U1uXlFax1NA9SXtJWcqNpkLN8bcV-KjNbDsH59NNJ1cIvvVY4XqM2RzRpk9fNn99f5bFmrJWrTfzLc1dPY5R8OQkZeYRnq0bMmj1ZOqPmy2HaI2enPnQ/s320/mrv.gif" width="218" /></a></div><span class="Apple-tab-span" style="white-space: pre;"> </span>പ്രമുഖ ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സിന്റെ ‘The God Delusion എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി രചിച്ച “'നാസ്തികനായ ദൈവം'’(ഡി.സി ബുക്സ്, 2009) എന്ന ബെസ്റ്റ് സെല്ലറിലൂടെ മലയാളി വായനക്കാര്‍ക്ക് പരിചിതനായ തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിലെ സി. രവിചന്ദ്രന്റെ പുതിയ പുസ്തകമാണ് 'മൃത്യുവിന്റെ വ്യാകരണം'. മരണവുമായി അലംഘനീയമായ ഒരു കരാറില്‍ ഏര്‍പ്പെട്ടു കൊണ്ടാണ് ഓരോ ശിശുവും ഇവിടെയെത്തുന്നത്. സുനിശ്ചിതമായ അന്ത്യത്തിന്റെ അനിശ്ചിതത്വഭാവമാണ് ജീവിതം. ഒരിക്കല്‍ മാത്രം സിദ്ധിക്കപ്പെട്ട ജിവിതത്തില്‍ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ബാക്കിയായ ഓരോ നിമിഷവും സഹജീവീകള്‍ക്കു മുന്നില്‍പ്രകാശമായി എരിഞ്ഞടങ്ങിയ ഒരു മനുഷ്യന്റെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മൃത്യുവിന്റെ വ്യാകരണം നിര്‍ധാരണം ചെയ്യപ്പെടുന്നത്. അമേരിക്കയിലെ കാര്‍ണഗിമെലന്‍ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 47 ാം വയസ്സില്‍ ആഗ്നേയഗ്രന്ഥിയില്‍ അര്‍ബുദം ബാധിച്ചു മരണപ്പെട്ട ഡോ.റാന്‍ഡി പോഷിന്റെ (Dr. Randy Pausch) സ്തോഭജനകമായ സമരവീര്യമാണ് പുസ്തകത്തിന്റെ അടിത്തട്ട് പ്രമേയം.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span class="Apple-tab-span" style="white-space: pre;"> </span>മൃത്യുവിലേക്കുള്ള ദൂരം ദൈര്ഘ്യമേറിയതാണെന്ന തോന്നലാണ് ചെറുപ്പത്തില്‍ മരണ ചിന്തയെ അകറ്റുന്നത്. എന്നാല്‍ രോഗവും അനിവാര്യമായ വാര്‍ദ്ധക്യവും ഈ അകലം നേര്‍പ്പിക്കുന്നതോടെ മരണഭീതി ബോധത്തിനു ചുറ്റും മാറാല കെട്ടുന്നു. മരണത്തെ രംഗബോധ മില്ലാത്ത കോമാളിയെന്ന് നാം പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ഈ തണുത്ത യാഥാര്‍ഥ്യത്തെ ആവേശത്തോടെ എതിരേല്ക്കാന് കൊതിച്ച കാല്‍പ്പനിക നായകരെ കുറിച്ചും അപൂര്‍വമായെങ്കിലും നാം കേട്ടിട്ടുണ്ട്. എങ്കിലും പരിശീലനവും മുന്‍പരിചയവും ആവശ്യമില്ലാതെ നിര്‍വഹിക്കാവുന്ന ഒരേയൊരു സമ്പൂര്‍ണ കര്‍മ്മമായ മൃത്യുവിനെ ആത്മവിശ്വാസത്തോടെ നേരിടുകയെന്നത് സാധാരണ മനുഷ്യന് വഴങ്ങാത്ത വിദ്യയാണ്. അപ്രതീക്ഷിതമായ അന്ത്യം ബന്ധുമിത്രാദികള്‍ക്ക് ആഘാതമായേക്കാമെങ്കിലും മരിക്കുന്നയാളെ സംബന്ധിച്ച് അന്ത്യവേള അങ്ങനെയാകണമെന്നില്ല. പരിസമാപ്തിക്ക് മുമ്പ് മൃത്യുവുമായി രമ്യതപ്പെടുന്ന ഒരുതരം ശീതികരിക്കപ്പെട്ട 'സമാധിബോധത്തിന്' അയാള്‍ കീഴടങ്ങുമെന്ന് രവിചന്ദ്രന്‍ പറയുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><span class="Apple-tab-span" style="white-space: pre;"> </span>മരണവുമായി ഹസ്തദാനം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ ശിഷ്ടജീവിതം എങ്ങനെയാവും? കൊടിയിറങ്ങുന്നതോടെ ബഹുഭൂരിപക്ഷവും സമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായും ഉള്‍വലിഞ്ഞ്, ആത്മവിശ്വാസം നശിച്ച് തന്നിലേക്ക് തന്നെ ചുരുണ്ടുകൂടി ‘ആത്മനിന്ദയുടേയും നിസ്സഹായതയുടെയും കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തുന്നതായാണ്് നാം സാധാരണ കാണുക. എന്നാല്‍ അന്ത്യവിധിയുമായി നിര്‍മലമായി സംവദിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ഒരു മഹാവിസ്മയമായി തീര്‍ന്നയാളാണ് റാന്‍ഡി പോഷ് .അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായി തീര്‍ന്ന 'അന്ത്യഭാഷണം' (‘The Last Lecture’) ഇന്റെര്‍നെറ്റിലൂടെ ജനകോടികള്‍ ഇതിനകം വീക്ഷിച്ചു കഴിഞ്ഞു. ജീവിതത്തിനു വിലപറഞ്ഞ അര്‍ബുദത്തെ യഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ പരിഭവരഹിതമായി അന്ത്യംവരെ പോരാടിയാണ് റാന്‍ഡി ലോകശ്രദ്ധയാകര്‍ഷിച്ചത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilZ5E73bKnDJXfWSbolZzapDW664eOKaeDKI2RHa8NiWCd2-zqI-Ekw9mmKEJ_AtspoVK8ZtQSoZ7I3nkBm1JQl7TbjAYXcsqbWIrXWjqlBn-Vucp6IeAxQr4g4TDtmpqqaVuETTX_QDE/s1600/mrv1.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilZ5E73bKnDJXfWSbolZzapDW664eOKaeDKI2RHa8NiWCd2-zqI-Ekw9mmKEJ_AtspoVK8ZtQSoZ7I3nkBm1JQl7TbjAYXcsqbWIrXWjqlBn-Vucp6IeAxQr4g4TDtmpqqaVuETTX_QDE/s320/mrv1.gif" width="203" /></a></div><span class="Apple-tab-span" style="white-space: pre;"> </span>ദിനങ്ങള്‍ എണ്ണപ്പെട്ട ഒരു മനുഷ്യന് സ്വന്തം കോളേജില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും സഹപ്രവര്‍ത്തകരുടേയും മുന്നില്‍വെച്ച് ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന ഒരു പ്രഭാഷണം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആ വേളയില്‍ പ്രഭാഷകന്‍ ആസന്നമരണത്തേയും രോഗത്തെയും കുറിച്ചും വാചാലനാകുമെന്നും നിയന്ത്രിക്കാനാകാതെ പൊട്ടിത്തകരുമെന്നും നാം ചിന്തിക്കും. പക്ഷേ, തന്റെ ബാല്യകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തെക്കുറിച്ച് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയും, വേഷപ്പകര്‍ച്ചകളിലൂടെയും, അനുസ്യൂതമായ കറുത്ത ഫലിതങ്ങളിലൂടെയും, ജീവിച്ചിരിക്കുന്നവര്‍ക്ക് നല്കിയ അമൂല്യമായ സന്ദേശമായി അന്ത്യഭാഷണത്തെ മാറ്റാന്‍ റാന്‍ഡിക്കായി. ഒട്ടും പളപളപ്പില്ലാത്ത, അതേസമയം ദാര്‍ശനികഭംഗിയുടെ അടിയൊഴുക്കുള്ള ശൈലിയിലാണ് ഗ്രന്ഥകാരനായ ശ്രീ. രവിചന്ദ്രന്‍ വായനക്കാര്‍ക്കു മുന്നില്‍ റാന്‍ഡിയുടെ അന്ത്യപോരാട്ടത്തിന്റെ സിലബസ്സ് തുറക്കുന്നത്. ഇത്ര ധീരതയോടെയും മനഃസാന്നിധ്യത്തോടെയും മരണത്തെ അഭിമുഖീകരിച്ചതില്‍ കഥാപുരുഷന്റെ മതവിശ്വാസത്തിന് പങ്കുണ്ടായിരുന്നോ? ഈ സമസ്യയുടെ ആഴത്തിലുള്ള വിശദീകരണമാണ് ഗ്രന്ഥകാരന് നല്‍കുന്നത്. മരണാസന്നനായ ഒരാള്‍ക്ക് ആശ്വാസമേകാന്‍ മതവിശ്വാസം ആവശ്യമാണന്ന മതപ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് 'റാന്‍ഡിയുടെ മതവിശ്വാസം' എന്ന അധ്യായത്തില്‍. ഭൂരിപക്ഷം മതവിശ്വാസികളും ദൈന്യതയുടെ ആള്‍രൂപങ്ങളായാണ് എരിഞ്ഞടങ്ങുക. അന്ധമായ വിശ്വാസം നല്കുന്ന അനസ്തേഷ്യ ദുഃഖത്തിന്റെ കാട്ടുതീയില്‍ റദ്ദാക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ മരണതിന്റെ അനിവാര്യത ഉള്‍കൊള്ളുന്നതോടെ പരിദേവനങ്ങള്‍ക്കും അവധി കൊടുത്ത് ആസന്നമായ ഒരു സമാധിബോധത്തിലേക്ക് അവര്‍ എത്തിച്ചേരുന്നുവെന്ന് വാദിക്കുന്ന ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ വിശ്വാസിയായാലും അവിശ്വാസിയായാലും മൃത്യുവിന്റെ അനിവാര്യത യഥാര്‍ത്ഥ്യബോധത്തോടെ ഉള്കൊള്ളുമ്പോള് മാത്രമേ അത് സഹനീയമാകുന്നുള്ളു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span class="Apple-tab-span" style="white-space: pre;"> </span>അമേരിക്കയില്‍ ആളെക്കൊല്ലി രോഗങ്ങളില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന് 4 ാം സ്ഥാനമാണുള്ളത്. അത്ര സാധാരണമല്ലാത്ത ഈ രോഗം ഇന്നും മനുഷ്യന് വഴങ്ങുന്നില്ലെന്നതാണ് വാസ്തവം. ആവശ്യമായ ഗവേഷണത്തിനുള്ള ഫണ്ടിന്റെ അഭാവമാണിതിന് കാരണം. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക കമ്മറ്റിക്കു മുമ്പാകെ നേരിട്ട് ഹാജരായി ഈ വിഷയം ദേശീയശ്രദ്ധയിലെത്തിച്ചതിലൂടെ റാന്‍ഡി ഈ രംഗത്ത് നിസ്തുല സംഭാവനയാണ് നല്‍കിയത്. വിത്തുകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ ശ്വാശ്വതവിജയം സാധ്യമാകൂ. എന്നാല്‍ വിത്തുകോശങ്ങളിലുള്ള പരീക്ഷണങ്ങളോട് മുഖം തിരിക്കുന്ന യഥാസ്ഥിക മതനിലപാടുകള്‍ മനുഷ്യന്റെ അതിജീവനത്തിന് തന്നെ ഭീഷണിയാവുകയാണ്. റാന്‍ഡിക്ക് പുറമെ അര്‍ബുദത്തിനെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ്പുനടത്തി ലോകത്തിന് വെളിച്ചമായി മാറിയ നിരവധി മഹദ്വ്യക്തികളുടെ പോരാട്ടത്തിന്റെ തിരക്കഥയും ഗ്രന്ഥകാരന് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലാന്‍സ് ആംസ്ട്രോങ് മുതല്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് വരെയുള്ളവര്‍ ഈ പുസ്തകത്തില്‍ സ്ഥാനംപിടിക്കുന്നത് അങ്ങനെയാണ്. അര്‍ബുദത്തേയും വിത്തുകോശചികിത്സയെക്കുറിച്ചുമുള്ള മെച്ചപ്പെട്ട അവബോധം സമ്മാനിക്കുന്ന ദീര്‍ഘമായ ശാസ്ത്രവിശദീകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാണ്. ഒരു കുറ്റാന്വേഷകനോവല്‍ പോലെ വായിക്കാവുന്ന ത്രസിപ്പിക്കുന്ന ഒരു വായനാ അനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ടയില്‍ സൂചിപ്പിക്കുന്നതുപോലെ ജീവിതമെന്ന മഹത്തായ അത്ഭുതത്തെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ക്കുള്ള ഒരു കനത്ത താക്കീതാണ് 'മൃത്യുവിന്റെ വ്യാകരണം'.</div><div style="text-align: justify;"><br />
</div><br />
<br />
</div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com11tag:blogger.com,1999:blog-1090231832120371014.post-15077402731095506982011-02-15T18:01:00.004+05:302011-02-23T15:00:23.689+05:30തട്ടുമ്പൊറത്തപ്പൻ ഈ ബ്ലോഗിന്റെ ഐശ്വര്യം<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;">'തട്ടുമ്പൊറത്തപ്പൻ' എന്ന ഹ്രസ്വ സിനിമ രണ്ടാം വട്ടവും കണ്ട് എഴുന്നേല്ക്കുമ്പോൾ എന്റെ സഹധർമിണി ചോദിച്ചു:<br />
<br />
“ഓല്ക്ക് എവ്ട്ന്നാ ഒര് പൊട്ടനെ കിട്ടീത്?”<br />
<br />
“പൊട്ടനോ, അതൊക്കെ അഭിനയിക്കണതല്ലേ....”<br />
<br />
“ഏയ്, അത് പൊട്ടൻ തന്ന്യാ... കണ്ടാലറഞ്ഞൂടേ...”<br />
<br />
കുറച്ചു ദിവസങ്ങൾക്കുശേഷം കോഴിക്കോട് ടൗൺ ഹാളിൽ സയൻസ് ട്രസ്റ്റിന്റെ വാർഷികാഘോഷവേദിയിൽ വെച്ച് കണ്ടുമുട്ടിയ തട്ടുമ്പൊറത്തപ്പനിലെ പ്രധാന അഭിനേതാവും നിർമാതാവുമായ അച്യുതാനന്ദനെ മുന്നിൽ കൊണ്ടുവന്നുനിർത്തിയപ്പോൾ അവൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. അവിശ്വസനീയതയോടെ..<br />
<br />
'തട്ടുമ്പൊറത്തപ്പൻ' മൂന്ന് വട്ടം കണ്ട ഒന്നാം ക്ലാസുകാരിയായ എന്റെ മകൾ നായകനടനോട് ചോദിച്ചു:<br />
<br />
"എങ്ങന്യാ പൊട്ടനായത്?"<br />
<br />
'അതങ്ങനെ സാധിച്ചു'വെന്ന് പറഞ്ഞ അച്യുതാനന്ദൻ അവൾക്ക് സിനിമയിലെ ചില സംഭഷണശകലങ്ങൾ അവൾക്ക് ഉരുവിട്ടുകൊടുത്തു-<br />
<br />
...ദേവിയേ... കാത്തോൾണേ....<br />
...ഭഗവത്യേ.... കാത്തോൾണേ....<br />
<div><br />
</div></div><div class="separator" style="clear: both; text-align: center;"><br />
</div><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.youtube.com/embed/iMf19syAbA8?feature=player_embedded' frameborder='0'></iframe><br />
<div class="separator" style="clear: both; text-align: center;"><br />
</div><div class="separator" style="clear: both; text-align: left;"></div><div class="separator" style="clear: both; text-align: left;">സുദേവൻ എന്ന ചെറുപ്പക്കാരനാണ് തട്ടുമ്പൊറാത്തപ്പന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ബുദ്ധിജീവി ജാഢകളോ കടിച്ചാൽ പൊട്ടാത്ത സംഭാഷണങ്ങളോ ദുരൂഹമായ പ്രമേയമോ ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷാഭരിതരായി കാണികളെ പിടിച്ചിരുത്താൻ സാധിച്ചുവെന്നതിൽ സംവിധായകന് അഭിമാനിക്കാൻ വകയുണ്ട്. </div><div class="separator" style="clear: both; text-align: left;">ഏതുനേരവും കുളിയും ജപവും മന്ത്രം ചൊല്ലലും കൊട്ടിപ്പാട്ടും ആരാധനയുമായി കഴിഞ്ഞുകൂടുന്ന മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരനാണ് ഇതിലെ മുഖ്യ കഥാപാത്രം. രോഗിയായ അമ്മയും സഹോദരിയും അവരുടെ മകനുമാണ് വീട്ടിലെ മറ്റ് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. പോലീസിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട് ഓടിയെത്തുന്ന ഒരു രാഷ്ട്രീയ ക്രിമിനൽ ആരുമറിയാതെ അവരുടെ വീടിന്റെ തട്ടിൻപുറത്ത് ഒളിച്ചുതാമസിക്കാൻ എത്തുന്നതോടെയാണ് കാഥാതന്തു വികസിക്കുന്നത്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">തട്ടിൻപുറത്ത് മറ്റാരുമറിയാതെ രണ്ട് മൂന്നു ദിവസം കഴിച്ചുകൂട്ടാൻ നിർബന്ധിതനാകുന്ന ഇയാൾ തനിക്ക് ഭക്ഷണം കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി താൻ ഈ വീട്ടിലെ ദൈവമാണെന്നും പേര് തട്ടിൻപുറത്തപ്പൻ ആണെന്നും തന്റെ കോപത്തിൽ നിന്ന് രക്ഷനേടാൻ തനിക്കുള്ള ഭക്ഷണം നിവേദ്യമായി കോണിപ്പടിയിൽ കൊണ്ടുവെയ്ക്കണമെന്നും മന്ദബുദ്ധിയായ ഉണ്ണിയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവിടെനിന്നും, 'തട്ടിൻപുറത്തപ്പൻ' എന്ന ദൈവത്തിലേക്കും 'തട്ടിൻപുറത്തപ്പൻ മഠ'ത്തിലേക്കുമുള്ള പരിണാമഗതികളെ ഒട്ടും അതിശയോക്തിയില്ലാതെ അനുവാചകരിലെത്തിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും അസാമാന്യ പാടവമാണ് കാഴ്ചവെയ്ക്കുന്നത്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"></div><div class="separator" style="clear: both; text-align: left;">അമിതമായ സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെതന്നെ നാടൻ സംഭാഷണങ്ങളിലൂടെ അനസ്യൂതമായി ഒഴുകുന്ന സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നതെന്ന് കാണികൾക്ക് അനുഭവപ്പെടുന്നു. തനി നാടൻ പശ്ചാത്തലത്തിൽ ചുരുങ്ങിയ മുതൽ മുടക്കിൽ, എന്നാൽ മുഖ്യധാരാ സിനിമകളെപോലും വെല്ലുന്ന അഭിനയത്തികവോടെയും സൂക്ഷ്മമായ ചലനങ്ങളിലൂടെയും ഈ ഹ്രസ്വസിനിമ കാണികളെ ത്രസിപ്പിക്കുന്നു.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ഭാവിപ്രവചനക്കാരുമടക്കമുള്ള ഭക്തിവ്യവസായം എങ്ങനെ രൂപം കൊള്ളുന്നുവെന്നും എങ്ങനെ നിലനില്‍ക്കുന്നുവെന്നും ഒരൊറ്റ യുക്തിവാദസംഭാഷണം പോലുമില്ലാതെ ഈ സിനിമ നിശബ്ദമായി എന്നാൽ ഉറക്കെ വിളിച്ചുപറയുന്നു. </div><div class="separator" style="clear: both; text-align: left;"></div><div class="separator" style="clear: both; text-align: center;"></div><div style="text-align: left;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="http://filmaa.files.wordpress.com/2011/02/010-director-sudevan1.jpg?w=200&h=300" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="http://filmaa.files.wordpress.com/2011/02/010-director-sudevan1.jpg?w=200&h=300" /></a></td></tr>
<tr><td class="tr-caption" style="text-align: center;">SUDEVAN</td></tr>
</tbody></table><div class="separator" style="clear: both; text-align: left;">സിനിമയിലും സംവിധാനത്തിലും സാങ്കേതികപരിജ്ഞാനമൊന്നും ലഭിച്ചിട്ടില്ലാത്ത സുദേവൻ അടിസ്ഥാനപരമായി ഒരു പെയ്ന്ററാണ്. ചെറുപ്പത്തിൽ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന വഴിയുള്ള സിനിമശാലയും അവിടെ ഒട്ടിച്ചുവെച്ചിരുന്ന സിനിമാപോസ്റ്ററുകളും കണ്ടുവളർന്ന തനിക്കുള്ളിൽ ചെറുപ്പം മുതലേ സിനിമയുണ്ടായിരുന്നുവെന്ന് ഈ യുവാവ് പറയുന്നു. ഒരു കവിയോ ചിത്രകാരനോ തങ്ങളുടെ സൃഷ്ടികളിലൂടെ സംവദിക്കുന്നതുപോലെ പ്രേക്ഷകരോട് സംവദിക്കുന്നതാകണം തന്റെ സിനിമകൾ എന്ന് ഇദ്ദേഹം കരുതുന്നു. സിനിമയുടെ സംഭാഷണത്തേക്കാളുപരി അതിന്റെ വിഷ്വൽ ആണ് തന്റെ പ്രഥമമാധ്യമമെന്നും അതിന്റെ സൂക്ഷ്മമായ ആവിഷ്കാരത്തിലൂടെ തന്റെ ആത്മപ്രകാശനമായ സിനിമയെ പ്രേക്ഷകരിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഈ യുവസംവിധായകൻ പറഞ്ഞു. സിനിമ തങ്ങൾക്ക് ഒരു കൂട്ടു സംരംഭമാണെന്നും താൻ നല്കുന്ന സൂചനകളെ അഭിനേതാക്കളാണ് ഒരു വിഷ്വൽ എന്ന നിലയിൽ പൂർണമാക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ ‘സ്വന്തം’ ദൈവമായ 'തട്ടുമ്പൊറത്തപ്പൻ' പിന്നീട് 'തട്ടുമൊറത്തപ്പൻ മഠമായി' വികസിക്കുന്നതും ഉണ്ണി മഠാതിപതിയായി മാറുന്നതും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുള്ളിപ്പറച്ചിൽ നടത്തുന്നതും, സർവ്വമതസ്തർക്കും അനുഗ്രഹമേകുന്നതും തട്ടുമ്പൊറത്തപ്പന്റെ അനുഗ്രഹത്താൽ വിദേശജോലി ലഭിക്കുന്നതുമെല്ലാം വളരെചെറിയ എന്നാൽ ശക്തമായ ഒരു ഷോട്ടിലൂടെയാണ് സാധിച്ചിരിക്കുന്നത്. മതം ദൈവം ആത്മീയത എന്ന വിഷയത്തിൽ ആത്മീയാചാര്യനുമായി നടക്കുന്ന അഭിമുഖത്തിന്റെ പരസ്യമുള്ള പ്രസിദ്ധീകരണത്തിന്റെ പുറം ചട്ട തട്ടുമ്പൊറത്തപ്പൻ മഠത്തിന്റെ പരസ്യംകൊണ്ടലങ്കരിച്ചിരുക്കുന്നത് മതവും ആത്മീയതയും ഭക്തിവ്യവസായവും തമ്മിലുള്ള അവിഹിത ബന്ധത്തെ ഒരായിരം വാക്കുകളിൽ ലേഖങ്ങൾ എഴുതിനിറയ്ക്കുന്നതിലുമേറെ ശക്തിയോടെ പ്രേക്ഷകമനസ്സുകളിലേക്ക് ആവാഹിക്കുന്നു. </div><div><br />
</div><div><div>സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ നാലാമത്തെ സംരംഭമാണിത്. രണ്ട് കള്ളന്മാരുടെ കഥപറയുന്ന 'പ്ലാനിങ്ങ്', വഴി ചോദിച്ചെത്തുന്നയാളും വഴികാട്ടിയായയാളും കഥാപാത്രങ്ങളായ 'വരൂ', രണ്ട് കിണർ പണിക്കാരുടെ അധ്വാനത്തിലൂടെ സ്നേഹത്തിന്റെ കഥ പറയുന്ന 'രണ്ട്' എന്നിവയാണ് മറ്റ് സിനിമകൾ. </div><div><br />
</div><div>കയ്യിൽ ഒരു ഹാന്റി ക്യാമറയും സിനിമയെന്ന ആവേശവും മാത്രം കൈമുതലായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഈ സംവിധായകനും സഹപ്രവർത്തകരും നാളെയുടെ പ്രതീക്ഷകളാണ് എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല, ഈ സിനിമ ഒരു വട്ടം കാണുന്ന ആർക്കും.</div></div><div class="separator" style="clear: both; text-align: center;"></div><div><span id="goog_1242083382"></span><span id="goog_1242083383"></span></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSweHAbwK5uedN5GmjGKfidmu_eNMY4JbV08w6FLQVB8UoWwB2TzIs2ArirlowW1bQDboyyzKCQCx2r-WV78gjuUg4nRLbAMlCtMkth_vU_zZHpYG0t82rz8SX_ZfLNFGujuXz0CwKf6k/s1600/rantu.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="292" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSweHAbwK5uedN5GmjGKfidmu_eNMY4JbV08w6FLQVB8UoWwB2TzIs2ArirlowW1bQDboyyzKCQCx2r-WV78gjuUg4nRLbAMlCtMkth_vU_zZHpYG0t82rz8SX_ZfLNFGujuXz0CwKf6k/s400/rantu.jpg" width="400" /></a></div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: center;"></div><span class="Apple-style-span" style="border-collapse: collapse; font-family: arial, sans-serif; font-size: 13px;">തൃശ്ശൂര്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ഹ്രസ്വസിനിമകള്‍<br />
[വരൂ, പ്ലാനിംഗ്, രണ്ട്, തട്ടുമ്പൊറത്തപ്പന്‍ - സംവിധാനം:സുദേവന് ]<br />
തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ 2011 feb.25th 5pm നു പ്രദര്‍ശിപ്പിക്കുന്നു.<br />
എല്ലാവര്ക്കും സ്വാഗതം......</span><br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxz0Uq1eugXnH_h1520868FpGr4kSZVofOUkqKBFIKbB1V_4HkYmJfOsHi_d4iGWIWyn_6HnHzGEviCgDfvHxj-sIrgM3t6c2XkAyxrEuMdLZwp9a70TmtYGaBjJIAydiH6zxG5bDxBs4/s1600/navachithra.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxz0Uq1eugXnH_h1520868FpGr4kSZVofOUkqKBFIKbB1V_4HkYmJfOsHi_d4iGWIWyn_6HnHzGEviCgDfvHxj-sIrgM3t6c2XkAyxrEuMdLZwp9a70TmtYGaBjJIAydiH6zxG5bDxBs4/s400/navachithra.jpg" width="282" /></a></div><span class="Apple-style-span" style="border-collapse: collapse; font-family: arial, sans-serif; font-size: 13px;"><br />
</span></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com15tag:blogger.com,1999:blog-1090231832120371014.post-20528345569888203992011-01-15T16:40:00.001+05:302011-01-15T19:30:16.520+05:30നാസ്തികതയുടെ സംഘഗാഥയുമായി പെരിയാറുടെ മണ്ണില്‍<div style="font-size: small; text-align: justify;"><div style="text-align: justify;"><div style="text-align: justify;"><div style="text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2U1lEdk6CNGuHR1b9AC850q6aFSeG_tvZkCSElEprIV2z1bDiSFGSaUbivnWgPswWzHmOr_rM6KcnQvTMnpTtnLTFcXz0dRrgue0TT2hr1pZAzVbKOUGT9HPCZr0C810h8qOytUZ2z78/s1600/wac_02.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2U1lEdk6CNGuHR1b9AC850q6aFSeG_tvZkCSElEprIV2z1bDiSFGSaUbivnWgPswWzHmOr_rM6KcnQvTMnpTtnLTFcXz0dRrgue0TT2hr1pZAzVbKOUGT9HPCZr0C810h8qOytUZ2z78/s320/wac_02.jpg" width="167" /></a></div><div style="font-size: medium; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: justify;"> നാസ്തികത- ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു. 2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന സമ്മേളനത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ക്കുപുറമെ ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്, ഫിന്‍ലാന്റ്, സ്വിറ്റ്സര്‍ലാന്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കുകൊണ്ടു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട തമിഴ്ജനതയുടെ ആത്മാഭിമാനത്തിന്റെയും പകുത്തറിവിന്റെയും സാക്ഷാത്കാരമായി മഹാനായ സാമൂഹ്യവിപ്ലവകാരി പെരിയാര്‍ ഇ വി രാമസ്വാമി പടുത്തുയര്‍ത്തിയ തമിഴ്നാട്ടിലെ ദ്രാവിഢര്‍ കഴകം, ആന്ധ്രപ്രദേശിലെ മഹാനായ നിരീശ്വരവാദി ഗോറ സ്ഥാപിച്ച എതീസ്റ്റ് സെന്റര്‍ കെ വീരമണി അധ്യക്ഷനായ റാഷനലിസ്റ്റ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവമായി മാറി.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മാനവികതയുടെയും പുത്തന്‍ സന്ദേശങ്ങളുമായി പെരിയാര്‍ എജ്യൂക്കേഷന്‍ കോമ്പ്ലക്സ്(ട്രിച്ചി), പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി(തഞ്ചാവൂര്‍) എന്നിവിടങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സെമിനാര്‍ പഠനക്ലാസുകള്‍ പേപ്പര്‍ പ്രസന്റേഷനുകള്‍ ഫിലിംഷോ, വീഡിയോ പ്രസന്റേഷന് സയന്‍സ് എക്സിബിഷന് പുസ്തകപ്രദര്ശനം തുടങ്ങിയ പരിപാടികള്‍ നടന്നു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4BUobnM_ZJOj8X5vnlkSkjAKwXHzSB06ASrwOZCHr3ksuIubHH1I3PsC5VzOld2qNaBfDGZroGCV8Q423pSkWcseao97K12Ce1Kt6MBzR6SDvSjjRh1Rf1b1JEU_fBj-z9G8uHmyqk-c/s1600/thumb_manadu8_1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4BUobnM_ZJOj8X5vnlkSkjAKwXHzSB06ASrwOZCHr3ksuIubHH1I3PsC5VzOld2qNaBfDGZroGCV8Q423pSkWcseao97K12Ce1Kt6MBzR6SDvSjjRh1Rf1b1JEU_fBj-z9G8uHmyqk-c/s1600/thumb_manadu8_1.jpg" /></a></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ജനുവരി 6 നു വൈകുന്നേരത്തോടുകൂടിതന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതി<wbr></wbr>നിധികള്‍ എത്തിക്കൊണ്ടിരുന്നു. ജനുവരി 7 ന് രാവിലെ പെരിയാര്‍ മെട്രിക്കുലേഷന്‍ സ്കൂളില്‍ സയന്‍സ് എക്സിബിഷന് തമിഴ്നാട് സ്റ്റേറ്റ് പ്ലാനിങ്ങ് കമ്മീഷന് വൈസ് ചെയര്മാന് ഡോ. എം നാഗനാഥന്‍ ഉല്‍ഘാടനം ചെയതു. പുസ്തക പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് തമിഴ്നാട് സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. എ രാമസാമിയായരുന്നു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD9xLhrz6YTUYhfKAuYDbqYXsYXiiil1TjXMddFwHu_jc70ukt1gYWp_T0oElUMP4vos687FGxxaXbphlsbjSpac_BlH2AKD7SXwhC2sQHiZrfj7aFjGxqbb6bEY50tWa4BaBnpIFDiuk/s1600/thumb_manadu11.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD9xLhrz6YTUYhfKAuYDbqYXsYXiiil1TjXMddFwHu_jc70ukt1gYWp_T0oElUMP4vos687FGxxaXbphlsbjSpac_BlH2AKD7SXwhC2sQHiZrfj7aFjGxqbb6bEY50tWa4BaBnpIFDiuk/s1600/thumb_manadu11.jpg" /></a></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> രാവിലെ മുതല്‍ തന്നെ സുന്ദര്‍ നഗറിലേക്കുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും കറുത്ത കുപ്പായക്കാരായ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പെരിയാര്‍ സ്കൂളിന്റെയും ഫാര്‍മസികോളേജിന്റെയും കാമ്പസുകള്‍ തോരണങ്ങള്‍ കൊണ്ടും ഫാന്‍സി ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടു. കമാനങ്ങളും സ്വാഗത ബോര്‍ഡുകളും കൊണ്ട് അലംകൃതമായ ചുറ്റുപാടുകള്‍ ലോകനാസ്തികസമ്മേളനത്തിന്റെ പ്രൗഡിയെ വിളിച്ചോതി. തമിഴ്നാട്ടിലെ നാസ്തികപ്രസ്ഥാനമായ ദ്രാവിഡര്‍ കഴകം ഒരു കേഡര്‍ സംഘടനയാണ്. സമ്മേളന നഗരിയിലെ ഓരോ ചലനങ്ങളെയും പരിശീലനം ലഭിച്ച, പാന്റും കറുപ്പുഷര്‍ട്ടും തൊപ്പിയും യൂണിഫോമണിഞ്ഞ കേഡര്‍മാര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. പെരിയാര്‍ കോളേജിലെയും യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളും സ്റ്റാഫും രാവും പകലുമില്ലാതെ സമ്മേളനവിജയത്തുനുവേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> 11 മണിക്ക് പെരിയാര്‍ സെന്റനറി എജ്യൂക്കേഷന്‍ കോമ്പ്ലക്സിന്റെ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഉല്‍ഘാടന സമ്മേളനം ആരംഭിച്ചു. ഡോ. കെ വീരമണിയുടെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ശ്രീ. ലെവി ഫ്രെയ്ഗല്‍(Mr. Levi Fragell: Former President, IHEU, Norway) നിര്‍വ്വഹിച്ചു. ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ സന്ദേശം കെ വീരമണി വായിച്ചത് സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം ഡോ. വിജയം (Atheist Centre, Vijayawada) അവതരിപ്പിച്ചു. ശ്രീ. സനല്‍ ഇടമറുക് സംസാരിച്ചു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> തുടര്‍ന്ന് നടന്ന പ്ലീനറി സെഷനില്‍ ഫിറ(FIRA) പ്രസിഡന്റ് പ്രൊഫ. നരേന്ദ്രനായിക് അധ്യക്ഷനായിരുന്നു. 4 മണിക്ക് ഫാര്‍മസി കോളേജില്‍ "നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സെഷനുകള്‍ നടന്നു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj66slcPT-kZ4SEnvJvC54AcuhhtBC9MXW4DaoPXC09I1W3zvXsM_JRZjkuPyB9W4bVX1xpavYl425Yaq3S_w_K5Sd6YG4PvHOogqpAJHuY0xligrX7iNEmmnhHMyh4olVDsB5awBr6v4M/s1600/thumb_a_25.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj66slcPT-kZ4SEnvJvC54AcuhhtBC9MXW4DaoPXC09I1W3zvXsM_JRZjkuPyB9W4bVX1xpavYl425Yaq3S_w_K5Sd6YG4PvHOogqpAJHuY0xligrX7iNEmmnhHMyh4olVDsB5awBr6v4M/s1600/thumb_a_25.jpg" /></a></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ദിവ്യാല്‍ഭുതങ്ങളെ തുറന്നുകാട്ടുന്ന കനലാട്ടം(Fire Walking)ഉള്‍പ്പെടെയുള്ള അനാവരണപരിപാടികള്‍ സമ്മേളനത്തിന്റെ ഇടവേളകളെ ധന്യമാക്കി. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ തീക്കനലിലൂടെ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സംസ്ഥാനക്കാരും വിദേശികളുമായ പ്രതിനിധികളും കാലിലൊറുപോറല്‍പോലുമേല്‍ക്കാതെ നടന്നുനീങ്ങിയപ്പോള്‍ 'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ' എന്ന ഉറച്ച മുദ്രവാക്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ആറുമണിമുതല്‍ നടന്ന സാംസ്കാരിക പരിപാടി ഒരു പുത്തന്‍ അനുഭവമായിരുന്നു. നാടകവും നൃത്തവും സിനിമയും കോര്‍ത്തിണക്കി പെരിയാറുടെ ജീവിതത്തെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി ഏവരുടെയും മനം കുളിര്‍ക്കുന്നതായിരുന്നു. ദൈവവന്ദനവുമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഭാരതീയ നൃത്തങ്ങളെ നാസ്തികതയുമായി എങ്ങനെ സമന്വയിപ്പിക്കാമെന്നും അത് ഒരു പുത്തന്‍ സംസ്കാരമാകുന്നതെങ്ങനെയെന്നും വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനായുള്ളു. ആസ്തിക്യം അരങ്ങൊഴിയുമ്പോള്‍ നാസ്തിക്യം നീനാള്‍ വാഴുമെന്നുള്ള ഗാനങ്ങളുമായി അരങ്ങ് കൊഴുപ്പിച്ച ഭരതനനാട്യത്തിന്റെ ചുവടുകളില്‍ സദസ്സ് മതിമറന്നിരുന്നു. പെരിയാറുടെ ദൈവ-മത-ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഗലീലിയോയും, ഡാര്‍വിനും ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പടവുകളും സാംസ്കാരികപരിപാടിയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div class="separator" style="clear: both; text-align: center;"><a href="http://t0.gstatic.com/images?q=tbn:ANd9GcS7vO5H85VH1Z8DsBIAh8EZnXrXrqAySPFgBNSOJe4SgtUkVXHg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://t0.gstatic.com/images?q=tbn:ANd9GcS7vO5H85VH1Z8DsBIAh8EZnXrXrqAySPFgBNSOJe4SgtUkVXHg" /></a></div> പിറ്റേന്ന് കാലത്ത് 9 മണിക്ക് പ്രതിനിധികളെയും വഹിച്ച് പെരിയാര്‍ സ്കൂളിന്റെ ബസ്സുകള്‍ ഒരു മണിക്കൂറോളം യാത്രചെയ്ത് തഞ്ചാവൂരിനടുത്തുള്ള പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. നൂറ്റിമുപ്<wbr></wbr>പതിലധികം ഏക്ര ഭൂമിയില്‍ പരന്നുകിടക്കുന്ന യൂണിവേഴ്സിറ്റി കാമ്പസ് പകുത്തറിവിനെയും പരിസ്ഥിതിയെയും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന് മുകുടോദാഹരണമാണ്. മഹാന്മാരായ നിരീശ്വരവാദികളുടെ ആപ്തവാക്യങ്ങള്‍ യൂണിവേഴ്സിറ്റിയുടെ ചുവരുകളെ അലങ്കരിച്ചു. അവിടുത്തെ ഓരോ മണല്തരിയിലും പെരിയാറുടെ സ്മരണകള്‍ നല്കുന്ന ആവേശം തിരിച്ചറിയപ്പെട്ടു. പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി മാത്രമല്ല, നിരവധി കോളേജുകളും, പോളിറ്റെക്നിക്കുകളും, ആശുപത്രികളും, സൗജന്യ ചികില്‍സാ ക്ലിനിക്കുകളും, കൗണ്‍സിലിങ്ങ് സെന്ററുകളും, നിയമസഹാസ സെല്ലുകളും, മ്യൂസിയവും, അവയവദാന ക്ലബ്ബും, ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതിലധികം സ്ഥാപനങ്ങള്‍ പെരിയാര്‍ സ്മാരകങ്ങളായി നിലകൊള്ളുന്നു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> യൂണിവേഴ്റ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പ്രതിനിധികള്‍ കാമ്പസിനകത്തേക്ക് പ്രവേശിച്ചത്. വൃക്ഷത്തൈകള്‍ നനയ്ക്കുന്നതിനുള്ള ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന്റെ ഉല്‍ഘാടനം ഡോ. കെ വീരമണി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിരയായി അണിനിരന്ന വിദ്യാര്‍ത്ഥിനികളുടെ കയ്യടിയുടെയും അകമ്പടിയോടെ മുളംകൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ രമണീയവും കുളിരാര്‍ന്നതുമായ അന്തരീക്ഷത്തിലേക്ക് ആനയിച്ച് ലഘുഭക്ഷണം നല്കി. മാലിന്യ സംസ്കരണയൂണിറ്റും വെര്‍മി കമ്പോസ്റ്റ് യൂണിറ്റും പേപ്പര്‍ പ്രൊസസിങ് യൂണിറ്റും ഹോളോബ്രിക്സ് യൂണിറ്റും ഭക്ഷ്യസംസ്കരണ യൂണിറ്റുമുള്‍പ്പെടെ യൂണിവേഴ്സിറ്റിയുടെ കാമ്പസ് പ്രതിനിധികള്‍ നടന്നുകണ്ടു.</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> 11 മണിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പെരിയാര്‍ മണിയമ്മൈ യൂണിവേഴിറ്റി വൈസ് ചാന്‍സലര്‍ ഡോ. എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സെഷന് ആരംഭിച്ചു. നാസ്തികതിയിലൂന്നിയ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിവിരിച്ചു. IHEU എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ബാബു ഗോഗിനേനിയുടെ പ്രസംഗം രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി ജ്യോതിഷികള്‍ക്കുമുമ്പില്‍ അപ്പീല്‍ നല്‍കുകയും ഗ്രഹങ്ങളെ പ്രീണിപ്പിക്കാന്‍ തങ്ങളുടെ പേരുകള്‍ പോലും മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടുന്നതായിരുന്നു.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> തുടര്‍ന്ന് ഡോ. വി സുന്ദരരാജലു, ഡോ. എം തവമണി, ഡോ. ഡി കുമാര്‍ ഡോ . ഇളങ്കുവന്‍ തമിള്‍ എന്നിവരുടെ അധ്യക്ഷതയില്‍ നാല് സെഷനുകളിലായി സെമിനാറുകള്‍ നടന്നു. നാസ്തികത- ശാസ്ത്രത്തിന്റെയും ശാസ്ത്രീയവീക്ഷണത്തിന്റെയും ആണിക്കല്ല്, നാസ്തികത സ്ത്രീശാക്തീകരണത്തിന്, ശാസ്ത്രവും കപടശാസ്ത്രവും, യുവാക്കളും നാസ്തികതയും എന്നീ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേഷനുകളും ചര്‍ച്ചയും നടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സി. രവിചന്ദ്രന്‍ അവതരിപ്പിച്ച ന്യൂ ഏജ് ഓഫ് റീസണിങ്ങ് പ്രസന്റേഷന് സദസ്സിന്റെ വിശേഷശ്രദ്ധയാകര്‍ഷിച്ചു. ശാസ്ത്രം, നവനാസ്തിക പ്രസ്ഥാനങ്ങളുടെ അനിവാര്യത, നിരീശ്വരവാദത്തിന്റെ വ്യാപനത്തില്‍ പെരിയാറുടെ പങ്ക് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അവലംബിച്ച് നടന്ന സെമിനാറുകള്‍ പ്രതിനിധികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതും നാസ്തികപ്രസ്ഥാനങ്ങളുടെ ഭാവി ഭാസുരമാണെന്ന് വിളിച്ചോതുന്നതുമായിരുന്നു.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> തിരിച്ച് പ്രതിനിധികളെയും വഹിച്ച വാഹനങ്ങള്‍ ട്രിച്ചി നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും പതിനായിരക്കണക്കിന് ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആരംഭിച്ചുകഴിഞ്ഞിരുന്നു. ദിവ്യാല്ഭുത അനാവരണ പരിപാടി DK ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശ്രീ. ഗുണശേഖരന് ഫ്ലാഗ് ഓഫ് ചെയ്തു. മുതുകില്‍ കൊളുത്തിട്ട് അതില്‍ കാറ് കെട്ടിവലിച്ചുകൊണ്ട് DK പ്രവര്‍ത്തകര്‍ പ്രകടനത്തിന് മുന്നില്‍ ദൈവികമെന്ന് വിശേഷിപ്പിച്ച് നടത്തിവരുന്ന തട്ടിപ്പിനെ അനാവരണം ചെയ്തു. 'തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ' എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> കയ്യില്‍ കര്‍പ്പൂരം കത്തിച്ചും കത്തുന്ന തീച്ചട്ടികള്‍ ഉള്ളം കയ്യില്‍ അമ്മാനമാടിയും അവര്‍ ദിവ്യന്മാരെയും ആള് ദൈവങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു. കറുത്തകുപ്പായക്കാരുടെ ഒഴുക്ക് പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നപ്പൊള്‍ 'എത്തീസം വെല്ക്കംസ്' എന്ന തീം ഗാനം ഒഴുകിക്കൊണ്ടിരുന്നു. കറുപ്പുകുപ്പായക്കാരായ പ്രകടനക്കാരുടെ 'കടവുള്‍ ഇല്ലൈ' എന്ന് മുദ്രാവാക്യത്തെ കറുപ്പുകുപ്പായക്കാരായ ഒരുകൂട്ടം അയ്യപ്പഭക്തന്മാര് അമ്പരപ്പോടുകൂടി വീക്ഷിക്കുന്നത് കാണാനിടയായെന്ന സ്വാഗതപ്രാസംഗികന്റെ പരാമര്‍ശം ചിരിക്കുവകനല്‍കുന്നതും ഒപ്പം ചിന്തനീയവുമായി.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div style="clear: both; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"></div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ശ്രീമതി. കനിമൊഴി എം പി യാണ് പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തത്. പുരോഗമന വേദികളെ അവഗണിക്കുകയും, മതവേദികളില്‍ ആവശ്യത്തിലേറെ വലിഞ്ഞുകയറി പ്രീണന പ്രസംഗങ്ങല്‍ നടത്തുകയും ചെയ്യുന്ന കേരളത്തിലെ വിപ്ലവരാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായി പച്ചയായി തന്റെ അഭിപ്രായം തുറന്നടിക്കുന്ന ഈ തമിഴ് രാഷ്ട്രീയക്കാരിയുടെ പ്രസംഗം ആവേശകരമായിരുന്നു. നിരീശ്വരവാദം തന്റെ പ്രസംഗത്തില്‍ നിറഞ്ഞ് തുളുമ്പുമ്പോഴും വോട്ടുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോകുമോ എന്ന് അവര്‍ വേവലാതിപ്പെട്ടുകണ്ടില്ല. കാരണം പെരിയാര്‍ തമിഴ്ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. നാസ്തികത പെരിയാറുടെ ആപ്തവാക്യവും.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ജനുവരി 9 നു രാവിലെ 9മണിക്ക് രണ്ട് സെഷനുകളിലായാണ് സെമിനാര്‍ നടന്നത്. മതനിരപേക്ഷതയുടെയും നാസ്തികതയുടെയും, മാനവികതയുടെയും ശക്തീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. ധനേശ്വര്‍ സാഹുവിന്റെയും, വ്യക്തിപരവും സാമൂഹ്യവുമായ ആരൊഗ്യപാലനത്തില്‍ നാസ്തികതയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. സുകുമാരന്റെയും അധ്യക്തതയിലാണ് സെമിനാര്‍ നടന്നത്.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> തുടര്‍ന്ന് നടന്ന പ്ലീനല്‍ ഡിസ്കഷന് ഡോ. കെ വീരമണി, ഡോ. വിജയം, ലെവി ഫ്രയ്ഗല്‍ തുടങ്ങിയവര്‍ നയിച്ചു. വിവിധ സെഷനുകളിലെ അധ്യക്ഷന്മാര് സെമിനാറുകളില്‍ അവത്രിപ്പിച്ച പ്രബന്ധങ്ങളെ സമഗ്രമായി വിലയിരുത്തി. സമാപനസമ്മേളനത്തിനും പൊങ്കല്‍ ആഘോഷങ്ങള്‍ക്കും ശേഷം സമ്മേളനം അവസാനിച്ചു.</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><br />
</div><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മതങ്ങള്‍ സംഹാരതാണ്ഡവമാടുകയും മതസംഘടനകള്‍ വളര്‍ന്ന് തഴയ്ക്കുകയും മതം ഭീകരതയും ഫാസിസവുമായി മാറുകയും ചെയ്യുന്ന ആധുനികകാലത്ത് നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും, മാനവികവാദികള്‍ക്കും നിസ്സംഗരായി മാറിനില്‍ക്കാനാകില്ല എന്ന അടിയുറച്ച സന്ദേശമാണ് ഈ സമ്മേളനം നല്‍കുന്നത്. പങ്കെടുത്ത പ്രതിനിധികളില്‍ ഒട്ടുമിക്കവരും ചെറുപ്പക്കാരായിരുന്നുവെന്നതും പ്രതിനിധികളില്‍ നല്ലൊരു പങ്കും സ്ത്രീകളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. സമ്മേളനത്തെ ഒരു വന്‍ വിജയവും തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവവുമാക്കി മാറ്റുന്നതില്‍ സംഘാടകര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. നെടുനീളന്‍ ചുവരെഴുത്തുകളും പടുകൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് അലംകൃതമായ നഗരം നിരീശ്വരതയുടെ അലയൊലികളില്‍ പുളകിതമായി. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കെല്‍പ്പുള്ള കുട്ടിയുടെ നിഷകളങ്കത ഒരു ദൗര്‍ബല്യമല്ലെന്നും അത് ഈ ലോകത്തിന്റെ തന്നെ നിലനില്‍പ്പിനുള്ള ഒരേയൊരു മാര്‍ഗമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടും മതഭ്രാന്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ തിരുച്ചിറപ്പള്ളിയോട് വിടപറഞ്ഞത്.</div></div><div style="font-size: medium; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"></div></div><div style="font-size: medium; text-align: justify;"><div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"> </div><div><br />
</div></div></div><div style="font-size: medium; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"></div></div><div style="font-size: medium; text-align: justify;"></div><div style="text-align: justify;"><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com24tag:blogger.com,1999:blog-1090231832120371014.post-79255143237946923722010-11-08T22:15:00.008+05:302010-11-13T19:54:20.439+05:30പ്രൊഫ. പി എ വാഹിദിന്റെ തമാശകള്‍<div style="text-align: justify;"><br />
</div><div style="text-align: justify;"> <a href="http://www.prabodhanam.net/Issues/30.10.2010/wahid.html">ഡാര്‍വിനിസത്തിന്റെ ശാസ്ത്ര വിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും</a> എന്ന തലക്കെട്ടില്‍ പ്രബോധനം വാരിക ഒക്ടോബര്‍ 30 ലക്കത്തില്‍ പ്രൊഫ. പി എ വാഹിദിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളുടെ ചുരുക്കം ഇവയാണ്:</div><div style="text-align: justify;"><br />
</div><div style="text-align: justify;"><i> 1. ശാസ്ത്രരംഗത്ത് മേധാവിത്വം പുലര്‍ത്തുന്ന നിരീശ്വരലോബി മതവും ശാസ്ത്രവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്ന് സ്ഥാപിക്കാന്‍ അവരുടെ നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധന്തങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു.</i><br />
<i><br />
</i><br />
<i>2. ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉല്‍ഭവം വിശദീകരിച്ച മഹാവിസ്ഫോടന സിദ്ധാന്തം (Big bang Theory) പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു.</i><br />
<i><br />
</i><br />
<i>3. ഈശ്വരന് സത്യമാണെന്ന് പ്രഖ്യാപിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തില്‍ വിളറിപിടിച്ച നാസ്തികലോബി സുസ്ഥിരപ്രപഞ്ചസിദ്ധാന്തം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. </i><i>ഇതില്‍ നിന്ന് കരകയറാന്‍ നാസ്തികലോബി ഡാര്‍വിന്റെ പരിണാമസദ്ധാന്തത്തെ കൂട്ടുപിടിച്ചു. പക്ഷേ പരിണാമസിദ്ധാന്തവും ജീവോല്പ്പത്തി സിദ്ധാന്തവും ജീന്‍ ജീനോം സിദ്ധാന്തവും എങ്ങുമെത്താതെ കടുത്ത പ്രതിസന്ധിയിലാണ്. </i><br />
<i><br />
</i><br />
<span class="Apple-style-span" style="color: red; font-size: x-large;">►</span>മഹാവിസ്ഫോടനസിദ്ധാന്തം 'ദൈവത്തിന്റെ' അസ്തിത്വത്തിന് തെളിവാകുന്നെന്ന ലേഖകന്റെ പ്രസ്ഥാവന കേവലം ബാലിശമായ തമാശ മാത്രം. A Brief History of Time എന്ന കൃതിയില്‍ വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സാന്ദര്‍ഭികമായ ഒരു പരാമര്‍ശത്തെ വളച്ചോടിച്ച് തനിക്കനുകൂലമാക്കാനും ലേഖകന്‍ ശ്രമിച്ചുകാണുന്നു. ദിവ്യവെളിപാടുകളിലുള്ള(ഖുര്‍ ആനിലെ മാത്രം) തന്റെ വിശ്വാസം ശാസ്ത്രബോധത്തെ തകിടം മറിയ്ക്കമ്പോള് ഉണ്ടാകുന്ന വിചിത്രമായ വാദമാണിത്. സ്ഥിരസ്ഥിതി പ്രപഞ്ചസിദ്ധാന്തമായാലും മഹാവിസ്ഫോടന സിദ്ധാന്തമായാലും അവ താല്കാലിക ഭൗതികസിദ്ധാന്തങ്ങള്‍ മാത്രമാണ്. ഏതെങ്കിലും ദൈവത്തിന്റെ വെളിപാടോ ശാശ്വത സത്യങ്ങളോ അല്ലെന്നര്‍ത്ഥം. ലഭ്യമായ ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തുലുള്ള നിഗമനങ്ങള്‍ ആണവ. എത്രതവണ പരീക്ഷണഫലങ്ങള്‍ ഒരു ശാസ്ത്രസിദ്ധാന്തത്തെ സാധൂകരിച്ചാലും അടുത്ത തവണ ഒരു പരീക്ഷണഫലം വിപരീതമായാല്‍ ആ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാം. സ്ഥിരസ്ഥിതിപ്രപഞ്ച സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ടത് അപ്രകാരമാണ്. അപ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കേണ്ടിവരും. അത്തരത്തില്‍ ശാസ്ത്രസിദ്ധാന്തമെന്തെന്ന് സാമാന്യബോധമുള്ള ഒരാള്‍ അത് തന്റെ കിതാബിലെ ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവാണെന്ന വിചിത്ര വാദവുമായി വരികയില്ല<i>. </i><br />
<i><br />
</i><br />
<span class="Apple-style-span" style="color: red; font-size: x-large;">►</span> ഉല്പത്തി പുസ്തകപ്രകാരം പ്രപഞ്ചത്തിന്റെ തുടക്കം കൃസ്തുവിന്5000 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്ന കതോലിക്കാ പള്ളിയാണ് മഹാ വിസ്ഫോടന സിദ്ധാന്തത്തെ ഔദ്ധ്യോഗികമായി 1951 ല്‍ അംഗീകരിച്ചത്. അങ്ങനെ വരുമ്പോള്‍ മഹാ വിസ്ഫോടനം നടന്നത് കൃസ്തുവിന്5000 വര്‍ഷം മുമ്പായിരുന്നു എന്ന് സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ഉല്‍പ്പത്തിപുസ്തകം തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും.<br />
<br />
<span class="Apple-style-span" style="color: red; font-size: x-large;">►</span>മഹാവിസ്ഫോടാനത്തെ തങ്ങളുടെ മതഗ്രന്ഥങ്ങളിലെ 'സൃഷ്ടി'യുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ എല്ലാ മതക്കാരും ശ്രമിച്ചിട്ടുണ്ട്. മഹാവിസ്ഫോടനം നടന്നപ്പോള്‍ ഉണ്ടായ ശബ്ദമാണ് 'ഓംകാരം' ഒരു കൂട്ടര് വാദിക്കുന്നുണ്ട്. ഇതുപോലെ വിചിത്രമാണ് ലേഖകന്റ വാദവും.<br />
<i><br />
</i><br />
<span class="Apple-style-span" style="color: red;"><span class="Apple-style-span" style="font-size: x-large;">►</span></span>ഈ ലോകത്തെ സൃഷ്ടിച്ചത് എങ്ങനെയെന്ന് അല്ലാഹു തന്നെ വ്യക്തമായി വിവരിച്ചുതന്നിട്ടുണ്ടല്ലോ? അതിന് വിശ്വാസ്യത പോരാഞ്ഞിട്ടാണോ ലേഖകന്‍ മഹാ വിസ്ഫോടന സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നത്?<br />
<i><br />
</i><br />
<i>"ഭൂമിയെ ഒരു വിരിപ്പായും ആകാശാത്തെ ഒരു മേല്‍കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശാത്തുനിന്നും അവന് വെള്ളം ഇറക്കിത്തരുന്നു."(ഖുര്‍ ആന്‍ 2:22)</i><br />
<i><br />
</i><br />
<i>"നിങ്ങള്‍ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന് ഉയര്‍ത്തി(13:2) "ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്ന് കിടക്കുകയായിരുന്നു. അവയെ നാം പിന്നീട് വേര്പെടുത്തിമാറ്റി".(21:30)</i><br />
<i><br />
</i><br />
<i>"ആകാശവും ഭൂമിയും ഏഴുതട്ടുകളായി അടുക്കിവെച്ചിരിക്കുന്നു."(65:12)</i><br />
<i><br />
</i><br />
<i>"അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്പ്പിച്ചു. അത് വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നപ്പോള്‍ വെള്ളം നുരച്ചു, ആ നുര കട്ടിയായി"</i><br />
<i><br />
</i><br />
<i>"ഏഴാകാശാത്തില് ഏറ്റവുംതാഴത്തെ ആകാശാത്തെ നക്ഷത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ ഏറിയാനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു." (65:5)</i><br />
<i> </i><br />
<span class="Apple-style-span" style="color: red; font-size: x-large;">►</span>ലോകാവസാനത്തില്‍ എല്ലാ നക്ഷത്രങ്ങളെയും തുടച്ചുനീക്കുമെന്നും അവ ഭൂമിയിലേക്ക് ഉതിര്‍ന്നുവീഴുമെന്നും ദിവ്യവെളിപാടിലുണ്ട്. <b>സൃഷ്ടി സംബന്ധിച്ച് ഇത്ര കൃത്യമായി വെളിപാടുതന്ന അല്ലാഹു താന്‍ മഹാവിസ്ഫോടാനത്തിലൂടെയാണ് ഭൂമിയെ(അതിലും വലിയ പ്രപഞ്ചമൊന്നും വെളിപാട് ഗ്രന്ഥത്തില്‍ ഇല്ലല്ലോ?) ഉണ്ടാക്കിയതെ</b><b>ങ്കി</b><b>ല്‍ അക്കാര്യം വെളിപ്പെടുത്താതിരിക്കും എന്നു കരുതുന്നതില്‍ ന്യായമില്ല.</b><br />
<br />
<span class="Apple-style-span" style="color: red; font-size: x-large;">►</span> ലേഖകന്‍ ഇവിടെ കാപഠ്യം കളിക്കുകയാണ്. ഒന്നുകില്‍ തന്റെ മതഗ്രന്ഥത്തിലെ വെളിപാടുകള്‍ സത്യമാണെന്ന് പറയണം. അല്ലെങ്കില്‍ അത് തെറ്റാണ്; മഹാവിസ്ഫോടന സിദ്ധാന്തമാണ് ശരി എന്ന് സമ്മതിക്കണം. ഈ രണ്ടും കെട്ട കളി വളരെ അരോചകമായി തോന്നുന്നു<i>.</i><br />
<i><br />
</i><br />
<i>4. പരിണാമ സിദ്ധാന്തത്തെ ശാസ്ത്രമായി അംഗീകരിക്കാനാകില്ല. ഫോസിലുകളില്‍ നിന്ന് ലഭ്യമായ തെളിവുകള്‍ അപൂര്‍ണമാണ്. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള ഗൂഢശ്രമമാണ് ഡാര്വിന് നടത്തിയത്.</i><br />
<i><br />
</i><br />
<i> 5. പരിണാമ വാദത്തേക്കാല് കൂടുതല്‍ ശാസ്ത്രീയമായത് Intelligent Design (ID)എന്ന ആശയം ഈശ്വരവാത്തിന് പുതിയ മാനങ്ങള്‍ നല്കുന്നു. അമേരിക്കയില്‍ ഇത് പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. </i><br />
<i><br />
</i><br />
<i>6. ജീവനെ ഒരു ഭൗതിക(പദാര്‍ത്ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. കൃത്രിമ ജീനുകളും കൃത്രിമകോശവും സൃഷ്ടിച്ചു എന്നുള്ള വാദം ശരിയല്ല. ജീവനുള്ള കോശം ഉപയോഗിക്കാതെ ജീവന് സൃഷ്ടിച്ചാലേ അത് കൃത്രിമമാകൂ.</i><br />
<i><br />
</i><br />
<i>7. ജീവന് ഒരു ഭൗതിക പ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണയ്ക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടന്നിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. മഹാ വിസ്ഫോടന സിദ്ധാന്തത്തിലൂടെ ഭൗതിക ശാസ്ത്രവും ജീവനെന്ന അഭൗതികപ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതിലൂടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.</i><br />
<i><br />
</i><br />
<span class="Apple-style-span" style="color: red; font-size: x-large;">►</span>ജീവന്റെ ആദിമരൂപമായ അമിനോ ആസിഡിനെ പൂര്‍ണമായും കൃത്രിമമായി ഉണ്ടാക്കാന്‍ ശാസ്ത്രത്തിന് വര്‍ഷങ്ങള്‍ക്കുമുമ്പേ കഴിഞ്ഞിരുന്നു. അതിനുശേഷമുള്ള വന്‍ കുതിച്ചുചാട്ടമാണ് ക്ലോണിങ്. ഒടുവില്‍ ഒരു ജീവകോശത്തില്‍ സന്നിവേശിപ്പിപ്പിച്ച അജൈവവസ്തുവില്നിന്നും ജീവന് സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇതിന്റെ സങ്കീര്‍ണമായ പടവുകള്‍ ഒന്നും കണ്ടില്ലെന്ന് നടിച്ച് പൂര്‍ണമായും കൃത്രിമമായി ഇപ്പോള്‍ തന്നെ ജീവന് ഉണ്ടാക്കിയാലേ അംഗീകരിക്കാനാകൂ എന്നുള്ള വാദം ഒന്നുകില്‍ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ് അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കലാണ്. ഇനി പരിണാമ വാദം മൊത്തം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ലേഖകന്‍ കഴിഞ്ഞാലും അതുമൂലം തന്റെ മത ഗ്രന്ഥത്തിലെ അമ്മൂമ്മക്കഥകള്‍ ശരിയാണെന്നെങ്ങനെ പറയാന്‍ കഴിയും? സൃഷ്ടിവാദത്തിന് തെളിവ് എന്താണ്? ദൈവം സൃഷ്ടി നടത്തി എന്ന് ആദ്യമേ തീരുമാനിക്കുന്നു. ആ ദൈവംതന്റെ കിതാബിലെ ദൈവം തന്നെയാണെന്നും മുന്‍ കൂട്ടി തീരുമാനിക്കുന്നു. ആ തീരുമാനം ഉറപ്പിക്കാന്‍ വാദങ്ങള്‍ നിരത്തുന്നു എന്നല്ലാതെ വസ്തുനിഷ്ഠമായി എന്ത് തെളിവണ് സൃഷ്ടിവാദികള്‍ നിരത്തുന്നത്?<br />
<br />
ലേഖകന്‍ പറഞ്ഞപോലെ ഭൗതിക പ്രപഞ്ചവും ജീവനുമെല്ലാം അല്ലാഹുവിന്റെ ദാനമാണെന്ന് ശാസ്ത്രിയമായി ബോധ്യപ്പെട്ടാന്‍ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കുകതന്നെ ചെയ്യും. അതിനെ ഒരു നിരീശ്വരലോബിയും അംഗികരിക്കാതിരിക്കുകയില്ല. മറിച്ച് നാളെ ഭൗതികമായ പദാര്‍ഥങ്ങളില്‍നിന്ന് കൃത്രിമമായി ജീവന് സൃഷ്ടിക്കാനായാല്‍ (അത് അതിവിദൂരമല്ല) അതിനെതിരെയും ഞൊണ്ടിഞായം നിരത്താന്‍ പ്രബോധകര്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല<i>.</i><br />
<i><br />
</i><br />
<i><br />
</i><br />
<div style="text-align: left;"><i><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: blue;">സ്റ്റീഫന്‍ ഹാക്കിന്‍സിനെ പ്രൊഫ. പി എ വാഹിദ് വളച്ചൊടിക്കുന്നു:</span></span></i></div><div style="text-align: left;"><i><br />
</i></div><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b>വാഹിദിന്റെ ലേഖനത്തില്‍ നിന്ന്: പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ് A Brief History of Time എന്ന് പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്:"കാലത്തിന്(സമയത്തിന്) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. അത് സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന് ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.. അക്കാരണത്താല്‍ ...</b></span></span><br />
<div class="separator" style="clear: both; text-align: center;"><a href="http://i.cdn.turner.com/cnn/2010/WORLD/europe/09/02/hawking.god.universe/t1larg.hawking.afp.gi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="180" src="http://i.cdn.turner.com/cnn/2010/WORLD/europe/09/02/hawking.god.universe/t1larg.hawking.afp.gi.jpg" width="320" /></a></div><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b><br />
</b></span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b>എന്നാല്‍ എനിക്ക് വായിക്കാനായത് ഇങ്ങനെയാണ്:- "കാലത്തിന് ഒരു തുടക്കമുണ്ട് എന്നുള്ള ആശയം അധികമാളുകളും ഇഷ്ടപ്പെടുന്നില്ല.ഒരു പക്ഷേ ഇതിനു കാരണം ദൈവികമായ ഇടപെടലിന് ഇതൊരു കനത്ത പ്രഹരമായി ഭവിക്കാം എന്നതുകൊണ്ടായിരിക്കാം."</b></span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b><br />
</b></span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b>ഏതായാലും സ്വീഫന് ഹോക്കിങ്ങിന്റെ ഈ വിഷയത്തിലുള്ള ശരിയായ അഭിപ്രായം തിരക്കിയപ്പോള്‍ സംഗതി കിട്ടി.തന്റെ ഏറ്റവും പുതിയ പുസ്തകമായ The Grand Design-ല്‍ അദ്ദേഹം എഴുതുന്നു: "ക്വാണ്ടം ഗ്രാവിറ്റി എന്ന് ഒറ്റ നിയമം മതി പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വിശദീകരിക്കുന്നതിന്." </b></span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b><br />
</b></span></span><br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><span class="Apple-style-span" style="color: red;"><b>ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചവും ജീവനുമുണ്ടായതിന്റെ വിശദീകരണം പൂര്‍ണമായും ഭൗതികനിയമങ്ങള്‍ക്കനുസരിച്ച് വ്യക്തമാക്കാന്‍ കഴിയുമെങ്കില്‍ പ്രപഞ്ചത്തിന്റെ തിരശ്ശീലയില്‍ ചിത്രം വരയ്ക്കാന്‍ ഒരു ദൈവത്തിന്റെ കൈ ആവശ്യമില്ല</b></span><i>.</i></span><br />
<div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span></div><div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span></div><div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">The Grand Design is a popular-science book written by physicists Stephen Hawking and Leonard Mlodinow and published by Bantam Books in 2010. It argues that invoking God is not necessary to explain the origins of the universe, and that the Big Bang is a consequence of the laws of physics alone.[1] In response to criticism, Hawking has said; "One can't prove that God doesn't exist, but science makes God unnecessary."[2] However, when pressed on his own religious views by the BBC channel 4 documentary Genius of Britain, he has clarified that he does not believe in a personal God.[3][4][5]</span></div><div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">The authors of the book point out that a Unified Field Theory (a theory, based on an early model of the universe, proposed by Albert Einstein and other physicists) may not exist. The book examines the history of scientific knowledge about the universe and explains 11 dimension M-theory, a theory many modern physicists support.[6]</span></div><div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">Published in the United States on September 7, 2010, the book became the number one bestseller on Amazon.com just a few days after publication.[7][8][9] The book was published in the United Kingdom on September 9, 2010, and became the number two bestseller on Amazon.co.uk on the same day.[10]</span></div><div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;"><br />
</span></div><div style="font-style: italic;"><span class="Apple-style-span" style="font-family: Arial, Helvetica, sans-serif;">http://en.wikipedia.org/wiki/The_Grand_Design_(book)</span></div><br />
<div><br />
</div></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com96tag:blogger.com,1999:blog-1090231832120371014.post-17994321214122736012010-11-03T23:02:00.001+05:302010-11-03T23:02:16.726+05:30എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍<div style="font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div style="text-align: justify;">റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന <a href="http://www.snehasamvadam.com/" style="color: #4d469c; text-decoration: none;">ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസിക</a>യില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.</div></div><div style="font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div style="text-align: justify;"><br />
</div></div><div style="font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div style="text-align: justify;"> 'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.</div></div><div style="font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div style="text-align: justify;"><br />
</div></div><div style="font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"><div style="text-align: justify;"> ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച് വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.</div></div><div style="font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 13px; line-height: 18px; margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;"></div><br />
<br />
<a href="http://yukthidarsanam.blogspot.com/2010/11/blog-post.html"> <span class="Apple-style-span" style="color: red;"><span class="Apple-style-span" style="font-size: xx-large;"><b>തുടരുക</b></span></span></a>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1090231832120371014.post-33633332348067679532010-11-02T21:21:00.000+05:302010-11-02T21:21:02.129+05:30സെമിനാര്‍<div class="separator" style="clear: both; text-align: center;"><a href="http://3.bp.blogspot.com/_ibKrDGWWL3c/TNAnvfBn0XI/AAAAAAAAAt8/71Hp6FmPgKc/s400/Notice.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://3.bp.blogspot.com/_ibKrDGWWL3c/TNAnvfBn0XI/AAAAAAAAAt8/71Hp6FmPgKc/s640/Notice.jpg" width="422" /></a></div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com12tag:blogger.com,1999:blog-1090231832120371014.post-61745106654075417252010-10-27T16:26:00.001+05:302010-10-27T17:11:53.443+05:30ഈ കോടതി വിധി വിശ്വാസത്തിന് ആധികാരികത നല്‍കുന്നത്.<div style="text-align: justify;"> ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ത്യന്‍ ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നതാണ്. 'ദൈവത്തിലും' പുരാണങ്ങളിലുമുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ വിധി വന്നിരിക്കുന്നത് എന്നതുതന്നെയാണ് ഈ ആശങ്കയുടെ അടിസ്ഥാനം.</div><br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div style="text-align: justify;"> ഭരണഘടനയ്ക്കും കോടതികള്‍ക്കും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്ത് കാര്യമെന്ന് ഇന്നലെവരെ വാദിച്ചിരുന്ന സംഘപരിവാറുകാര്‍ കോടതിവിധിയുടെ ഏറ്റവും വലിയ ആരാധകരായി രംഗത്തുവന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. നിയമവും നീതിന്യായവും ആധാരമാക്കിയുള്ളതിനേക്കാള്‍ 'സമാധാനപരമായ ഒരു വീതം വെയ്ക്കല്‍' എന്ന് തോന്നിപ്പിക്കുന്ന ഈ വിധി കോടതിയ്ക്കുപുറത്തുനടക്കുന്ന ഒരു ഒത്തുതീര്‍പ്പായിരുന്നെങ്കില്‍ ഇത്രത്തോളം ആശങ്കയ്ക്ക് പഴുതുണ്ടാകുമായിരുന്നില്ല. കാരണം അത്തരമൊരു ഒത്തുതീര്‍പ്പ് ഈയൊരു വിഷയത്തെ മാത്രമേ ബാധിക്കുമായിരുന്നുള്ളു. എന്നാല്‍ നീതിയും നിയമവും ആധാരമായി നടത്തപ്പെടേണ്ടുന്ന ഒരു കോടതിവിധിയില്‍ 'വിശ്വാസം' മുഖ്യ ഘടകമായി വരുമ്പോള്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.</div><div style="text-align: justify;"><br />
</div><div class="separator" style="clear: both; text-align: center;"></div><div style="text-align: justify;"> സംഘപരിവാറിന്റെ അവകാശാവാദമനുസരിച്ച് ഇന്ത്യയിലെ മൂവായിരത്തിലധികം 'ക്ഷേത്രങ്ങള്‍' മറ്റു മതക്കാരുടെ കയ്യിലാണ്. അവയെല്ലാം 'ഹിന്ദുക്ഷേത്രങ്ങ'ളായിരുന്നുവെന്ന് അവര്‍ അടിയുറച്ച് 'വിശ്വസിക്കുന്നു'. ഈ മൂവായിരം ക്ഷേത്രങ്ങളും ഈവിധം 'നിയമപരമായി'തന്നെ വീണ്ടെടുക്കാനാകുമെന്നും അവയില്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും വ്യാഖ്യാനിക്കാന്‍ ഈ വിധിയിലൂടെ അവര്‍ക്ക് കഴിയുന്നു. അടുത്ത പടിയായി ഈ 'ക്ഷേത്രങ്ങള്‍' എല്ലാം വീണ്ടെടുക്കാന്‍ സംഘപരിവാര്‍ കച്ചകെട്ടിയിറങ്ങിയാല്‍ അതിന് 'നിയമപരമായി'പ്പോലും അവരെ കുറ്റം പറയാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് ഈ വിധി കൊണ്ടെത്തിക്കുക. അതുകൊണ്ടുതന്നെ ഈ കോടതിവിധി സുപ്രീം കോടതികൂടി അംഗീകരിക്കാന്‍ ഇടവരുന്ന പക്ഷം അത് ഇന്ത്യയുടെ മതേതരത്വത്തിനും അഖണ്ഢതയ്ക്കും ഏറ്റവും വലിയ ആഘാതമായിരിക്കും എന്നുള്ള കാര്യം സുനിശ്ചിതമാണ്. </div>സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.com11